ഒരു ലക്ഷം രൂപ അടങ്ങിയ ബാഗുമായി കുരങ്ങന്‍ മരത്തിനു മുകളിലേക്ക് ! ഒടുവില്‍ സംഭവിച്ചത്…

ഉത്തര്‍പ്രദേശില്‍ പണം തട്ടിയെടുത്ത് പരിഭ്രാന്തി സൃഷ്ടിച്ച് കുരങ്ങന്‍. ബൈക്കില്‍ വച്ചിരുന്ന പണമാണ് കുരങ്ങന്‍ തട്ടിയെടുത്ത് മരത്തിനു മുകളിലേക്ക് കയറിയത്.

ഏറെ പരിശ്രമത്തിന് ശേഷമാണ് ഒരു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് വീണ്ടെടുത്തത്. നോട്ടുകെട്ടിന് കേടുപാട് ഒന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാരന്‍.

രാംപൂരിലെ ഷാഹാബാദിലാണ് സംഭവം. തീറാധാരത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ ഷറാഫത്ത് ഹുസൈന്റെ പണം അടങ്ങിയ ബാഗാണ് കുരങ്ങന്‍ കൊണ്ടുപോയത്.

ബാഗില്‍ ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത് കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം.

തൊട്ടടുത്തെ ബെഞ്ചില്‍ ഇരുന്ന് കണക്കുകള്‍ പരിശോധിക്കുന്നതിനിടെ, ബൈക്കില്‍ വച്ചിരുന്ന ബാഗുമായി കുരങ്ങന്‍ മരത്തിന്റെ മുകളിലേക്ക് പോകുകയായിരുന്നു.

ബാഗില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാവുമെന്ന് കരുതി കുരങ്ങന്‍ ബാഗുമായി മരത്തിന്റെ മുകളിലേക്ക് കയറി അപ്രത്യക്ഷമാവുകയായിരുന്നു.

ഈസമയത്താണ് ബൈക്കില്‍ ബാഗ് ഉള്ള കാര്യം ഹുസൈന്‍ ഓര്‍മ്മിച്ചത്. ഉടന്‍ തന്നെ ബാഗ് എടുക്കാന്‍ പോയപ്പോഴാണ് ബാഗ് ആരോ എടുത്തതായി തിരിച്ചറിഞ്ഞത്.

ബൈക്കിനോട് ചേര്‍ന്ന് ഒരു കുരങ്ങന്‍ ഇരുന്നിരുന്ന കാര്യം ഓര്‍മ്മ വന്നു. കുരങ്ങനെ കാണാതായതോടെ, കുരങ്ങന്‍ ആയിരിക്കും ബാഗ് എടുത്തിരിക്കുക എന്ന കണക്കുകൂട്ടലില്‍ കുരങ്ങനെ തേടി വ്യാപക തിരച്ചില്‍ ആണ് നടത്തിയത്.

ഒടുവില്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുരങ്ങനില്‍ നിന്ന് ബാഗ് വീണ്ടെടുക്കുകയായിരുന്നു.

Related posts

Leave a Comment