എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീവയ്പ്പ് ! ഏലത്തൂര്‍ ബന്ധമെന്ന് സംശയം; എന്‍ഐഎ രംഗത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗി കത്തി നശിച്ച സംഭവം അട്ടിമറിയെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് കോഴിക്കോട് എലത്തൂരില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. 12ഓടെ ട്രെയിനിലെ ശുചീകരണമെല്ലാം ജീവനക്കാര്‍ പൂര്‍ത്തിയാക്കി ട്രെയിനിന്റെ വാതിലുകളെല്ലാം അടച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനും 1.25 നും ഇടയിലാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ ജനറല്‍ കോച്ചിന് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. തീപിടിച്ച് ഒരു ബോഗി പൂര്‍ണമായും മറ്റൊരു ബോഗി ഭാഗികമായും കത്തിനശിച്ചു.…

Read More

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്നു ! 18കാരിയ്ക്ക് ദാരുണാന്ത്യം;വീഡിയോ

പെട്രോള്‍ പമ്പില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നിതിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്‌നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു. ബുധനാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഭവ്യ പെട്രോള്‍ പമ്പില്‍ എത്തിയത്. ടൂവിലറില്‍ എത്തി കാനില് പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടര്‍ന്നത്. മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്‍ക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്‌നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്വവര്‍ഗാനുരാഗികള്‍ എന്നാരോപിച്ച് യുവതികളുടെ സ്വകാര്യ ഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു ! ബന്ധുക്കള്‍ ഒളിവില്‍…

സ്വവര്‍ഗാനുരാഗം ആരോപിച്ച് പശ്ചിമബംഗാളില്‍ രണ്ടു യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്വകാര്യഭാഗത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് പൊള്ളലേല്‍പ്പിപ്പിക്കുയും ചെയ്തതായി പരാതി. ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. മൂര്‍ഷിദാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രതികളില്‍ രണ്ടുപേര്‍ യുവതികളുടെ ബന്ധുക്കളാണ്. മറ്റൊരാളുടെ സഹായത്തോടെ ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നതായി പോലീസ് പറയുന്നു. യുവതികള്‍ ചെറുപ്പം മുതല്‍ ഒരുമിച്ചാണ് കളിച്ച് വളര്‍ന്നതെന്ന് യുവതികളില്‍ ഒരാളുടെ അമ്മ പറയുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ ഗ്രാമവാസികളില്‍ ചിലര്‍ അസ്വസ്ഥരായിരുന്നുവെന്നും അമ്മ പറയുന്നു. ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തലേന്ന് രാത്രി കൂട്ടുകാരിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് ഉറങ്ങിയത്. സംഭവ ദിവസം രാവിലെ എന്തിനാണ് നിങ്ങള്‍ കിടക്ക പങ്കിടുന്നത് എന്ന്…

Read More

പരീക്ഷയ്ക്ക് കോപ്പിയടിച്ച പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ അധ്യാപിക അറസ്റ്റില്‍…

ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധ്യാപിക പിടിയില്‍. അധ്യാപികയുടെ പ്രവൃത്തിയില്‍ മനംനൊന്ത് വീട്ടിലെത്തിയ പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ജീവനുവേണ്ടി മല്ലിടുകയാണ്. പ്രതിയായ അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപിക തന്നെ അപമാനിക്കുകയും ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മുറിയില്‍ വെച്ച് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. അതേസമയം പരീക്ഷയ്ക്കിടെ പെണ്‍കുട്ടി തന്റെ യൂണിഫോമില്‍ ഉത്തരങ്ങള്‍ പകര്‍ത്തിയ വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതായി സംശയം തോന്നിയതിനാലാണ് അദ്ധ്യാപിക വസ്ത്രം അഴിപ്പിച്ചത്. എന്നാല്‍ അപമാനം താങ്ങാനാകാതെ സ്‌കൂളില്‍ നിന്ന് മടങ്ങി എത്തിയ ഉടന്‍ തന്നെ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും സ്‌കൂള്‍ അധികൃതരെ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂളില്‍ എത്തി തെറ്റ്…

Read More

പട്ടാപ്പകല്‍ ക്ലാസ് മുറിയിലെത്തി യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം ! ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിച്ചു; യുവതിയെ രക്ഷപ്പെടുത്തിയത് ക്ലാസിലുണ്ടായിരുന്ന ആളുകള്‍…

ക്ലാസിലെത്തി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സില്‍ കയറുകയായിരുന്നു. സരിതയെ കണ്ടയുടന്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഇയാള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്സിന്…

Read More

പ്രണയിനിയായ പെണ്‍കുട്ടിയ്ക്ക് ലവ് ലെറ്റര്‍ കൈമാറാന്‍ മടിച്ചു; പതിനഞ്ചുകാരന്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പെട്രോളൊഴിച്ചു കത്തിച്ചു…

ചെന്നൈ: ഇഷ്ടം തോന്നിയ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ലവ് ലെറ്റര്‍ കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ഥിയെ പതിനഞ്ചുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു. പ്രകാശം ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്ക്കുള്ള ഇടവേള സമയത്തായിരുന്ന സംഭവം. ജനലിന്റെ സമീപമിരുന്ന ആണ്‍കുട്ടിയുടെ ദേഹത്ത് പ്രതി പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ അധ്യാപകര്‍ തീകെടുത്തി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, പ്രതിയായ ആണ്‍കുട്ടി ആക്രമണത്തിനിരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. പെണ്‍കുട്ടിക്ക് കത്ത് കൊടുക്കാന്‍ ഇരയായ കുട്ടിയെ സമീപിച്ചെങ്കിലും അവന്‍ നിരസിച്ചു. ഇതോടെ വൈരാഗ്യമായി. ഇതാണ് ആക്രമണത്തിന് കാരണമായത്.

Read More

ഹെലിബെറിയ തേയിലഫാക്ടറി കത്തിനശിച്ചു; കോടികളുടെ നഷ്ടം

ഏലപ്പാറ: ഹെലിബെറിയ തേയില ഫാക്ടറിക്കു തീപിടിച്ചു കോടികളുടെ നഷ്ടം. ഇന്നലെ രാവിലെ എഴരയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഫാക്ടറിയുടെ കുഴലിനോടു ചേര്‍ന്ന അടുപ്പില്‍നിന്നു തീ പടര്‍ന്നതാവാമെന്നാണ് പ്രാഥമിക നിഗമനം.ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. ഇരുപതു തൊഴിലാളികള്‍ തീ പടരുന്ന സമയത്തു ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ ഉയരുന്നതു കണ്ട തൊഴിലാളികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തീ പടരുന്നതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല. പിന്നീടു പീരുമേട് അഗ്‌നിശമനസേന എത്തി തീ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു കാഞ്ഞിരപ്പള്ളി, കട്ടപ്പന, മൂലമറ്റം എന്നിവിടങ്ങളില്‍നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകളെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണു തീ അണച്ചത്. പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു. തീപടര്‍ന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സമീപപ്രദേശങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഫാക്ടറിയിലെ ഉപകരണങ്ങളും ലക്ഷക്കണക്കിനു രൂപയുടെ തേയിലയും കത്തിനശിച്ചു. ഫാക്ടറിയിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ അഗ്‌നിശമനസേനയ്ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടു നേരിട്ടു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. കുറേക്കാലമായി…

Read More