മമ്മൂട്ടിക്ക് ഒപ്പം പൂര്‍ണനഗ്നയായി അഭിനയിക്കാം പക്ഷെ ഒരു കാര്യം നിര്‍ബന്ധം ! അന്ന് സില്‍ക്ക് സ്മിതയുടെ ഡിമാന്‍ഡ് ഇങ്ങനെ…

മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് 1989ല്‍ പുറത്തിറങ്ങിയ അഥര്‍വം. ഷിബു ചക്രവര്‍ത്തി തിരക്കഥ എഴുതി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഇത്.

തെന്നിന്ത്യന്‍ സിനിമയിലെ മാദക റാണി എന്നറിയപ്പെട്ടിരുന്ന സില്‍ക്ക് സ്മിത ഒരു മുഴുനീള വേഷത്തില്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടി ആയിരുന്നു അഥര്‍വം.

ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളെ പ്രമേയങ്ങള്‍ ആക്കി ഒരുക്കിയ ചിത്രത്തില്‍ പൂര്‍ണ
നഗ്നയായി സില്‍ക്ക് സ്മിത എത്തുന്ന ഒരു രംഗമുണ്ട്.

ആഭിചാരക്രിയ നടത്തുന്നതിനായി സില്‍ക്ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന ഈ രംഗം പൂര്‍ണമനസോടെ ആയിരുന്നു സില്‍ക്ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച വേണു ബി നായര്‍ ഇപ്പോള്‍.

അങ്ങനെയുള്ള ഒരു രംഗത്തെക്കുറിച്ച് സില്‍ക്ക് സ്മിതയോട് പറയാന്‍ സംവിധായകനായ ഡെന്നിസ് ജോസഫിനും വേണുവിനും ബുദ്ധിമുട്ടുണ്ടായിരുന്നു.

അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് ഇരിക്കുമ്പോള്‍ ആയിരുന്നു സില്‍ക്ക് സ്മിത വന്നു കാര്യം എന്താണെന്ന് അന്വേഷിച്ചത്.

എന്നാല്‍ നടിയോട് ഇക്കാര്യം പറയാനുള്ള ചമ്മല്‍ കാരണം ഡെന്നിസ് ജോസഫ് അവിടെ നിന്നും പോവുകയായിരുന്നു.

പിന്നീട് നടിയോട് ആ രംഗത്തെ കുറിച്ച സംസാരിച്ചത് വേണു ആയിരുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സ്മിത പറഞ്ഞത്.

നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഷൂട്ടിംഗിന് വരാമായിരുന്നു എന്നും സില്‍ക്ക് സ്മിത പറഞ്ഞു.

ആ രംഗത്തില്‍ പൂര്‍ണ നഗ്നയായിട്ടായിരുന്നു സില്‍ക്ക് സ്മിത അഭിനയിച്ചത്. എന്നാല്‍ അങ്ങനെ അഭിനയിക്കുവാന്‍ ഒരു വ്യവസ്ഥ മുന്നോട്ടുവച്ചിരുന്നു താരം.

പൂര്‍ണ നഗ്‌ന ആയിട്ടുള്ള രംഗം ചിത്രീകരിക്കുമ്പോള്‍ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സില്‍ക്ക് സ്മിത മുന്നോട്ടു വെച്ചത്.

താരത്തിന്റെ വ്യവസ്ഥയനുസരിച്ച് മമ്മൂട്ടി ഉള്‍പ്പെടെ ആ രംഗത്തില്‍ വളരെ അത്യാവശ്യമുള്ള കുറച്ചു പേര്‍ മാത്രമായിരുന്നു ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത് എന്നും വേണു വ്യക്തമാക്കുന്നു.

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്നു സില്‍ക്ക് സ്മിത. 17 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 450ല്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Related posts

Leave a Comment