പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യം ചെയ്തു! ശ്രീനിവാസന്‍ കുടുങ്ങി

കോട്ടയം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യം ചെയ്തയാൾ പിടിയിൽ.

ലോട്ടറി കച്ചവടക്കാരനായ ഇടുക്കി തൊടുപുഴ കോലാനി പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ ശ്രീനിവാസൻ (57) ആണ് പോലീസ് പിടിയിലായത്.

ആണ്ടൂർ കവല കുരുവിനാൽകുന്നേൽ പള്ളിക്കു സമീപത്ത് വച്ചായിരുന്നു സംഭവം.

സ്കൂൾവിട്ടു നടന്നുപോവുകയായിരുന്ന വിദ്യാർഥിയെ ഇയാൾ ശല്യപ്പെടുത്തുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയുമായിരുന്നു.

കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസ് എടുത്തു. ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.ആർ. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്ഐ കുര്യൻ മാത്യൂ, എഎസ്ഐ മഹേഷ് കൃഷ്ണൻ,

എഎസ്ഐ എസ്. ജയചന്ദ്രൻ, സിപിഒ കെ.ജി. ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment