പ്രിന്റ് ചെയ്‌തെടുക്കാം നല്ല ‘മൊരിഞ്ഞ ദോശ’ ! ദോശ പ്രിന്ററിനെക്കുറിച്ചറിയാം;വീഡിയോ വൈറല്‍ …

ദോശയുണ്ടാക്കാന്‍ ഇനി ദോശക്കല്ല് ആവശ്യമില്ല പകരം ഒരു പ്രിന്റര്‍ മതിയാവും. ഒരു പ്രിന്ററില്‍ എങ്ങനെ ദോശയുണ്ടാക്കാം എന്നല്ലേ ‘ദോശ പ്രിന്റര്‍’ എന്ന മെഷീനാണ് ഇപ്പോള്‍ താരമാവുന്നത്.

ഇതില്‍ ദോശയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും നമുക്ക് ഇതില്‍ ക്രമീകരിക്കാനാവും.

ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിലാണ് ദോശമാവ് നിറയ്ക്കേണ്ടത്. ഏകദേശം 700 എംഎല്‍ മാവ് വരെ ടാങ്കില്‍ നിറയ്ക്കാം. ഇതുപയോഗിച്ച് പത്ത് ദോശ വരെ ഉണ്ടാക്കാന്‍ കഴിയും.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നില്‍. ‘ഇ സി ഫ്ലിപ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്പനി നല്‍കിക്കഴിഞ്ഞു.

ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍ വരും.

ഇതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ജനങ്ങളാണ് മെഷീന് ‘ദോശ പ്രിന്റര്‍’ എന്ന പേരിട്ടത്.

പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ദോശ പ്രിന്ററിനെ പറ്റി വരുന്നത്. ‘ദോശ ചുടാന്‍ എളുപ്പമാണ് മാവ് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്’, ‘ചട്നിയും സാമ്പാറും നമ്മള്‍ തന്നെ ഉണ്ടാക്കണ്ടേ’, ‘മെഷീന്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായിരിക്കും’, ‘ഇത് വളരെ ഉപകാരപ്രദമാണ്’ മെഷീന്‍ കേടായാല്‍ എങ്ങനെ ശരിയാക്കും, ഇതില്‍ ചുടുന്ന ദോശയ്ക്ക് രുചിയുണ്ടാവുമോ തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

Related posts

Leave a Comment