എനിക്കും അവനും കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല ! പക്ഷെ എന്റെ ഓര്‍മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവന്‍ പറയുന്നുണ്ട്; ശ്രീലക്ഷ്മി അറയ്ക്കല്‍

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്കെല്ലാം ചിരപരിചിതയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍.

പലപ്പോഴും നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

പലപ്പോഴും ആ തുറന്നു പറച്ചിലുകള്‍ വിവാദത്തില്‍ കലാശിക്കാറുമുണ്ട്. ഇപ്പോളിതാ ശ്രീലക്ഷമിയുടെ ഒരു അഭിമുഖം ആണ് വൈറലാവുന്നത്.

താന്‍ കണ്ട ഏറ്റവും വലിയ പോരാളി തന്റെ അമ്മ ആണെന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…അച്ഛന്‍ ഒരു വിവാഹ തട്ടിപ്പ് വീരന്‍ ആയിരുന്നു.

ഇരുപതോളം വിവാഹം കഴിച്ച മനുഷ്യനാണ് അയാള്‍. അയാളുടെ ഇരകളില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ മറ്റ് ഭാര്യമാരൊന്നും തയ്യാറായിരുന്നില്ല.

ആദ്യമായി പരാതി നല്‍കുന്നത് എന്റെ അമ്മയാണ്. അച്ഛന്റെ സ്വഭാവം മനസിലാക്കിയ അമ്മ പിന്നീട് തനിച്ച് ജീവിക്കാന്‍ തീരുമാനിക്കുക ആയിരുന്നു.

ആദ്യ കാലങ്ങളില്‍ ജീവിക്കാന്‍ ആയി കൂലിപ്പണിക്ക് അമ്മ പോയിട്ടുണ്ട്. എനിക്ക് അഞ്ച് വയസ്സായപ്പോള്‍ അംഗന്‍വാടി ടീച്ചറായി ജോലി ലഭിച്ചു.

പ്രദേശത്തെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തക ആയിരുന്നു. അമ്മയുടെ തന്റേടമാണ് പിന്നീടുള്ള എന്റെ ജീവിതത്തെയും പരുവപ്പെടുത്തിയത്.

അമ്മ മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചെറുപ്പത്തില്‍ എന്നോട് ചോദിച്ചിരുന്നു എങ്കിലും അന്ന് ഇന്നത്തെ അത്ര ചിന്തിക്കാന്‍ കഴിയാത്തതു കൊണ്ട് വേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. ശ്രീലക്ഷ്മി പറയുന്നു.

അതെ സമയം താന്‍ ഇപ്പോള്‍ വീണ്ടുമൊരു പ്രണയത്തില്‍പ്പെട്ടിരിക്കുകയാണെന്നും നാലാമത്തെ പ്രണയമാണ് ഇപ്പോഴുള്ളതെന്നും ശ്രീലക്ഷ്മി പറയുന്നു.

”എന്നാല്‍ ഓനും എനിക്കും വിവാഹം കഴിക്കാന്‍ താത്പര്യമില്ല പക്ഷേ ലൈഫ് ലോംഗ് കൂടെ വേണമെന്ന് തോന്നലുണ്ട്. അവനും അങ്ങനെയുണ്ടെന്നാണ് പറയുന്നത്”. ശ്രീലക്ഷ്മി പറയുന്നു.

ഇയാളുടെ ഓര്‍മ്മയ്ക്കായി ഒരു കുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെയുള്ള തോന്നല്‍ ഇയാളോട് തോന്നിയിട്ടുണ്ട് എന്നും എന്നാല്‍ അതിനൊന്നും ഞാന്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നും താരം പറഞ്ഞു.

വിവാഹം കഴിക്കണമെന്ന സ്വപ്നം തനിക്ക് ഉണ്ടാകാത്തതിന്റെ കാരണവും ശ്രീ ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നുണ്ട്.

പണ്ടുതൊട്ടേ അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെ അച്ഛനോട് വെറുപ്പ് മാത്രമായി.

ഞാന്‍ കണ്ടിട്ടുള്ള വിവാഹ ജീവിതങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ട്രാജഡിയായിരുന്നു. അതേസമയം താന്‍ പുരുഷ വിരോധിയല്ല എന്നും ശ്രീലക്ഷ്മി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related posts

Leave a Comment