അമേരിക്കയിൽ പ്രോഗ്രാമിന് അവസരം വാങ്ങി നൽകാം; കലാകാരൻമാരെ കബളിപ്പിച്ച് ലക്ഷങ്ങൾതട്ടിയ രവി നായരെ പൊക്കി പോലീസ്

ഒറ്റപ്പാലം: കലാകാരൻമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ വിരുതനെ റിമാൻഡ് ചെയ്തു.അമേരിക്കയിൽ കലാകാരൻമാർക്ക് പരിപാടികൾക്ക് അവസരം നൽകാമെന്നുപറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ പട്ടാന്പി സ്വദേശി കൊപ്പം ആമയൂർ രവി നായരെ (48) കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കലാകാരന്മാരിൽ നിന്ന് 5.61 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. അമേരിക്കയിലെ ചിക്കാഗോയിൽ വേദിനൽകാമെന്ന് വാഗ്ദാനംചെയ്താണ് വെള്ളിനേഴി കലാഗ്രാമത്തിലെ കലാകാര·ാരിൽനിന്ന് ഇയാൾ 5.61 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്. മംഗലാപുരത്ത് ഒളിവിൽക്കഴിയവേയാണ് പിടിയിലായത്. ചെർപ്പുളശ്ശേരി എസ്ഐ അബ്ദുൾസലാം, എസ്‌സിപിഒ ഗോവിന്ദൻകുട്ടി, സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിക്കാഗോയിലെ ഹിന്ദു ടെന്പിൾ ഓഫ് ഗ്രേറ്റർ ചിക്കാഗോ എന്ന ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്താൻ അവസരം നൽകാമെന്നും ഇവന്‍റ് കോഓർഡിനേറ്റർ ആക്കാമെന്നും പറഞ്ഞ് ഒരു വ്യക്തിയിൽനിന്നും 1.95 ലക്ഷം രൂപ വാങ്ങിയശേഷം നാടുവിട്ടെന്നാണ് പരാതി. 2020 അവസാനമാണ് കേസിനാസ്പദമായ സംഭവം. ഈ…

Read More

കരടിക്കുഴിയിൽ ജീവനൊടുക്കിയ 17-കാരി പീഡനത്തിനിരയായിരുന്നെന്ന്..! സമീപവാസിയായ ആനന്ദിനെ പോലീസ് പൊക്കി

പീരുമേട്: കരടിക്കുഴിയിൽ പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കേസിൽ കരടിക്കുഴി സ്വദേശി ആനന്ദ് (23) നെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് അയൽവാസിയുടെ കുളത്തിൽ കരടിക്കുഴി സ്വദേശിനിയായ 17-കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് പീരുമേട് പോലീസ് സമീപത്തുള്ള മൂന്നു യുവാക്കളെ ചോദ്യംചെയ്യുകയും ഡിഎൻഎ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് സമീപവാസിയായ ആനന്ദിനെ പോലീസ് അറസ്റ്റുചെയ്തത്. പ്രതി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയങ്ങളിൽ പ്രതി ആനന്ദ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

Read More

സർക്കാര്‌ ഓഫീസുകളിൽ നിന്ന് പെറുക്കി കൂട്ടിയത് മൂന്ന് ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങൾ; ക്ലീൻ കേരള കന്പനിക്ക് കൈമാറി

പാലക്കാട്: ആസാദി കാ അമൃത് മഹോത്സവ് കാന്പയിനിന്‍റെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കന്പനി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ശേഖരിച്ച മൂന്ന് ടണ്‍ ഇ-വേസ്റ്റ് പുന:ചംക്രമണത്തിനായി ക്ലീൻ കേരള കന്പനിക്ക് കൈമാറി. പാലക്കാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് ടി. ജി അധ്യക്ഷനായ പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ. കല്ല്യാണ കൃഷ്ണൻ, ക്ലീൻ കേരള കന്പനി സീനിയർ അസി.മാനേജർ എൽ.കെ ശ്രീജിത്ത്, അസി.മാനേജർ നാഗേഷ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ. ഷരീഫ്, ടെക്നിക്കൽ കണ്‍സൾട്ടന്‍റ് ഹാറൂണ്‍ അലി പങ്കെടുത്തു.

Read More

നിതിന കൊലപാതക കേസിനു പിന്നാലെ വെച്ചൂച്ചിറയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം! രണ്ടുവർഷത്തോളം പെണ്‍കുട്ടിയുമായി യുവാവിനു പ്രണയമുണ്ടായിരുന്നു…

റാന്നി: പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ യുവാവിന്‍റെ ശ്രമം. യുവാവ് പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം പാലാ സെന്‍റ് തോമസ് കോളജിൽ നടന്ന പ്രണയ കൊലപാതക കേസിനു പിന്നാലെയാണ് വെച്ചൂച്ചിറയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും ഒപ്പം മാതാവിനേയും മർദ്ദിച്ചതായും പോലീസിൽ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി ചരള ഓലിയ്ക്കപ്ലാവിൽ ആഷിഖ് അഷ്റഫ് (26)നെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷത്തോളം പെണ്‍കുട്ടിയുമായി യുവാവിനു പ്രണയമുണ്ടായിരുന്നതായി പറയുന്നു. എന്നാൽ പ്രണയത്തിൽ നിന്നും പെണ്‍കുട്ടി പിൻമാറിയതോടെയാണ് യുവാവ് പ്രശ്നമുണ്ടാക്കിയത്. ഇന്നലെ എരുമേലിയിൽ വച്ച് കണ്ട ഇരുവരും ഇക്കാര്യം സംസാരിച്ചതിനു ശേഷം പെണ്‍കുട്ടി ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തുകയായിരുന്നു. ഇതിനു പിന്നാലെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോടു പെണ്‍കുട്ടിയുമായുള്ള പ്രണയ വിവരം അറിയിക്കുകയും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പറയുകയും ചെയ്തു.…

Read More

ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണവർഗ്ഗ ചിന്തയാണ് സർ വിളി ഉപേക്ഷിക്കാൻ തടസം; സാ..റെ… സാ… റെന്ന് നീട്ടിവിളിച്ചൊരു വ്യത്യസ്തമായ സമരം…

പാലക്കാട്: പ്രതിഷേധ മുദ്രാവാക്യങ്ങളും സമര ബഹളങ്ങളുമില്ലാതെ ’ സാ..റെ.., സാ… റെ എന്ന് നീട്ടി വിളിച്ച് ഒരു സമരം. ബ്രിട്ടീഷ് വിധേയത്വ പദങ്ങളായ സർ, മാഡം വിളി ഉപേക്ഷിക്കാൻ തയ്യാറാവാത്ത പാലക്കാട് നഗരസഭ നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്കാരസാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു സമരം നടന്നത്. ദൈവത്തെ പോലും പേര് ചൊല്ലി വിളിക്കുന്ന നാട്ടിൽ ,ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണവർഗ്ഗ ചിന്തയാണ് സർ, മാഡം വിളി ഉപേക്ഷിക്കാൻ തടസമാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ. പ്രതിഷേധ സാർ വിളിയും നാടകാവതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ അടിമകളായി കണ്ടിരുന്ന കോളോണിയൽ മനോഭാവത്തിന്‍റെ പിന്തുടർച്ചക്കാരായ ഭരണാധികാരികളെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും പ്രജയല്ല പൗരനാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുകയാണ് നാടകം. ദീപം സുരേഷാണ് ’സാ..ർ ..’ എന്ന് പേരുള്ള നാടകം സംവിധാനം ചെയ്തത്. കെ.പി ഹരിഗോകുൽദാസ്, കലാധരൻ…

Read More

വിവാഹം കഴിഞ്ഞിട്ട് പത്തു ദിവസം മാത്രം ! പരിശോധിച്ചപ്പോള്‍ ഭാര്യ എട്ടു മാസം ഗര്‍ഭിണി; പോലീസില്‍ പരാതി നല്‍കി യുവാവ്…

വിവാഹം കഴിഞ്ഞ് പത്തുദിവസമായപ്പോഴേക്കും ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് യുവാവ് ഭാര്യയ്ക്ക് എതിരെ പരാതി നല്‍കിയത്. പത്ത് ദിവസം മുമ്പാണ് യുവാവും യുവതിയും വിവാഹിതരായത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭക്കാര്യം അറിയുന്നത്. പരിശോധനയില്‍ യുവതി എട്ട് മാസം ഗര്‍ഭിണിയെന്ന് വ്യക്തമായി. വിവാഹത്തിനു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം യുവാവ് നിഷേധിച്ചു. എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നും ആ ബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇപ്പോഴത്തെ വിവാഹം നടന്നതെന്നും അയല്‍വാസികള്‍ പറയുന്നു. ഈ ബന്ധം വീട്ടുകാര്‍ നിഷേധിച്ചപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിനെതിരെ വിവാഹത്തട്ടിപ്പിന് യുവാവ് പൊലീസില്‍ പരാതി നല്‍കി.

Read More

വൈക്കത്തെ ഹണിട്രാപ്പ്! കൂ‌‌ടുതൽ പേർ പെട്ടതായി സൂചന; യുവതിയടക്കമുള്ളവരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

വൈക്കം: ഹണിട്രാപ്പിൽ വൈക്കത്തെ ഗൃഹനാഥനു പുറമെ മറ്റു ചിലരെയും കെണിയിൽപ്പെടുത്തി യുവതി പണം തട്ടിയെടുത്തതായി സൂചന. പോലീസ് പ്രതികളെന്ന് സംശയിക്കുന്ന യുവതിയടക്കമുള്ളവരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചതിനെത്തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പണം നഷ്ടമായ പലരും മാനക്കേട് ഭയന്നാണ് പരാതിയുമായി മുന്നോട്ടു വരാത്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതിനകം പോലീസ് ചിലരിൽനിന്നു വിവരങ്ങൾ തേടിയതോടെ കെണിയിലകപ്പെട്ട പലരും ഭീതിയിലാണ്. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡു രൂപീകരിച്ചാണ് അന്വേഷണം. ഇതിനിടെ കേസുമായി ബന്ധപ്പെട്ടു പോലീസ് പുറത്തുവിട്ട ചിലരുടെ ചിത്രങ്ങൾ അബദ്ധത്തിൽ നൽകപ്പെട്ടതാണെന്നും അവർ നിരപരാധികളാണെന്നും പോലീസ് അധികൃതർ അറിയിച്ചു.

Read More

മൂന്നേക്കർ സ്ഥലത്തിന്‍റെ ഒരു മൂലയ്ക്ക് പോലും കുഴിയെടുക്കാൻ അനുവദിച്ചില്ല; സംസ്കാരത്തെ ചൊല്ലി തർക്കം; വീട്ടമ്മയുടെ മൃതദേഹം മോർച്ചറിയിൽ

വിതുര: തർക്കത്തെത്തുടർന്ന് ഡിഎച്ച്ആർഎമ്മിന്‍റെ കീഴിലുള്ള ഭൂമിയിൽ സംസ്കരിക്കാൻ കൊണ്ടു വന്ന വീട്ടമ്മയുടെ മൃതദേഹം പോലീസ് ഇടപെട്ട് മോർച്ചറിയിലേക്കു മാറ്റി. വിതുര മേമലയിലുള്ള സ്ഥലത്തെ തർക്കത്തെ തുടർന്ന് വണ്ടിത്തടം സ്വദേശി ലീല (59)യുടെ മൃതദേഹമാണ് മോർച്ചറിയിലേക്കു മാറ്റിയത്. മൃതദേഹം സംസ്കരിക്കുന്നതിനായി മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് കുഴിയെടുക്കാൻ തുടങ്ങിയതോടെ ട്രസ്റ്റിലെ ഒരു വിഭാഗം എതിർപ്പുമായെത്തി. മരിച്ച വീട്ടമ്മയ്ക്ക് സ്വന്തമായി സ്ഥലമുണ്ടെന്നും സംഘടനയുടെ ഭൂമി ശ്മശാനമാക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ ട്രസ്റ്റ് അംഗമായിക്കെ മരണപ്പെട്ട അനിൽകുമാർ എന്ന വ്യക്തിയുടെ മാതാവാണ് ലീല എന്നും എന്നും മൃതദേഹം മറവു ചെയ്യാൻ അനുവദിക്കണമെന്നും ഒപ്പം വന്നവർ പറഞ്ഞതോടെ തർക്കം രൂക്ഷമായി തുടർന്ന് നെടുമങ്ങാട് എഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഇതിനെത്തുടർന്നാണ് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇരു…

Read More

അമ്മയെ പരിചരിക്കാൻ ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരൻ! കണ്ണ് നിറയാതെ കാണാനാവില്ല ഈ വീഡിയോ; ഇതുവരെ കണ്ടത് 13 ലക്ഷത്തിലധികം പേര്‍

ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരാനായ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു. അനു എന്ന യുവാവാണ് വഴിയരികിലിരുന്ന ഓറഞ്ച് വില്‍ക്കുന്നത്. യൂട്യൂബറായ തിബറ്റൻ സ്വദേശി ടെഡ് കുന്‍ചോക്കാണ് വീഡിയോ പങ്കുവച്ചത്. ഒരു മലഞ്ചെരുവിലേക്ക് യാത്രപോയതായിരുന്നു കുന്‍ചോക്. വഴിയരികില്‍ പഴങ്ങള്‍ വില്‍ക്കുന്നയാളെ കണ്ട് വണ്ടി നിര്‍ത്തുന്നതോടെയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കം. എങ്ങനെയുണ്ട് ബിസിനസെന്നും എന്തുകൊണ്ടാണ് പഴങ്ങള്‍ വില്‍ക്കുന്നതെന്നും യൂട്യൂബര്‍ ചോദിച്ചറിഞ്ഞു. സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്നതിനുവേണ്ടിയാണ് താന്‍ പഴങ്ങള്‍ വില്‍ക്കുന്നതെന്നും കോവിഡ് കാരണം ആരും വരാത്തതിനാല്‍ പഴങ്ങള്‍ വിറ്റുപോകുന്നില്ലെന്നും അനു വ്യക്തമാക്കി. ഒരു കവറിൽ തൂക്കി വച്ചിരിക്കുന്ന ഓറഞ്ച് 100 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു കവർ ഓറഞ്ച് ചോദിച്ച ടെഡിനോട് തന്‍റെ ഓറഞ്ച് മുഴുവന്‍ വാങ്ങാന്‍ കഴിയുമോയെന്ന് അനു ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പഴങ്ങള്‍ മുഴുവന്‍ വാങ്ങിയ യൂട്യൂബര്‍ അധികം പണവും അനുവിന് നല്‍കി. തിരികെ ഒരു കവർ ഓറഞ്ച്…

Read More

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസറ്റീവാക്കി; പിപി ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതിയ വിദ്യാർഥിയെ കൈയോടെ പൊക്കി പ്രിൻസിപ്പൽ; പിന്നെ സംഭവിച്ചത്…

തിരുവനന്തപുരം : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവ് എന്നാക്കി കബളിപ്പിച്ച് നഴ്സിംഗ് പരീക്ഷ എഴുതിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിൻ (25) നെയാണ് കന്‍റോൺമെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്. ജനറൽ ആശുപത്രി റോഡിലുള്ള ഗവൺമെന്‍റ് സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിയായപ്രജിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവ് എന്നാക്കി വ്യാജരേഖ ചമച്ച് സർക്കാരിൽ നിന്നും ലഭിച്ച പിപിഇ കിറ്റും ധരിച്ച് കഴിഞ്ഞ മാസം നടന്ന ഒന്നാം വർഷ റെഗുലർ പരീക്ഷ എഴുതുകയായിരുന്നു. കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്‍റോൺമെന്‍റ് എസ്എച്ച്ഒ ബിഎം.ഫി, എസ്ഐമാരായ സഞ്ചു ജോസഫ്, ദിൽജിത്ത്, സിപിഓമാരായ വിനോദ്, പ്രവീൺ, ഷൈജു, നസീറ എന്നിവരടങ്ങിയ പോലീസ്…

Read More