ആൽമരകൊന്പ് വീണത് കൈയെത്തുംദൂരെ…. അപകടം മുന്നിൽകണ്ട ഭീതിയിൽ ശിവശങ്കരൻ

പഴയന്നൂർ: ആൽമരകൊന്പ് വീണത് കൈയെത്തുംദൂരെ…. എന്താണ് സംഭവിച്ചതെന്ന് ശിവശങ്കരനും കടയിലുണ്ടായിരുന്നവർക്കും മനസിലായില്ല. വലിയശബ്ദത്തോടൊപ്പം മുന്നിൽ 11 കെ.വി. ലൈനും കൂട്ടിയിടിച്ച് തീയും സ്ഫോടനവും കേട്ടു… എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്പോഴേക്കും, മുന്നിൽ ആൽമരത്തിന്‍റെ വലിയൊരുഭാഗം വന്നുവീണു. രണ്ടുമിനിട്ടു കഴിഞ്ഞാണ് മനസിലായത് കാവിനു സമീപത്തുള്ള ആൽമരത്തിന്‍റെ കുറ്റൻ കൊന്പ് ഒടിഞ്ഞുവീണതാണെന്ന്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പഴയന്നൂർ പാട്ടുകൊട്ടി കാവിനു സമീപമാണ് സംഭവം ഉണ്ടായത്. ശിവശങ്കരന്‍റെ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലൂടെ മരത്തിന്‍റെ കൊന്പ് വീഴുകയായിരുന്നു. ഓട്ടോയിൽ ഇരിക്കുകയായിരുന്ന കിഷോർ അത്ഭുതകരമായി പോറൽപോലും ഏൽക്കാതെ നഷ്ടപ്പെട്ടു. വൈദ്യുതി ലൈനിൽ മരം തങ്ങിനിന്നതിനാൽ മരം പൂർണമായും ഓട്ടോയുടെ മുകളിൽ വീണില്ല.

വീഴ്ചയുടെ അഘാതത്തിൽ വൈദ്യുതി തൂണുകൾ മണ്ണിൽ നിന്നും കടപ്പുഴകി ഉയർന്ന് വായുവിൽ തൂങ്ങിയാണ് നിന്നത്. ആളുകൾ ഓടിയെത്തിയപ്പോഴും ശിവശങ്കരന് വിറയിൽ മാറിയിരുന്നില്ല. ഒടിഞ്ഞുവീണ ആൽമരത്തിന്‍റെ ബാക്കിഭാഗം കടയുടെ പുറകിലുള്ള ശിവശങ്കരന്‍റെ വീടിനുമുകളിലേക്ക് ചരിഞ്ഞാണ് നിൽക്കുന്നത്. ഇതുമൂലം ശിവശങ്കരനും കുടുംബവും ഭീതിയിലാണ്.

Related posts