15കാരിയുടെ മദ്യപാനം പോലീസില്‍ അറിയിച്ചു ഹീറോയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍ ! തന്നെ പീഡിപ്പിച്ചത് ഇയാളെന്ന് പെണ്‍കുട്ടി…

അടൂരില്‍ സഹപാഠിയ്ക്കും സുഹൃത്തിനുമൊപ്പമിരുന്ന മദ്യപിച്ച 15കാരിയെ പോലീസില്‍ ഏല്‍പ്പിച്ച കാമുകന്‍ ഒടുവില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വ്യാജേന പെണ്‍കുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും മുമ്പില്‍ ‘ഷൈന്‍’ ചെയ്ത ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടില്‍ അനന്തു(23) ആണ് അറസ്റ്റിലായത്. മദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് അനന്തു പീഡിപ്പിച്ച കാര്യം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ അനന്തു പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അനന്തുവിനെയും കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതനെയും(26) പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനായ സഞ്ജുവിനെ രക്ഷിക്കാന്‍ പ്രാദേശിക നേതാക്കള്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി അനന്തു. അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചുകാരന്റെ വീട്ടില്‍…

Read More

കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐയെ ഇന്റര്‍പോള്‍ പൊക്കി ! അറസ്റ്റിയായപ്പോള്‍ കക്ഷിയ്ക്ക് നെഞ്ചുവേദന; സംഭവം പാലക്കാട്ട്…

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ എന്ന അറുപതുകാരനാണ് പിടിയിലായത്. എന്നാല്‍ അറസ്റ്റിലായ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാളെ അറസ്റ്റുചെയ്തത്. ഓണ്‍ലൈനില്‍ ബാലലൈംഗികതയുടെ ദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലം കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈബര്‍ ഡോമും ഇന്റര്‍പോളും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 59 പരിശോധനകളാണ് നടത്തിയത്. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍…

Read More

ഇരുപത്തിയൊന്നുകാരിയായ ഭർത്തൃമതിയുടെ മരണം;  ഭർത്താവിന്‍റെയും വീട്ടുകാരുടെയും മറുപടി വിശ്വസിക്കാനായില്ല; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വേങ്ങാട് കുരിയോടെ മഞ്ജുഷാലയത്തിൽ മഞ്ജുനാഥിന്‍റെ ഭാര്യ സി.സുശീല (21) യാണ് ശനിയാഴ്ച മരിച്ചത്. മരിക്കുന്നതിന്‍റെ തലേ ദിവസവും അതിനുമുമ്പും പല തവണ സുശീലയെ ശാരീരികമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കാരണത്തിൽ ഭർത്താവ് മഞ്ജുനാഥിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. സുശീലയെ വിവാഹത്തിന് ശേഷം പല ദിവസങ്ങളിൽ പീഡിപ്പിക്കാറുണ്ടെന്നു കാണിച്ച് മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. മരണപ്പെടുന്നതിന്‍റെ തലേ ദിവസവും രാത്രി ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതായി പരിസരവാസികളും മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം ഇവരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു. ‌ അപസ്മാരമുണ്ടായെന്ന് പറഞ്ഞ് സുശീലയെ മഞ്ജുനാഥും ബന്ധുക്കളും ചേർന്ന് ഇവരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരിക്കുകയും ചെയ്തുവെന്നാണ് ഇവർ പറഞ്ഞത്. സംശയം…

Read More

മയക്കുമരുന്ന് വിൽപന വിപുലീകരിക്കാൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കുട്ടിഗുണ്ടാ സംഘം പിടിയിൽ

ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവർ മുന്പും ഇത്തരം ബ്ലാക്ക് മെയിലിംഗ് നടത്തിയിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചു. പലരും പരാതി നൽകാത്തതിനാലാണ് വിവരം പുറത്ത് അറിയാതിരുന്നത്. തിരുവനന്തപുരം തീരമേഖല കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പോലീസിന്‍റെ പിടിയിലായ ഈ സംഘാംഗങ്ങൾ. തങ്ങളുടെ മയക്കുമരുന്നു വിൽപന വിപുലീകരിക്കുന്നതിന് ആവശ്യമായ പണം കിട്ടാനാണ് ഇവർ ചാലക്കുടിയിലെ വ്യവസായിയെ ബ്ലാക്ക് മെയിലിംഗ് നടത്താൻ പദ്ധതി ആസൂത്രണം ചെയ്തത്. അറസ്റ്റിലായവരിൽ തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂർ പൂതംകോടി സ്വദേശി അരുണ്‍ (25) ആണ് ബ്ലാക്ക് മെയ്‌ലിംഗ് പദ്ധതി ആസൂത്രണം ചെയ്ത പ്രധാനിയെന്ന് പോലീസ് പറഞ്ഞു. അരുണിന് പുറമെ പുളിമൂട് മഞ്ജുനിവാസിൽ അനന്തു (24), കാട്ടാക്കട കെളുത്തുമ്മൽ കിഴക്കേക്കര ഗോകുൽ ജി. നായർ (23), തിരുമല ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ (23)…

Read More

കടന്നു വരൂ…ആര്‍ക്കും സുന്ദരിയാകാം… സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വലവീശിപ്പിടിച്ചിരുന്ന സുന്ദരി അറസ്റ്റില്‍…

വ്യാജ സൗന്ദര്യ ചികിത്സ നടത്തിയിരുന്ന യുവതി ദുബായില്‍ അറസ്റ്റിലായി. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വന്‍ ശേഖരം പിടികൂടി. അധികൃതരുടെ ലൈസന്‍സ് ഇല്ലാതെ ബോട്ടക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവര്‍ സ്വന്തം ഫ്‌ളാറ്റില്‍ നടത്തിയിരുന്നതിന് തെളിവായി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു. പ്രതി സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. ദുബായ് പൊലീസിലെ കൊമേഴ്‌സ്യല്‍ ഫ്രോഡ്, ആന്റിഹാക്കിങ് വിഭാഗവും കൈകൊര്‍ത്തുകൊണ്ടായിരുന്നു പരിശോധന. എത്ര വിരൂപയായ ആളെയും സുന്ദരിയാക്കുമെന്നായിരുന്നു യുവതി…

Read More

ഓണത്തിനിടെ പുട്ടുകച്ചവടം ! വീട് കച്ചവടമാക്കാന്‍ ജീപ്പുമെടുത്ത് നടുറോഡിലിറങ്ങിയ ബ്രോക്കറെ പോലീസ് പൊക്കി; കക്ഷി പോലീസിനെ വിരട്ടാന്‍ തുടങ്ങിയതോടെ കളിമാറി…

രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും ഒരു ആവശ്യവുമില്ലാതെ നിരത്തിലിറങ്ങുന്ന ആളുകള്‍ നിരവധിയാണ്. പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് പലരും വിലക്ക് ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നത്. ഇത്തരത്തില്‍ നിരവധി ആളുകളെയാണ് പോലീസ് അറസ്റ്റു ചെയ്തു നീങ്ങിയത്. വീട് കച്ചവടത്തിനിറങ്ങിയ ഇടനിലക്കാരന്റ ജീപ്പ് പിടിച്ചെടുത്തു റോഡിലിറങ്ങിയ ഒട്ടേറെ പേരെ താക്കീതു ചെയ്തു വിട്ടു. ഇന്നലെ ഉച്ചയ്ക്കാണു നഗരത്തിലെത്തിയ ജീപ്പ് പൊലീസ് കൈകാണിച്ചു നിര്‍ത്തിയത്. വില്‍പനയ്ക്കുള്ള വീട് കാണിച്ചു കൊടുക്കാന്‍ വന്നതാണെന്നു ഡ്രൈവര്‍ വെളിപ്പെടുത്തി. ലോക് ഡൗണിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്നെ അറിയാമെന്നായി മറുപടി. തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ആരും കാണാതെ പുഴയോരത്ത് ചൂണ്ടയിടാനും വനമേഖലയില്‍ ഉല്ലാസത്തിനായി പോകുന്നവരെയുമൊക്കെ പോലീസ് പൊക്കുന്നുണ്ട്.

Read More

ലോഡ്ജില്‍ മുറിയെടുത്തത് ബിസിനസിനു വേണ്ടിയെന്നു പറഞ്ഞ് ! പക്ഷെ ബിസിനസ് ‘പെണ്‍വാണിഭമായിരുന്നുവെന്നു മാത്രം; സംഘം കുടുങ്ങിയത് അടുത്ത് മുറിയിലുള്ളവരുടെ സംശയത്തെത്തുടര്‍ന്ന്

അതീവ രഹസ്യമായി ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. ലോഡ്ജില്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് സംഘം എന്ന പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറി എടുത്തിരുന്നത്. എന്നാല്‍ ലോഡ്ജ് ഉടമയുടെ അറിവോടെ തന്നെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സുഭേന്ധു കര്‍മാര്‍ക്കര്‍(22),സുഭാഷ് ജെന(35),എം ശങ്കര്‍ റാവു(38) എന്നിവരെയും ലോഡ്ജ് ഉടമ ബിശ്വന്ത് ബെബര്തയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു.പലപ്പോഴായി മുറിയില്‍ സ്ത്രീകളും പുരുഷന്മാരും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. പോലീസ് റെയ്ഡ് ചെയ്ത സമയത്ത് സ്ത്രീകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

Read More