ഒരു എഴുത്തുകാരന്‍ സംവിധായകനായി വരുമ്പോള്‍…! പ്രിയദർശൻ പേടിച്ചിരുന്ന സംവിധായകനെക്കുറിച്ച്…

തിയറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു പിടി സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിക്കു വേണ്ടി ഇത്രയധികം ഹിറ്റ് സിനിമകൾ എഴുതിയ മറ്റൊരു തിരക്കഥാകൃത്തുണ്ടാകില്ല. രാജാവിന്‍റെ മകനും ഭൂമിയിലെ രാജാക്കൻമാരും എഴുതുമ്പോൾ മോഹൻലാല്‍ മലയാള സിനിമയില്‍ സൂപ്പർ താരമായിരുന്നില്ല. ഈ ചിത്രങ്ങളോടെ മോഹൻലാൽ സൂപ്പർ സ്റ്റാറായി. മലയാളി ഇന്നും മറക്കാത്ത തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു പിടി ചിത്രങ്ങൾ ഡെന്നീസ് ജോസഫിന്‍റെ സംഭാവനയാണ്. ഒപ്പം മനു അങ്കിൾ, അഥർവം, അപ്പു തുടങ്ങി അഞ്ചു സിനിമകൾ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ഇക്കഴി‍ഞ്ഞ മേയിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഡെന്നിസ് ജോസഫിനെ മലയാള സിനിമയ്ക്കു നഷ്ടപ്പെട്ടത്. ഡെന്നിസ് ജോസഫിനെ പ്രിയദർശൻ ഭയന്നിരുന്നവെന്നാണ് മണിയൻ പിള്ള രാജു ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡെന്നിസ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തനിക്ക് ഒരു ഭീഷണിയാകുമെന്ന് പ്രിയദർശൻ പറഞ്ഞതായാണ് മണിയൻ പിള്ള രാജു പറഞ്ഞത്. പ്രിയന്‍…

Read More

ചർച്ചയാകുന്ന ഐറ്റം സോംഗ്!

വിവാഹബന്ധം വേർപിരിഞ്ഞതോടെ സാമന്തയും നാഗചൈതന്യയും അവരവരുടെ സിനിമകളുമായിട്ടുള്ള തിരക്കുകളിലാണ്. നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഐറ്റം ഡാന്‍സിലൂടെ തരംഗമാവാന്‍ നില്‍ക്കുകയാണ് സാമന്ത. അല്ലു അര്‍ജുന്‍ നായകനായിട്ടെത്തുന്ന പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഈ സിനിമയിലൂടെയാണ് ലേശം ഗ്ലാമറസ് ആവാന്‍ സാമന്ത എത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത്. പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായി മാറുന്ന തരത്തിലാണ് സാമന്തയുടെ ഐറ്റം സോംഗ് നിര്‍മിക്കുന്നത്. അതു വമ്പന്‍ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഈ വാര്‍ത്ത കാട്ടുതീ പോലെ പടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ക്കു കാരണമാവുകയും ചെയ്തു. സാമന്തയെ ഇതുവരെ കാണാത്ത വിധത്തിലുള്ള അള്‍ട്രാ ഗ്ലാമറസ് ആയിട്ടിയാരിക്കും പുഷ്പയിലെ ഐറ്റം ഗാനത്തില്‍ കാണുക. എന്തുകൊണ്ടാണ് ആളുകള്‍ ഇത്…

Read More

മോഫിയയുടെ ആത്മഹത്യ! ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ നിശ്ചലമായത് മൂന്നു നാൾ; ഓരോ ദിവസവും ജനപങ്കാളിത്തമേറി വന്നു…

ആലുവ: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയെച്ചൊല്ലി കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും നടത്തിയ കുത്തിയിരിപ്പു സമരം മൂലം മൂന്നുനാൾ നിശ്ചലമായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ. ആരോപണ വിധേയനായ സിഐയെ സസ്പെൻഡ് ചെയ്തതോടെ അമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന സമരത്തിൽനിന്നും കോൺഗ്രസ് പിൻവാങ്ങിയതോടെ പോലീസ് സ്റ്റേഷനും പരിസരവും സാധാരണ നിലയിലായി. ഇന്നലെ ഉച്ചയോടെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അൻവർ സാദത്ത് എംഎൽഎയെ ഫോണിൽ വിളിച്ചാണ് സിഐയെ സസ്പെൻഡ് ചെയ്തയായി അറിയിച്ചത്. സസ്‌പെൻഷൻ വാർത്ത നേരത്തെയറിഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചശേഷം കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു നേതാക്കൾ. ബുധനാഴ്ച രാവിലെ ഒൻപത് മുതലാണ് ആലുവ പോലീസ് സ്റ്റേഷനിൽ അൻവർ സാദത്ത് എംഎൽഎ കുത്തിയിരുപ്പ് ആരംഭിച്ചത്. പിന്നാലെ ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി…

Read More

കഞ്ചാവിന്‍റെ പോളി ടെക്‌നിക്..! സ്ഥിരമായി ക്ലാസ്സിൽ എത്താത്ത കുട്ടികളെ അധ്യാപകര്‍ നിരീക്ഷണം തുടങ്ങി; വിദ്യാര്‍ഥി കുടുങ്ങി

മുക്കം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പനനടത്താൻ കൊണ്ടുവന്ന കഞ്ചാവുമായി പോളിടെക്‌നിക് വിദ്യാര്‍ഥിയെ പോലീസ് പിടികൂടി. കളൻതോട് സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥിയായ കാരശേരി കക്കാട് സ്വദേശി കോയിലോത്ത്കണ്ടി അഫ്ലഹ് ഫുആദ് (20) ആണ് മുക്കം പോലീസിന്‍റെ പിടിയിലായത്. കളൻ തോട്സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാര്‍ഥിയായ ഇയാൾ കൂടുതൽ ദിവസങ്ങളിലും ക്ലാസ്സിലെത്താറില്ല. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ സ്ഥിരമായി ക്ലാസ്സിൽ എത്താത്ത കുട്ടികളെ നിരീക്ഷിച്ചു വരുന്നതിനിടയിൽ വ്യാഴാഴ്ച രാവിലെ ക്ലാസ്സ്‌ തുടങ്ങി രണ്ടുമണിക്കൂറോളം വൈകി എത്തിയ അഫ്ലാഹിനെ അധ്യാപകർ തടഞ്ഞു നിർത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഇയാൾ പരിഭ്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം ഇൻസ്‌പെക്ടർ കെ. പ്രജീഷിന്‍റെ നിർദേശപ്രകാരം മുക്കം പോലീസ് കോളേജിലെത്തി ഇയാളെ വിശദമായി പരിശോധന നടത്തിയതിൽ ധരിച്ചിരുന്ന ജീൻസിന്‍റെ പോക്കറ്റിൽ നിന്നും നാലുപൊതി കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന്…

Read More

പലരും കുറുപ്പിനെ ചതിച്ചു..! മരക്കാറിന് ഫാന്‍സുകാരുടെ “കാവല്‍’

സ്വന്തം ലേഖകന്‍ കോഴിക്കോട്: കുറുപ്പ്, കാവല്‍, എന്നീ സിനിമകള്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ എത്തിയിട്ടും നഷ്ടകണക്കുകള്‍ തീരുന്നില്ല. തിയറ്ററുകളില്‍ ആളുകയറിയെന്ന് പറയുമ്പോഴും കുറുപ്പ് എന്ന സിനിമയ്ക്ക് തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗം പണികൊടുത്തു. ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ അമ്പത് ശതമാനം എന്ന് കളക്ഷനില്‍ കാണിക്കുകയും കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് കയറ്റുകയും ചെയ്ത് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി. നിര്‍മാതാക്കളുടെ പരാതിയെതുടര്‍ന്ന് സിസിടിവി ഫൂട്ടേജ് അടക്കം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനോടും ഇവര്‍ സഹകരിക്കുന്നില്ല. ഇതോടെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രതിസന്ധിയിലുമായി. പ്രതിസന്ധികാലഘട്ടത്തിനുശേഷം ആദ്യമായി എത്തിയ ക്രൗഡ് പുള്ളര്‍ സിനിമ എന്ന പേരില്‍ മുമ്പില്ലാത്ത വിധം വലിയ പ്രമോഷനാണ് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്. ഫാന്‍സുകാരും ഒപ്പം കൂടിയതോടെ തരക്കേടിലാത്ത വിധം ആളുകള്‍ തിയറ്ററിലേക്ക് കയറി. ഈ സാഹചര്യം പരമാവധി മുതലെടുത്ത് തിയറ്റര്‍ കപ്പാസിറ്റിയുടെ പകുതി പേര്‍ എന്ന കോവിഡ്…

Read More

വിവാഹദിനത്തില്‍ വരന്‍ പോലീസ് പിടിയില്‍ ! പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് വധു; സംഭവത്തിനു പിന്നില്‍ മറ്റൊരു സ്ത്രീ കൊടുത്ത പരാതി

ഇക്വഡോറിലെ പോലീസുകാര്‍ക്ക് കാത്ത് നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അവര്‍ക്ക് അയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പോലീസുകാര്‍ ആളെ അന്വേഷിച്ച് എത്തുമ്പോള്‍ അയാളുടെ വിവാഹമായിരുന്നു. ആ ദിവസമൊന്ന് ആഘോഷിക്കാന്‍ പോലും പോലീസുകാര്‍ അവരെ അനുവദിച്ചില്ല.വരന്റെയും വധുവിന്റെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സംഭവ വികാസങ്ങള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. പോലീസ് വാഹനത്തിനു പിന്നാലെ വധു വരനെ പോലീസ് കൊണ്ടു പോയതോടെ ആകെ പരിഭ്രാന്തയായി വധു. ആകെ കരഞ്ഞ് നിലവിളിച്ച് വധു പോലീസ് വാഹനത്തിനു പിന്നാലെ വരനെ കൊണ്ടു പോകല്ലേ എന്ന് നിലവിളിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി. ഇത് കണ്ടു നിന്നവരെയെല്ലാം ആകെ സങ്കടത്തിലും ആശയക്കുഴപ്പത്തിലുമാക്കി. മറ്റൊരു സത്രീ ഈ സംഭവത്തിനു പിന്നില്‍ മറ്റൊരു സ്ത്രീ കൊടുത്ത പരാതിയാണെന്നാണ് പറയുന്നത്. പക്ഷേ, ഇതുവരെയും ആര്‍ക്കും എന്താണ് സംഭവമെന്നോ എന്തിനാണ് വരനെ അറസ്റ്റ് ചെയ്തതെന്നോ ഇതുവരെയും മനസിലായിട്ടില്ല.പക്ഷേ,…

Read More

ഇതു തമാശയല്ല..! ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന്

ഇതിഹാസതാരം ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് മരണം ആകസ്മികമായി അദ്ദേഹത്തെ തട്ടിയെടുത്തത്. ഇപ്പോഴും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ബ്രൂസ് ലീയേക്കാൾ പേരെടുക്കുമായിരുന്നു.1993ൽ ”ദി ക്രോ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി കരാർ ഒപ്പിടുന്പോൾ ഒരിക്കലും അയാൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഇതു തന്‍റെ അവസാന ചിത്രമായിരിക്കുമെന്ന്. ക്ലൈമാക്സ് രംഗം സിനിമയുടെ ചിത്രീകരണം പൂർത്തികാൻ വെറും എട്ട് ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ബ്രാൻഡൻ ലീ മരണത്തിനു കീഴടങ്ങിയത്. അന്ന് ക്ലൈമാക്സ് രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. നായികയെ രക്ഷിക്കാൻ നായകൻ വരുന്ന രംഗം. സംഘർഷഭരിതമായ വെടിവയ്പ് രംഗം. ഉപയോഗിച്ചിരുന്ന പ്രോപ്പ് ഗണ്ണിലെ കാറ്റ്റിഡ്ജിലെ പ്രൈമറുകൾ നീക്കം ചെയ്യാൻ മറന്നുപോയത് ആണ് ബ്രാൻഡൻ ലീയെ മരണത്തിലേക്കു തള്ളിയിട്ടത്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിന്‍റെവലിയ ഒച്ചപ്പാടുകൾക്കു നടുവിൽ ബ്രാൻഡൻ ലീയ്ക്ക് വെടിയേറ്റ കാര്യം ആരും ആദ്യം തിരിച്ചറിഞ്ഞില്ല. സംവിധായകൻ കട്ട് പറഞ്ഞതിനു ശേഷവും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന്…

Read More

പതിനൊന്നു വയസുകാരിയെ രണ്ടാനച്ഛൻ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

പെരുന്പാവൂർ:മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുന്പാവൂർ പുല്ലുവഴിയിലാണ് സംഭവം . പതിനൊന്നു വയസുള്ള പെൺകുട്ടിയെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സഭംവം നടന്നിട്ട് മൂന്നാഴ്ചയായെന്ന് പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്നു പ്രതിയായ അന്പത്തിയൊന്നുകാരനെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പുല്ലുവഴിയിൽ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ഈ ദമ്പതികൾ. ഇരുവരും സ്ഥാപനത്തിൽ എത്തിയ ശേഷം ഇയാൾ തിരികെ വീട്ടിലെത്തി കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. അന്വേഷണത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപെടുത്താൻ സാധിക്കുകയുള്ളെന്ന് പോലീസ് പറഞ്ഞു.

Read More

ബിരുദധാരി തെരുവില്‍ ! പ്രസവത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്നപ്പോള്‍ വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിച്ചു;വീഡിയോ കാണാം…

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ചര്‍ച്ച ചെയ്യുകയാണ് ബിരുദധാരിയായ സ്വാതിയുടെ ജീവിതം. പ്രസവത്തെ തുടര്‍ന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ സ്വാതിയെ തെരുവോരത്തില്‍ നിന്നു കണ്ടെത്തിയത് ശാരദ അവനിഷ് ത്രിപാഠിയാണ്. ബിരുദധാരിയായിരുന്നിട്ടു പോലും സ്വന്തക്കാരും ബന്ധുക്കാരും സ്വാതിയെ ഉപേക്ഷിച്ച കഥ കേട്ടാല്‍ ആരുടെയും കണ്ണുനിറയും. വാരണാസി അസ്സിഘട്ട് ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടയുടെ മുന്‍പില്‍ നിന്നാണ് സ്വാതിയെ ശാരദ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സ്വാതി ഇംഗ്ളീഷിലാണ് മറുപടി പറഞ്ഞിരുന്നത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ തന്റെ ജീവിതക്കഥ ഉത്തരമായി അവര്‍ പറയും. തെക്കേ ഇന്ത്യന്‍ സ്വദേശിയായ സ്വാതി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു വാരണാസിയില്‍ വന്നെത്തുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായ അവര്‍ക്കു മാനസീക ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെന്നു വീഡിയോ പങ്കുവെച്ച ശാരദ പറയുന്നു. വിദ്യാസമ്പന്നയായ സ്വാതിക്കു മാന്യമായ ജോലി നല്‍കണമെന്നു ശാരദ തന്റെ…

Read More

സൈജു ചില്ലറക്കാരനല്ല! സൈജു നമ്പര്‍ 18 ഹോട്ടലിലെ സന്ദര്‍ശകന്‍; സാമ്പത്തിക തട്ടിപ്പിലും അറസ്റ്റ്; ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സംഭവദിവസം ഇവരെ പിന്തുടര്‍ന്ന ആഡംബരക്കാറിന്‍റെ ഡ്രൈവര്‍ സൈജു എം. തങ്കച്ചന്‍റെ മൊബൈല്‍ ഫോണില്‍നിന്ന് മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡ്‌സ് (സിഡിആര്‍) അന്വേഷണ സംഘം പരിശോധിക്കും. ഇയാളെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അമിതവേഗതയ്ക്ക് പ്രേരണയുണ്ടാക്കി, ദുരുദ്ദേശ്യത്തോടെ മരിച്ചവരുടെ വാഹനത്തെ പിന്തുടര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പേലീസ് സ്റ്റേഷനില്‍ സൈജു ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകിട്ടോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി…

Read More