‘നാട്ടിൽ കോവിഡ് വ്യാപനം; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉല്ലാസയാത്രയിൽ! പഠനയാത്രയുടെ മറവിൽ  സംഭവിച്ചത് കണ്ടോ ‍?

അമ്പലപ്പുഴ: നാട് കോവിഡ് വ്യാപന ആശങ്കയിൽ വിറങ്ങലിച്ച് നിൽക്കുന്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഉല്ലാസയാത്രയിൽ എന്ന് ആരോപണം. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്‍ററിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരാണ് പഠനയാത്രയുടെ മറവിൽ കുടുംബസമേതം മൂന്നാറിലടക്കം ഉല്ലാസ യാത്ര നടത്തിയതെന്ന് ആക്ഷേപം. മുൻ കാലത്തേതുപോലെ ഇത്തവണയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലടക്കം കോവിഡ് വർധിക്കുകയാണ്.ഇതിന്‍റെ ടി പി ആർ പോലും പുറത്തു വിടാൻ തയാറാകാത്ത ഉദ്യോഗസ്ഥരാണ് സർക്കാർ നിർദേശം കാറ്റിൽപ്പറത്തി ഉല്ലാസയാത്രക്ക് പോയത്. ആരോഗ്യ വകുപ്പിൻ്റെ കായകൽപ്പ പുരസ്കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവർ ഈ ഉല്ലാസ യാത്ര നടത്തിയത്. ചില ജീവനക്കാർക്ക് മാത്രം പോകാനാണ് അനുമതി നൽകിയിരുന്നത്. എ ന്നാൽ ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 40ലധികം പേരാണ് രഹസ്യ യാത്ര നടത്തിയത് എന്നാണ് വിവരം.യാത്ര പരമാവധി മറ്റുള്ളവർ അറിയാതിരിക്കാൻ അവധി ദിവസമാണ്…

Read More

സിനിമ ഇന്ന് ചില കോക്കസുകളുടെ പിടിയിൽ; അർഹമായ പല റോളുകളും ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ

മാന്നാർ: സിനിമ ഇന്ന് ചില കോക്കസുകളുടെ പിടിയിലാണന്നും അതിനാൽ അർഹമായ പല റോളുകളും ലഭിച്ചില്ലെന്നും നടൻ ഗണേശ് കുമാർ എം എൽ എ പറഞ്ഞു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഏഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ എംഎൽഎ. മനുഷത്വം യാഥാർഥ്യമാകണമെങ്കിൽ പൊതു പ്രവർത്തകർക്ക് സാമൂഹ്യ പ്രതിബന്ധതയുണ്ടാകണമെന്നും എം എൽ എ കൂട്ടി ചേർത്തു. താര സംലടനയായ അമ്മയിൽ വലിയ ഫണ്ട് ഉണ്ടന്നും കരുണയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഈ തുക ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.

Read More

കോവിഡെന്ന പിശാചിനെ അയച്ചത് അള്ളാഹു ! ഖുറാനും നബിവചനവും അംഗീകരിച്ചില്ലെങ്കില്‍ കോവിഡ് പിടികൂടുമെന്ന് സിപിഎം നേതാവ് ടികെ ഹംസ…

കോവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഹംസയുടെ ഈ പരാമര്‍ശം. ഹംസയുടെ വാക്കുകള്‍ ഇങ്ങനെ…എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള്‍ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള്‍ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള്‍ ശ്രമിക്കണം. ടി…

Read More

നടിയെ ആക്രമിച്ച കേസ്; വിഐപിമാത്രമല്ല, ഒരു മാഡവുംഉണ്ട്; ഒരു സ്ത്രീയെക്കുറിച്ച് ദിലീപ്  സംസാരിച്ചതിനെക്കുറിച്ച്  ബാലചന്ദ്രകുമാർ പോലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ…

  കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിഐപിക്കൊപ്പം മാഡത്തെ കണ്ടെത്തുന്നതിനായും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി. ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ വച്ച് സുഹൃത്തായ ബൈജു ചെങ്ങമനാടുമായി നടത്തിയ സംഭാഷണത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. “ശിക്ഷ അനുഭവിക്കേണ്ടത് താനല്ല. ഒരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ടുവെന്നും’ ദിലീപ് പറഞ്ഞതു കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. റെക്കോര്‍ഡ് ചെയ്ത ദിലീപിന്‍റെ ഈ ശബ്ദരേഖ ക്രൈംബ്രാഞ്ചിനു നല്‍കിയെന്നും സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പള്‍സര്‍ ആദ്യം പറഞ്ഞുമാഡം സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്ന് കേസിലെ പ്രതിയായ പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിനു വലിയ പങ്കില്ലെന്നും പിന്നീട് പറയുകയുണ്ടായി. അതോടെ അവരെക്കുറിച്ചുള്ള അന്വേഷണം നിലയ്ക്കുകയാണുണ്ടായത്. വിഐപിയെയും…

Read More

വെച്ചൂരിൽ ഒരു പ്രശ്നമുണ്ടായാൽ പോലീസിന് എത്താൻ സഞ്ചരിക്കേണ്ടത് 15 കിലോമീറ്റർ; ഒരു പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാക്കി ജനങ്ങൾ

  വെച്ചൂർ: വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം ശക്തമായി. വെച്ചൂർ, തലയാഴം പഞ്ചായത്തുകളെ ഉൾപ്പെടുത്തി പോലിസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ജനകീയാവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാർഷിക മേഖലയായ വെച്ചൂർ, തലയാഴം പഞ്ചായത്തുകളടെ ഉൾ പ്രദേശങ്ങളിലും  തണ്ണിർമുക്കം ബണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ 15 കിലോമീറ്റർ അകലെ വൈക്കത്തു നിന്ന് പോലിസ് എത്തുന്നത് പലപ്പോഴും ഫലപ്രദമാകാറില്ല. തലയാഴം, വെച്ചൂർ പഞ്ചായത്തുകളെ ബന്ധപെടുത്തി പോലിസ് സ്റ്റേഷൻ ആരംഭിച്ചാൽ അപകടങ്ങൾ തുടക്കഥയാകുന്ന ഇടയാഴം -കല്ലറ റോഡിലെ വാഹന അപകടങ്ങൾ കുറക്കാനും ഉൾപ്രദേശങ്ങളിലെ അക്രമ സംഭവങ്ങൾ ഇല്ലാതാക്കി ക്രമസമാധാനം ഉറപ്പാക്കാനുമാകും. നിലവിൽ ഒരു അഡീഷണൽ എസ് ഐ യും സിവിൽ പോലിസ് ഓഫിസറും മാത്രമാണ് ഒൗട്ട് പോസ്റ്റിലുള്ളത്. കൊടിയേരി ബാലകൃഷ്ണൻ അഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്താൻ ശ്രമമുണ്ടായെങ്കിലും തുടർ നടപടി സാങ്കേതികത്വത്തിൽ…

Read More

അവൻ ആ കുട്ടിയെ നശിപ്പിക്കും സാർ!കൊട്ടരമറ്റം ബസ് സ്റ്റാന്‍റിലെ പീഡനം; പോലീസിനു വിവരം നൽകിയത് കൊട്ടാരമറ്റത്തു നിന്നുള്ള ഫോണ്‍കോൾ

കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനു വിവരം നൽകിയത്് കൊട്ടാരമറ്റത്തു നിന്നുള്ള ഫോണ്‍ കോൾ. ബസിനുള്ളിൽ ഒരു പെണ്‍കുട്ടിയും ബസ് ജീവനക്കാരും ഉണ്ടെന്നും ബസിന്‍റെ ഷട്ടർ അടഞ്ഞാണ് കിടക്കുന്നതെന്നുമാണ് പോലീസിനു ലഭിച്ച വിവരം. ഇതിനുസരിച്ച് പാലാ എസ് എച്ച്ഒ കെ.പി. തോംസന്‍റെ നേതൃത്വത്തിലുള്ള പോലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. പ്രണയം നടിച്ചാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ പീഡനത്തിനിരയാക്കിയത്. സംക്രാന്തി സ്വദേശി തുണ്ടിപ്പറന്പിൽ അഫ്സലി(31)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹിതനായ പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അക്കാര്യം മറച്ചുവച്ചു കണ്ടക്്ടർ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞ് വിദ്യാർഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തുകയായിരുന്നു.ഉച്ചയോടുകൂടി തനിക്ക് പനിയാണന്നു പറഞ്ഞ് പ്രതി തന്‍റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ…

Read More

16 വയസുള്ള വിദ്യാര്‍ഥിയെ വീട്ടിലെത്തിച്ച് നിരന്തരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു ! അധ്യാപിക പിടിയില്‍…

അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. അധ്യാപികയും കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ച ഒരാള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.ചോദ്യം ചെയ്യലില്‍ അധ്യാപക കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്ന വിവരം ഡിസംബര്‍ 31നാണ് പോലീസിന് ലഭിച്ചത്. പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 34 വയസ്സുള്ള കാതറിന്‍ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. പതിനാറുകാരനുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്ന കാര്യം ആരോ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കാതറിന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.…

Read More

സംസ്ഥാനം ഗുണ്ടാരാജിലേക്ക് പോകുന്നത് കൈയുംകെട്ടി നോക്കി നിൽക്കാനാകില്ല; പോലീസ് കൃത്യമായി ജോലി ചെയ്യണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: ജനങ്ങളെ ഭയപ്പാടിലാക്കുന്ന ഗുണ്ടകളെ അമർച്ച ചെയ്യണമെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മുഖം നോക്കാതെ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾ ഭയപ്പാടിലാണ് കഴിയുന്നത്. സംസ്ഥാനം ഗുണ്ടാരാജിലേക്ക് പോകുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടകൾ നിയമത്തിലെ ചെറിയ പഴുത് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങി വീണ്ട ും അക്രമങ്ങൾ ഉണ്ടാക്കുകയാണ്. പഴുതുകളടച്ചുള്ള നടപടികൾ പോലീസും കോടതികളും ഗുണ്ടകളുടെ കാര്യത്തിൽ സ്വീകരിക്കണം. പോലീസ് കൃത്യമായി ഡ്യൂട്ടി നിർവഹിക്കണം. പോലീസിന്‍റെ വീഴ്ചയാണ് പുറത്ത് വരുന്നത്.ഗുരുതരമായ വകുപ്പ് ഉപയോഗിച്ച് കാപ്പ ചുമത്തി ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണം. അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് ഗുണ്ട കൾ സജീവമായി തുടർ ആക്രമണങ്ങൾ നടത്താൻ കാരണമായി മാറുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കോട്ടയത്ത് ഗുണ്ടാ നേതാവ് പത്തൊൻപതുകാരനെ അടിച്ച് കൊലപ്പെടുത്തി പോലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു…

Read More

ഗുണ്ടകൾ വാഴും കോട്ടയം; പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറായി  ഗുണ്ടകളോട് കൂട്ടുകൂടി  കോളജ് കുട്ടികളും

കോട്ടയം: കോട്ടയം നഗരം വീണ്ടും ഗുണ്ടാ സംഘങ്ങളുടെ പിടിയിലേക്കോ‍? അടുത്ത നാളിൽ ചെറുതും വലുതുമായ നിരവധി ഗുണ്ടാ സംഘങ്ങളാണ് നഗരത്തിൽ തലപൊക്കിയിരിക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന് കച്ചവടത്തിന്‍റെ മറവിലാണ് ഗുണ്ടാ സംഘങ്ങൾ പെരുകിയിരിക്കുന്നത്. കഞ്ചാവ് മയക്കു മരുന്ന് ലോബി തങ്ങളുടെ കച്ചവടത്തിനായി ഗുണ്ടാ സംഘത്തിനെയാണ് ഉപയോഗിക്കുന്നത്. കോളജ് വിദ്യാർഥികളാണ് കൂടുതലും ഗുണ്ടാസംഘത്തിലെത്തുന്നത്.പണത്തിനായി എത്തുന്ന ഇവർ ഗുണ്ടാ സംഘം പറയുന്ന എന്തും ചെയ്യാൻ തയാറായിട്ടാണ് എത്തുന്നത്. സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് വൻ തോതിലാണ് കഞ്ചാവിന്‍റെയും മയക്കുമരുന്നിന്‍റെ കച്ചവടം നടക്കുന്നത്. ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കഞ്ചാവ് കച്ചവടം വ്യാപിച്ചിരിക്കുകയാണ്. തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, കെഎസ്ആർടിസി ബസ്റ്റാൻഡ്, ടിബി റോഡ് എന്നിവിടങ്ങളിലെല്ലാം സാമൂഹ്യവിരുദ്ധരും ഗുണ്ടകളും അഴിഞ്ഞാടുകയാണ്.

Read More

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തെരയലും പ്രചരിപ്പിക്കലും ; ഒരാൾഅറസ്റ്റിൽ; 9 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

തൃശൂർ: അശ്ലീല സൈറ്റുകൾ സന്ദർശിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ നടപടിയെടുത്തു പോലീസ്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി. ഹണ്ട് റെയ്ഡിന്‍റെ ഭാഗമായി ജില്ലയിൽ ഒരാളെ അറസ്റ്റു ചെയ്യുകയും ഒന്പതു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. തൃശൂർ റൂറൽ ജില്ലയിൽ 14 ഇടങ്ങളിലാണു രാവിലെ ഏഴിനു റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. മുരിങ്ങൂർ തെക്കുംമുറി ചാമക്കാല പുതുശേരി വീട്ടിൽ ജീവൻ ഡേവിസാണ് അറസ്റ്റിലായത്. ഇയാൾ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ടെലിഗ്രാം അക്കൗണ്ടിലൂടെ ഡൗണ്‍ലോഡ് ചെയ്തു കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും പോസ്കോ നിയമപ്രകാരവും കേസെടുത്തു.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്തു കാണു ന്നുണ്ടെന്നു സംശയിക്കുന്ന എട്ടു പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത്…

Read More