രഹസ്യവിവരം പോലീസിലെത്തി; പണം വച്ച് ചീട്ടുകളിച്ച 40 പേർ പോലീസ് പിടിയിൽ; 3.8 ലക്ഷം രൂപ കണ്ടെടുത്തു

വൈപ്പിൻ: ഞാറക്കൽ റോയലാൻഡ് ക്ലബിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 അംഗ ചീട്ടുകളി സംഘം പിടിയിൽ. പരിശോധനയിൽ 3,81,960 രൂപയും മദ്യവും കണ്ടെടുത്തു. റൂറൽ എസ്പിയുടെ സ്ക്വാഡ്, ഷാഡോ പോലീസ്, സ്പെഷൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംയുക്തമായി ഇന്നലെയാണ് റെയ്ഡ് നടത്തിയത്. ക്ലബിന്‍റെ രണ്ടുനിലകളിയാണ് ചീട്ടുകളി നടക്കുന്നത്. ഒപ്പം അനധികൃതമായി മദ്യവിതരണവും ഉണ്ട്. പതിവായി വൈകുന്നേരം മുതൽ പുലർച്ചെ വരെ ഇവിടെ വൻതുകയ്ക്ക് ചീട്ടുകളി നടക്കുന്നതായി റൂറൽ എസ്പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിനു മുന്പും ഇവിടെ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ചീട്ടുകളി സംഘത്തെ ഞാറക്കൽ പോലീസിനു കൈമാറി. കേസ് എടുത്തശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു. പെരുന്പാവൂരിൽ 12അംഗ സംഘം അറസ്റ്റിൽപെരുമ്പാവൂർ: പണംവച്ച് ചീട്ടുകളിച്ച 12 അംഗ സംഘത്തെ പോലീസ് പിടികൂടി. പെരുമ്പാവൂർ കുറിച്ചിലക്കോട് സ്വദേശി ഡാർവിൻ (35), ശ്രീമൂലനഗരം സ്വദേശി മക്കാർ (62),…

Read More

ലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…

തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം…

Read More

ഈരാറ്റുപേട്ടയിലെ ചീട്ടുകളിക്കു പിന്നിൽ വൻ സംഘം; കളിക്കാരെ  കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്‍റുമാർ;  മറിഞ്ഞിരുന്നതു ലക്ഷങ്ങൾ

കോട്ടയം: ഈരാറ്റുപേട്ടയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടന്നിരുന്ന ചീട്ടുകളിയിൽ മറിഞ്ഞിരുന്നതു ലക്ഷങ്ങൾ. ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ചീട്ടുകളിക്കാൻ ആളുകൾ എത്തിയിരുന്നു. ചീട്ടുകളിക്കാരെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്‍റുമാരും പ്രവർത്തിച്ചിരുന്നു. ചീട്ടു കളി ആരംഭിക്കുന്നതിനു മുന്പായി പരിസരം നിരീക്ഷിക്കുവാനും, കളിക്കാർക്ക് മദ്യവും ഭക്ഷണങ്ങളും എത്തിക്കുവാനും ശന്പളം നല്കി ആളുകളെ നിർത്തിയിരുന്നു. എല്ലാ ദിവസങ്ങളിലും രാത്രി മുതൽ പുലർച്ചെ വരെയാണു ചീട്ടുകളി. പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം ടൂറിസ്റ്റ് ഹോമിൽ എത്തിയിരുന്നുള്ളൂ. മിക്ക ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലുമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. നാളുകൾക്കു മണർകാട് സ്വകാര്യ ക്ലബിൽ നടന്നിരുന്നു ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്യുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു.സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നും 2.86 ലക്ഷം…

Read More

ഇടവും വലവും മാലം സുരേഷിനു തണലായി രണ്ടു നേതാക്കൾ; മണർകാട്ടെ ചീട്ടുകളി വിവാദം കത്തിപ്പടരുന്നു; എച്ച്എസ്ഒയെ രക്ഷിക്കാൻ ഭരണകക്ഷി നേതാവിന്‍റെ ചരടുവലി തുടങ്ങിയതായി സംസാരം

കോട്ടയം: മണർകാട് ചീട്ടുകളി വിവാദം കത്തിപ്പടരുന്പോഴും ചീട്ടുകളി കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് സുരക്ഷിതനായി തുടരുന്നു. ജില്ലയിൽനിന്നുള്ള രണ്ടു രാഷ്്ട്രീയ നേതാക്കൻമാരാണ് മാലം സുരേഷിനു തണലൊരുക്കുന്നതെന്നാണ് സൂചന. രണ്ടു നേതാക്കൻമാരുടെയും വലം കയ്യായിട്ടാണ് സുരേഷിന്‍റെ പ്രവർത്തനം. രണ്ടു നേതാക്കൻമാരുടെയും തണലിലാണ് പണമിടപാടിൽ ഏറെ വളർന്നത്. ഇതിൽ ഒരാൾ ഭരണകക്ഷിയിൽപ്പെട്ടയാളാണ്. പോലീസുമായി ബന്ധപ്പെട്ട സഹായങ്ങൾ ചെയ്തു നല്കുന്നതു ഭരണകക്ഷിയിൽപ്പെട്ട രാഷ്‌ട്രീയ നേതാവാണ്. വിവാദ സംഭാഷണം കഴിഞ്ഞ ദിവസം മണർകാട് എസ് എച്ച്ഒ രതീഷ്കുമാറും മാലം സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതു വലിയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒയെ ചീട്ടുകളി കേസിന്‍റെ അന്വേഷണ ചുമതലയിൽനിന്നു നീക്കി. ഇയാൾക്കെതിരേ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. മാലം സുരേഷിന്‍റെ വലം കയ്യായ എസ്എച്ച്ഒയെ വകുപ്പ്തല നടപടിയും സസ്പെൻഷനും ഒഴിവാക്കുന്നതിനു ഭരണകക്ഷിയിൽപ്പെട്ട രാഷ്്ട്രീയ നേതാവ് ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ…

Read More

ഖദറിന്‍റെ മറവിൽ അരങ്ങേറുന്നത് കോടികളുടെ ചൂതാട്ടം; കാരാപ്പുഴയിലെ ചീട്ടുകളി മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ തണലിൽ; കൂട്ടിന് പത്താംകളവുമായി തമിഴ് ബ്ലേഡുമാഫിയ സംഘവും

കോട്ടയം: കോട്ടയം കാരാപ്പുഴയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണംവച്ചുള്ള ചീട്ടുകളി കൊഴുക്കുന്നു. കാരാപ്പുഴ ബോട്ട് ജെട്ടിക്കുസമീപം ഒരു വീടിനു പിൻവശം വാടകയ്ക്ക് എടുത്താണു ചീട്ടുകളി നടത്തുന്നത്. ഒരു വ്യക്തിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ക്ലബിന്‍റെ പേരിലാണു മുറി വാടകയ്ക്ക് എടുത്തിരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മേൽനോട്ടത്തിലാണു ചീട്ടുകളി നടത്തുന്നതെന്നു പറയുന്നു.3500രൂപയ്ക്കാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുള്ളവരും ഇവിടെ ചീട്ടുകളിക്കാൻ എത്തുന്നുണ്ട്. രാപകൽ ഭേദമെന്യേ ചീട്ടുകളി നടത്തുന്നതിനെതിരേ നിരവധി തവണ നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏതാനും നാൾ മുന്പ് പോലീസ് പേരിനു നടത്തിയ റെയ്ഡിൽ 13,500രൂപ പിടിച്ചെടുത്തിരുന്നു. പോലീസിനു നൽകിയ ടിപ്പാണെന്നാണ‌് ഇതിനെപ്പറ്റി ചീട്ടുകളിക്കാർ പറയുന്നത്. തമിഴ് ബ്ലേഡ് സംഘങ്ങളും പത്താംകളം ബ്ലേഡുകാരുമാണ് ചീട്ടുകളി നിയന്ത്രിക്കുന്നതെന്നു പറയുന്നു. ഇവിടത്തെ ചീട്ടുകളിയെപ്പറ്റി പോലീസിന് അറിയാമെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. രണ്ടു…

Read More

പോലീസുകാരനും വനിതാ പോലീസും ദമ്പതികളേപ്പോലെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു; ശീതീകരിച്ച റൂമില്‍ പിന്നെ നടന്നത്, ആലുവയില്‍ പ്രമുഖര്‍ ഞെട്ടിയത് ഇങ്ങനെ

ആലുവ പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപയുമായി പന്നി മലര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേര്‍ കുടുങ്ങി. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവരും മുമ്പ് തന്നെ പ്രമുഖരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും രക്ഷപ്പെടുത്താനും വെളിയില്‍ നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സംഘം കഌില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.! ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ക്ലബ്ബില്‍ പോലീസ് തന്ത്രപരമായി പരിശോധന നടത്തിയത്. ക്ലബ്ബിലെ സന്നാഹങ്ങള്‍ കണ്ട് പോലീസുകാര്‍ വാ പൊളിച്ചു പോയെന്നാണ് വിവരം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന ശീതീകരിച്ച മുറികളിലേക്ക് കടത്തിവിടുന്നത് റിസപ്ഷനിസ്റ്റാണ്. ഒരു ലക്ഷം രൂപ ഇവിടെ ഏല്‍പ്പിച്ചാലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു. അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന…

Read More

ആ തുവാലയ്ക്കു പിന്നില്‍; ഒത്തുകളി ആരോപണത്തില്‍ മുഖ്യ തെളിവായി ചൂണ്ടിക്കാട്ടിയ തുവാലയെക്കുറിച്ച് ശ്രീശാന്ത് പറയുന്നതിങ്ങനെ…

ലോകത്തിലെ കിടയറ്റ ബാറ്റ്‌സ്മാന്‍മാരെ തീതുപ്പുന്ന പന്തുകള്‍ കൊണ്ട് വിറപ്പിക്കുന്ന സമയത്തായിരുന്നു ശ്രീശാന്ത് കോഴ വിവാദത്തില്‍ അകപ്പെടുന്നത്. ശ്രീശാന്തിന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലുണ്ടായ ആ വിവാദം ഇരുട്ടിലാക്കിയത് ശ്രീയുടെ ക്രിക്കറ്റ് കരിയറിനെത്തന്നെയാണ്. 2013ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. അന്ന് ശ്രീശാന്തിനെതിരേ പോലീസിന്റെ തുറുപ്പുചീട്ട് ഒരു തൂവാലയായിരുന്നു. വാതുവെപ്പുകാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ആ തുവാല അരയില്‍ തിരുകിയതെന്നായിരുന്നു ആരോപണം. എന്നാല്‍ അതിനു പിന്നിലെ സത്യം ശ്രീ വെളിപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിക്കിടെ ബൗള്‍ ചെയ്യുമ്പോള്‍ ശ്രീശാന്ത് അരയില്‍ തിരുകിയ തൂവാല പിന്നീട് പോലീസിന്റെ പ്രധാന തുറുപ്പുചീട്ടായിരുന്നു. അരയില്‍ നിന്നും പുറത്തേക്കു കാണാവുന്ന വിധത്തില്‍ താരം തൂവാല തിരുകിയത് വാതുവയ്പുകാര്‍ക്ക് സൂചന നല്‍കാനാണെന്നും ആരോപിക്കപ്പെട്ടു.തൂവാല തിരുകി ശ്രീശാന്ത് എറിഞ്ഞ ഓവറില്‍ 13 റണ്‍സാണ് എതിര്‍ ടീമിനു ലഭിച്ചത്. ഇതോടെ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങിയ ശേഷം താരം ഒത്തു കളിക്കുകയായിരുന്നുവെന്നും…

Read More