വി­ദ്യാര്‍­ഥി­യെ മര്‍­ദി­ച്ച സംഭവം: പാലായിൽ 2 പോലീസുകാർക്കെതിരേ കേസെടുത്തു

കോട്ടയം: പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത വി­ദ്യാര്‍­ഥി­യെ മര്‍­ദി­ച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരേ കേസെടുത്തു. പാലാ പോ­ലീ­സ് സ്റ്റേഷനിലെ പ്രേംസൺ, ബിജു എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അങ്കമാലി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത ശേഷം മർദിച്ചെന്നാണ് പരാതി.

പെ­രു­മ്പാ­വൂര്‍ സ്വ­ദേ­ശി പാര്‍­ഥി­പ­ന് (17) ആണ് മര്‍­ദ­ന­മേ­റ്റ­ത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇ­രു­ച­ക്ര­വാ­ഹ­ന­ത്തില്‍ സ­ഞ്ച­രി­ച്ച ത­ന്നെ തട­ഞ്ഞ് നിര്‍­ത്തി­യ­ശേഷം സ്‌റ്റേഷനില്‍ എത്തിച്ച് രണ്ട് പോലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പാര്‍ഥിപന്‍ പ­റഞ്ഞു.

സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽവച്ചായിരുന്നു മർദനം. ഇത് ആ­രോ­ടെ­ങ്കിലും പ­റ­ഞ്ഞാല്‍ ക­ള്ള­ക്കേസില്‍ കു­ടു­ക്കു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെന്നും ആ­രോ­പ­ണ­മുണ്ട്. നി­ല­വില്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാ­ണ്.

Related posts

Leave a Comment