കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ ! അധ്യാപകന്റെ പരാതിയില്‍ ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ അവഹേളിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍. കെ.എസ്.യു യൂണിറ്റ് വൈസ്.പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഫാസിലിനെ കൂടാതെ നന്ദന സാഗര്‍, രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്ലം എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അപമാനിക്കപ്പെട്ട അധ്യാപകന്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എച്ച്ഒഡി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും കോളേജ് അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ തന്നെ പഠിച്ച് അധ്യാപകനായ ഡോ.പ്രിയേഷിനാണ് അപമാനം നേരിട്ടത്. സംഭവത്തെക്കുറിച്ച് പ്രിയേഷ് പറയുന്നതിങ്ങനെ… സംഭവം നിര്‍ഭാഗ്യകരമാണ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവര് ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും ഞാന്‍ അറിഞ്ഞിരുന്നില്ല. അധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് കൂടി സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുള്‍പ്പെട്ട കുട്ടികളെ തെറ്റ്…

Read More

യഥാര്‍ഥ ഗുരുഭക്തി ! ആദ്യ ശമ്പളത്തില്‍ നിന്ന് ട്യൂഷന്‍ അധ്യാപികയ്ക്ക് ഹൃദയം നിറയ്ക്കുന്ന സമ്മാനം നല്‍കി പൂര്‍വ വിദ്യാര്‍ഥി

ഗുരുക്കന്മാരോടുള്ള വിദ്യാര്‍ഥികളുടെ സ്‌നേഹം ഒരു കാലത്തും അവസാനിക്കാത്തതാണ്. തങ്ങള്‍ക്ക് നല്ല കാലം വന്നതിനു ശേഷം ഗുരുക്കന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. സ്‌കൂള്‍ പഠന കാലത്ത് ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ രാമനാഥ് എസ് റാവു. തുടര്‍ന്ന് വീടിനടുത്തുള്ള സൗമ്യ എന്ന അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയതോടെയാണ് രാമനാഥിലെ പ്രതിഭ തെളിഞ്ഞത്. ശേഷം ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം നേടിയ യുവാവ് ഇന്ന് സ്വീഡനിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അവിടുന്ന് ലഭിച്ച ആദ്യ ശമ്പളത്തില്‍ നിന്ന് തന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രാമനാഥ്. അധ്യാപിക സൗമ്യക്ക് സമ്മാനം നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് രാമനാഥിന്റെ സഹോദരി നമ്രത എസ് റാവു ആണ്. രാമനാഥും-സൗമ്യയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയും അവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നമ്രതയുടെ വാക്കുകള്‍ ഇങ്ങനെ…ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളെ…

Read More

അണ്ണന്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഗില്ലിയായിരിക്കണം ! രാഷ്ട്രീയത്തില്‍ വരണമെന്ന് വിജയ്യോട് വിദ്യാര്‍ഥിനി

നടന്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടി വന്‍ ജനശ്രദ്ധ നേടിയിരുന്നു. പൊതു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒട്ടേറെ പേര്‍ പങ്കെടുത്തതോടെ വലിയ വിജയമായി. അതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് വൈറലാവുന്നത്. വിജയ് അണ്ണന്റെ വാക്കുകളില്‍ നിന്നാണ് ഒരു വോട്ടിന്റെ മൂല്യം മനസ്സിലായതെന്നും തങ്ങളുടെ വോട്ടിന് മൂല്യമുണ്ടാകണമെങ്കില്‍ അണ്ണന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നുമായിരുന്നു വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിനിയുടെ വാക്കുകള്‍… എനിക്ക് അണ്ണനെ (സഹോദരനെ) ഒരുപാട് ഇഷ്ടമാണ്. ഞാന്‍ സ്വന്തം അണ്ണനായിട്ടാണ് കാണുന്നത്. സിനിമകളും എനിക്ക് വലിയ ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് അറിയില്ല. എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തെന്ന് വച്ചാല്‍, ഒരു വോട്ടിനെക്കുറിച്ച് എത്ര…

Read More

മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണി ! മയക്കുമരുന്ന് മാഫിയയുടെ പിടിയിലകപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മ പറയുന്നതിങ്ങനെ…

ലഹരിമരുന്ന് മാഫിയ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച ഒമ്പതാക്ലാസുകാരിയുടെ അമ്മയ്ക്ക് ലഹരിസംഘത്തില്‍ നിന്ന് ഭീഷണി. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ലഹരിമരുന്ന് മാഫിയയുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകള്‍ തിരിച്ചു വന്നാല്‍ വീണ്ടും മയക്കുമരുന്ന് നല്‍കാന്‍ സംഘം ശ്രമിക്കുമോ എന്ന ഭയവുമുണ്ട്. മകളുടെ കൂടെ തങ്ങള്‍ നടക്കുമ്പോള്‍ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന്…

Read More

ഡസ്‌കില്‍ കൊട്ടിയെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരന്റെ കരണത്തടിച്ച് അധ്യാപിക ! കുട്ടി നിരപരാധി…

ക്ലാസിലെ ഡെസ്‌കില്‍ കൊട്ടി ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയുടെ കരണത്തടിച്ച് അധ്യാപിക. ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ടീച്ചര്‍ ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്‌ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്‌കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് കുട്ടി പരാതിയില്‍ പറയുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോള്‍ ടീച്ചര്‍ കരണത്തടിച്ച കാര്യം കുട്ടി പറഞ്ഞു. വേദനയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പോലീസിനെ അറിയിച്ചു. സ്‌കൂളിലെ താത്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.

Read More

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഡ്രൈവര്‍ ! രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്നു ചാടി 17കാരി; ഞെട്ടിക്കുന്ന വീഡിയോ…

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ, ഡ്രൈവറുടെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും ഇയാള്‍ക്കെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പോലീസ് അറിയിച്ചു. അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വെളിയില്‍ വന്നിട്ടുണ്ട്. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടി പിന്നാലെ വന്ന കാറില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ മറ്റൊരാള്‍ റോഡില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതും കാണാം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. അതിനിടെ ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബര്‍ ഹമീദ് പെണ്‍കുട്ടിയോട് പൊതുവായ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പിന്നീട് അയാളുടെ വാക്കുകള്‍ അശ്ലീലതയിലേക്ക് കടക്കുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി…

Read More

ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുമ്പോള്‍ ! ജ്യൂസ് കുടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തിലും ഗ്രീഷ്മയ്ക്ക് പങ്കെന്ന തരത്തില്‍ പ്രചാരണം; കേരളാ-തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി…

പാറശാലയിലെ ഷാരോണ്‍ കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയെച്ചുറ്റിപ്പറ്റി പുതിയ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നു. കളിയിക്കാവിള സ്വദേശിയായ 11കാരന്‍ ജ്യൂസ് കുടിച്ചു മരിക്കാനിടയായ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഗ്രീഷ്മയാണെന്ന തരത്തിലാണ് ആരോപണങ്ങള്‍. കളിയക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്റെ മരണത്തെപ്പറ്റിയാണ് കേരള-തമിഴ്നാട് പോലീസ് ഇപ്പോള്‍ സമാനമായ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ അജ്ഞാതന്‍ നല്‍കിയ ജ്യൂസ് കുടിച്ചാണ് അശ്വിന്‍ അവശനിലയിലാകുന്നതും പിന്നീട് മരണത്തിനു കീഴടങ്ങുന്നതും. രണ്ടു സംഭവങ്ങളും വ്യത്യസ്ത സാഹചര്യത്തിലാണെങ്കിലും മരണത്തില്‍ സമാനതകളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പാനിയം കുടിച്ച് നേരിയ അസ്വസ്ഥത അനുഭവപ്പെട്ട അശ്വിന്റെ ആന്തരികാവയവങ്ങള്‍ ക്രമേണ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ കക്ഷായത്തില്‍ കലര്‍ത്തിയ കീടനാശിനി കുടിച്ച ഷാരോണും മരണത്തിനു കീഴടങ്ങിയത് ഇതേ രീതിയില്‍തന്നെയാണ്. ഇരു സംഭവത്തിലും വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുകയും വായില്‍ വെള്ളം പോലും ഇറക്കാനാവാത്തവിധം വൃണം രൂപപ്പെടുകയും ആന്തരികാവയവങ്ങള്‍ ദ്രവിച്ചു പോകുകയുമായിരുന്നു.…

Read More

പരീക്ഷയ്ക്ക് കോപ്പിയടിച്ച പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ അധ്യാപിക അറസ്റ്റില്‍…

ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധ്യാപിക പിടിയില്‍. അധ്യാപികയുടെ പ്രവൃത്തിയില്‍ മനംനൊന്ത് വീട്ടിലെത്തിയ പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ജീവനുവേണ്ടി മല്ലിടുകയാണ്. പ്രതിയായ അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപിക തന്നെ അപമാനിക്കുകയും ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മുറിയില്‍ വെച്ച് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. അതേസമയം പരീക്ഷയ്ക്കിടെ പെണ്‍കുട്ടി തന്റെ യൂണിഫോമില്‍ ഉത്തരങ്ങള്‍ പകര്‍ത്തിയ വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതായി സംശയം തോന്നിയതിനാലാണ് അദ്ധ്യാപിക വസ്ത്രം അഴിപ്പിച്ചത്. എന്നാല്‍ അപമാനം താങ്ങാനാകാതെ സ്‌കൂളില്‍ നിന്ന് മടങ്ങി എത്തിയ ഉടന്‍ തന്നെ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും സ്‌കൂള്‍ അധികൃതരെ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂളില്‍ എത്തി തെറ്റ്…

Read More

പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു ! ടീച്ചറിനെ കൊലപ്പെടുത്തി വിദ്യാര്‍ഥി;ഞെട്ടിപ്പിക്കുന്ന സംഭവം…

പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ച സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ടീച്ചറും വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ഥി ടീച്ചറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബന്ധം തുടരാനായിരുന്നു ടീച്ചറുടെ നിര്‍ബന്ധം. സഹപാഠികളായ പെണ്‍കുട്ടികളുമായി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ടീച്ചര്‍ കോട്‌വാലി പോലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാര്‍ഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. വീട്ടിലേക്കെത്തിയ വിദ്യാര്‍ഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി…

Read More

ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിയ്‌ക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി അധ്യാപിക ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്…

വിദ്യാര്‍ഥികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന അധ്യാപകരുടെ കാലമൊക്കെ മാറി. ഇപ്പോള്‍ കുട്ടികളുടെ സുഹൃത്തുക്കള്‍ക്കു സമാനമായാണ് പല അധ്യാപകരും അവരോട് ഇടപെടുന്നത്. മാത്രമല്ല പാഠ്യവിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ അധ്യാപകര്‍ക്ക് യാതൊരു മടിയുമില്ല. പഠനം ഏറ്റവും ലളിതമാക്കി വിദ്യാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുക്കലാണ് പ്രധാന അജണ്ട. ഇങ്ങനെ രസകരമായ രീതിയില്‍ ഒരു അധ്യാപിക കുട്ടികളെ കയ്യിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡിയോയിലെ താരം. ‘ഇംഗ്ലീഷ് ഭാഷാ അധ്യാപനവും പിന്നെ കുറച്ച് ഹരിയാന്‍വി സംഗീതവും, ഞങ്ങളുടെ സ്‌കൂള്‍ ദിനത്തിന്റെ അവസാന ദിനക്കാഴ്ച’ എന്ന് കുറിച്ചുകൊണ്ട് ഗുലാത്തി തന്നെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഹരിയാന്‍വി പാട്ടിനൊപ്പം ക്ലാസിലെ ഒരു…

Read More