സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും തരില്ലെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സർവേ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈനിനെതിരേ പ്രതിഷേധം നടത്തിയവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ചില പ്രത്യേക ഇടപെടലുകൾക്ക് വഴങ്ങിയാണ് അനുമതി നൽകാതിരിക്കുന്നത്. ഏത് ഘട്ടത്തിലായാലും കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഏറ്റവും അനുയോജ്യമാണ്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവേയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയിൽ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്…

Read More

ഡോ.റോബിന്‍ രാധാകൃഷ്ണന്‍ വിവാഹിതനാകുന്നു ! വധു ആരതി പൊടി

ബിഗ്ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍ വിവാഹിതനാകുന്നു. റോബിന്‍ തന്നെയാണ് വിവാഹ വാര്‍ത്തയെ സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. അവതാരകയും മോഡലുമായ ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും ആരതിയാണ് വധുവെന്നും റോബിന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് വെളിപ്പെടുത്തിയത്. എന്റേത് എന്ന കുറിപ്പുമായി താരം സമൂഹമാധ്യമത്തിലൂടെയും സ്ഥിരീകരണം നടത്തി. ”പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും” ഇങ്ങനെയായിരുന്നു റോബിന്റെ വാക്കുകള്‍.

Read More

യുവതിക്കെതിരേ അശ്ലീല പരാമർശം; അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ ജാമ്യഹർജി  ഹൈക്കോടതിയിൽ

കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തൃശൂരിലെ ഒരു സിനിമാ പ്രവർത്തകയെയും പ്രതി ഇതേ രീതിയിൽ ചാനലിലൂടെ അപമാനിച്ചിട്ടുണ്ടെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയിക്കാൻ നിർദ്ദേശിച്ചാണ് ജസ്റ്റീസ് മേരി ജോസഫ് ഹർജി ഇന്നു പരിഗണിക്കാനായി മാറ്റിയത്. ഒരു വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ തയാറാക്കാൻ നിർബന്ധിച്ചെന്നും ഇതിനു സമ്മതിക്കാത്തതിനാൽ തന്നോടു മോശമായി പെരുമാറിയെന്നുമാരോപിച്ച് പരാതിക്കാരി നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുശേഷം സൂരജ് പാലാക്കാരൻ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി മറ്റൊരു പരാതി നൽകി. ഈ പരാതിയിൽ ജൂണ്‍ 29 ന് സൂരജ് പാലാക്കാരൻ…

Read More

പാലുകാച്ചൽ ചടങ്ങിൽ അവർ വീണ്ടും കണ്ടുമുട്ടി; എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉണ്ടായ തർക്കം വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടയടിയിൽ കലാശിച്ചു; ചടങ്ങ് കുളമാക്കിയ കുട്ടികൾക്ക് സംഭവിച്ചത് കണ്ടോ!

ബാലുശേരി(കോഴിക്കോട്): എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തുണ്ടായ തര്‍ക്കത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ പകപോക്കല്‍ നടത്തിയതായി പരാതി. ഒരു വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ.ഞായറാഴ്ച വൈകീട്ട് ബാലുശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചു.പരിക്കേറ്റവര്‍ കുട്ടമ്പൂര്‍ സ്‌കൂളില്‍ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ത്തതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിലാണ് അദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗവും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കേസ്…

Read More

എന്റെ വയറിലും തുടയിലും പ്രൊജെസ്റ്റെറോണ്‍ ഷോട്ടുകള്‍ കുത്തിവെക്കുന്നുണ്ടായിരുന്നു ! 37-ാം വയസില്‍ അമ്മയായ സന്തോഷം പങ്കിട്ട് സോനം കപൂര്‍…

താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായ വിവരം കഴിഞ്ഞ ദിവസമാണ് നടി സോനം കപൂര്‍ ആരാധകരോടു വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആശംസകളുമായി എത്തി. സോനം കപൂറിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂര്‍ ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37-ാം വയസ്സിലാണ് സോനം കുഞ്ഞിന് ജന്മം നല്‍കിയത്. ഈ പ്രായത്തില്‍ അമ്മയാവുമ്പോള്‍ എടുത്ത മുന്‍കരുതലുകളെ പറ്റിയും ഗര്‍ഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു. ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ഗര്‍ഭിണിയാവുന്നത്’ ‘ആനന്ദ് അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയില്‍ ഐസൊലേഷനിലായിരുന്നു. ഭര്‍ത്താവിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഉടനെ വീഡിയോ കോള്‍ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും…

Read More

മധു കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും; മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധു കേസിൽ നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സാക്ഷികൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഭീഷണിസ്വരത്തിൽ സംസാരിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് എല്ലാ സൗകര്യങ്ങളും നൽകുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഒരു വിധത്തിലുമുള്ള അലംഭാവവും പ്രോസിക്യൂഷന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രോസിക്യുഷന്‍ ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നാടിന് മുഴുവന്‍ അപമാനകരമായ കാര്യമാണ് മധു കൊലക്കേസിലൂടെ നടന്നത്. കേസിനെ ഗൗരവമായാണ് കാണുന്നത്. സാക്ഷികള്‍ കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പോലീസ് അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാനക്കു ദാരുണാന്ത്യം; തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിൽ

വെള്ളിക്കുളങ്ങര (തൃശൂർ): വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞികാരന്‍ യോഹന്നാന്‍റെ ഉടമസ്ഥതയിലുള്ള പോത്തന്‍ചിറയിലെ പറമ്പിലാണ് ഇന്ന് രാവിലെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായതിനാല്‍ ആനയുടെ ജഡത്തിന്‍റെ പിന്‍ഭാഗം മാത്രമാണ് മുകളിലേക്ക് കാണുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ പ്രദേശത്ത് കാട്ടാനയിറങ്ങി റബർ, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വൻതോതിൽ കൃഷി നാശമുണ്ടാക്കിയിരുന്നു. പഴയ സെപ്റ്റിക് ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചവിട്ടിയപ്പോള്‍ സ്ലാബ് തകര്‍ന്നാണ് ആന കുഴിയിലേക്ക് വീണതെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരുന്നു.

Read More

എന്നെ പ്രതിഷ്ഠയാക്കി വച്ചിരിക്കുന്ന അമ്പലമുണ്ട് ! തനിക്ക് ഉടനെങ്ങും കല്യാണം കഴിക്കാന്‍ പ്ലാനില്ലെന്ന് ഹണി റോസ്…

ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കംകുറിച്ച ഹണിറോസ് ഇന്ന് ആരാധകരുടെ ഇഷ്ടനായികയാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഇതിനോടകം ഹണി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്നെ പ്രതിഷ്ഠിച്ചിരുത്തിയ ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. തമിഴ്നാട്ടിലുള്ള തന്റെയൊരു ആരാധകനാണ് വിചിത്രമായ കാര്യത്തിന് പിന്നിലെന്ന് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഹണി പറഞ്ഞത്. ഇതിനൊപ്പം തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തില്‍ തുടരുന്നതിനെ പറ്റിയുമൊക്കെ നടി വിശദീകരണം നല്‍കിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല. സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണ്. സിനിമയില്‍ കഥാപാത്രത്തിന് അനുസരിച്ച് ഇന്റിമേറ്റ് സീനുകളൊക്കെ…

Read More

സ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ  എത്തിയത് ബുൾഡോഗ്  നായയുമായി; പോലീസുകാരനെ ചവിട്ടിവീഴ്ത്തി, എസ്ഐയെ കാറിടിപ്പിക്കാൻ ശ്രമം; സ്റ്റേഷനിൽ അഴിഞ്ഞാടിയ വിൻസനെ ഒതുക്കി പോലീസ്

ഗുരുവായൂർ: പരാതി അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ നായയുമായെത്തി സ്റ്റേഷനിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐയെ കാറിടിപ്പിക്കാൻ ശ്രമിച്ച ഇയാൾ പോലീസുകാരെ ചവിട്ടിവീഴ്ത്തി. ഒടുവിൽ ബലപ്രയോഗത്തിലൂടെ അക്രമിയെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി തരകൻ മേലയിൽ വിൻസനെ(52)യാണ് അറസ്റ്റ് ചെയ്തത്. കണ്ടാണശേരിയിലെ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.കൂനംമൂച്ചി മണപറന്പിൽ സന്തോഷിന്‍റെ പരാതിയിലാണു വിൻസനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു പരാതി. ഇരുവരോടും രാവിലെ പത്തിനു സ്റ്റേഷനിൽ ഹാജരാകാനാണ് പോലീസ് നിർദേശിച്ചി രുന്നത്. സന്തോഷ് എത്തി കാത്തിരിക്കുന്നതിനി‌ടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കാറിൽ വിൻസൻ ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയുമായി സ്റ്റേഷനിലെത്തി. കാറിൽനിന്നിറങ്ങിയ വിൻസൻ സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന കൈക്കോട്ടെടുത്ത് ഗേറ്റ് തകർത്തു.ഗ്രേഡ് എസ്ഐ ഗോപിനാഥന്‍റെ തലയ്ക്കുനേരേ കൈക്കോട്ട് വീശി ചവിട്ടിവീഴ്ത്തി. ഗ്രേഡ് എസ്ഐ അബ്ദുറഹ്‌മാനു നേരേ കാറോടിച്ച് കയറ്റാനും ശ്രമംനടന്നു. എഎസ്ഐമാരായ വിൻസെന്‍റ്, സജീവൻ എന്നിവർക്കു നേരേയും…

Read More

പ്രേക്ഷകരെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ തിയേറ്ററുകളിലേക്ക് ! വ്യത്യസ്ഥതയാര്‍ന്ന പ്രമേയം…

ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ”കുഞ്ഞമ്മിണീസ്‌ഹോസ്പിറ്റല്‍” ഉടന്‍ തന്നെ തീയറ്ററിലെത്തും. സിനിമയുടെ ചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയില്‍ സമാപിച്ചു. ജൂണ്‍ 27ന് പൂജയോടെ ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രം രണ്ട് ഷെഡ്യൂളുകളായി 40 ദിവസത്തിനകം പൂര്‍ത്തിയാക്കി. ഫാന്റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ”പ്രിയന്‍ ഓട്ടത്തിലാണ്” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ”വൗ സിനിമാസി”ന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്. പ്രിയന്‍ ഓട്ടത്തിലാണ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ തന്നെയാണ് ഈ സിനിമയുടേയും കഥ, തിരക്കഥ, സംഭാഷണം…

Read More