Seeking Arrangements Is Crucial To Your Business. Learn Why!

Identities are sometimes partially hid, with neither sugar infants nor sugar daddies disclosing an extreme quantity of private information. In an interview with the New York Submit , Seeking Arrangement’s CEO Brandon Wade claimed his services are meant for “Sugar Babies” who need to live their lives whereas bettering their careers. A total of 121 UBC students seeking arrangement review signed as much as change into sugar infants last year, bringing the varsity’s complete of collaborating students as much as 359, in keeping with SeekingArrangement , which markets itself as…

Read More

രക്തസമ്മർദം കുറയാൻ മുരിങ്ങയില; ശരീരം തടി വയ്ക്കുന്നതിന് ഈന്തപ്പഴം;  ശരീരബലത്തിന് …

* മാതളം  മാതളം കഴിക്കുന്നത് പ്രോസ്റ്റേറ്റ് രോഗശമനത്തിനും വയറിളക്കം നിർത്തുന്നതിനും നല്ലത്. * മലശോധനവർധിപ്പിക്കാൻ – വാഴക്കൂമ്പ്, മുരിങ്ങയിലത്തോരൻ, പാൽ, പപ്പായണ്ടഎന്നിവ നല്ലതാണ്. * തേൻ മലശോധന കുറയ്ക്കും. * ശരീരബലം വർധിപ്പിക്കുന്നതിന് – പച്ചത്തക്കാളി കറിവച്ചതും മുട്ടയും കഴിക്കണം. * ശ്വസന വൈഷമ്യമുള്ളവരുടെ ശ്രദ്ധയ്ക്ക് –ശ്വസന വൈഷമ്യമുള്ളവർ ചുക്ക്കാപ്പിയോ തുളസിയിലയിട്ട കാപ്പിയോ കുടിക്കണം. * സന്ധികളിലെ നീര് കുറയുന്നതിന് – തഴുതാമ തോരൻ വെച്ച് കഴിക്കണം. * രക്തസമ്മർദം കുറയാൻരക്തസമ്മർദം കുറയാൻ മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. * ദഹനം ത്വരിതപ്പെടുത്തുന്നതിന് ആഹാരം കഴിച്ചാലുടൻ ദഹനം ത്വരിതപ്പെടുത്തുന്നതിന് പെരുംജീരകം ചവച്ചു നീരിറക്കണം. * ശരീരം തടി വയ്ക്കുന്നതിന് – ശരീരം തടി വയ്ക്കുന്നതിന് ഈന്തപ്പഴം, ഏത്തപ്പഴം പായസം, ഉഴുന്ന് തുടങ്ങിയവ ഉൾപ്പെടുത്തണം. * ആർത്തവ സംബന്ധമായബുദ്ധിമുട്ടുകൾ ഉള്ളവർക്ക്- ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ഫിഗ്…

Read More

വ്യാജന്‍മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം…

മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിലൂടെ വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ലോകത്താകമാനമുള്ള വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ 300 മരുന്ന് ബ്രാന്‍ഡുകളില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍കോഡോ, ക്യൂആര്‍ കോഡോ നല്‍കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും. ഡോളോ, സാരിഡോണ്‍, അലഗ്ര തുടങ്ങി ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മരുന്ന് ബ്രാന്‍ഡുകളിലാണ് ഇത് ആദ്യം…

Read More

ദൃശ്യം-200..! യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമം ; ‘ അന്വേഷണത്തില്‍ പോലീസിന് മുന്നില്‍ കടമ്പകള്‍ ഏറെ

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ യുവനടിമാര്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് മുന്നില്‍ കടമ്പകള്‍ ഏറെ. സംഭവസമയത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിനെ കേസില്‍ മുന്നോട്ടു നയിക്കാന്‍ സഹായകമായിട്ടുള്ളത്. മാള്‍ പരിസരത്തുമാത്രം ഇരുന്നൂറിലധികം കാമറകളാണുള്ളത്. ഇതിലെ ദൃശ്യങ്ങള്‍ മുഴുവനായി പരിശോധിക്കുക എന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. മാത്രമല്ല രാത്രിയിലാണ് അക്രമമുണ്ടായത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്ങനെ കണ്ടെത്തുംമാളിന് ഉള്ളില്‍ നല്ല രീതിയില്‍ തന്നെ വെളിച്ചമുണ്ടായിരുന്നുവെങ്കിലും പുറത്തെ കാമറകളിലെ ദൃശ്യങ്ങളുടെ സ്ഥിതി അങ്ങനെ അല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവസമയത്ത് ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരില്‍നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. ആളെ മനസിലായാല്‍ തന്നെ ഇയാളെ എങ്ങിനെ കണ്ടെത്തുമെന്നതും മറ്റൊരുവെല്ലുവിളിയാണ്. സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ ഇയാള്‍ മുങ്ങാനുള്ള സാധ്യതയും പോലീസ് കാണുന്നു. മേൽവിലാസം അറിയില്ലമാളില്‍ എത്തുന്നവരുടെ മേല്‍വിലാസം അറിയാനുള്ള സംവിധാനം നിലവിലില്ല. അതേസമയം അക്രമം…

Read More

ഞങ്ങള്‍ രണ്ടു പേരുടെയും ജാതകവും ചേരില്ലായിരുന്നു ! എന്നിട്ടും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല; വിവാഹത്തകര്‍ച്ചയെക്കുറിച്ച് സാധിക…

സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാള മിനിസ്‌ക്രീന്‍-ബിഗ്‌സ്‌ക്രീന്‍ രംഗത്ത് ഒരേപോലെ ആരാധകരെ വാരിക്കൂട്ടാന്‍ സാധികയ്ക്കായി. സോഷ്യല്‍ മീഡിയയിലും സാധിക സജീവമാണ്. എന്നാല്‍ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നടി സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. കൂടാതെ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും തന്റേതായ രീതിയില്‍ ശബ്ദമുയര്‍ത്താനും സാധിക മടി കാണിക്കാറില്ല. അശ്ലീലം പറയുന്നവനും വിമര്‍ശിക്കുന്നവനും അതേ നാണയത്തില്‍ തന്നെ നടി തിരിച്ചടിക്കാറുമുണ്ട്. ഈ മറുപടികള്‍ വൈറലാകാറുമുണ്ട്. നടിയുടെ ഈ ഉറച്ച നിലപാടാണ് പ്രേക്ഷകര്‍ക്കും പ്രിയം. ഇപ്പോള്‍ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2015ലാണ് ബിബിന്‍ മനാരിയുമായി വിവാഹം നടന്നത്. പക്ഷേ ജീവിതം പരാജയമായിരുന്നു, പിന്നാലെ മോചനം നേടുകയായിരുന്നുവെന്ന് താരം പറയുന്നു. ഈ തീരുമാനം തന്റെ ജീവിതത്തില്‍ ശരിയായിരുന്നുവെന്നും സാധിക…

Read More

അവതാരക പരാതി പിന്‍വലിച്ചു ! നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു…

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരേ എടുത്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓണ്‍ലൈന്‍ അവതാരക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടു നല്‍കി. പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവര്‍ അറിയിച്ചതായി ശ്രീനാഥ്…

Read More

Adult Omegle Options: 7 Best Video Chat Sites Like Omegle

Whatever you’re into, you’ll find on AdultFriendFinder with plenty of different adults who are into the same thing. The site has tens of millions of members, but a few quarter-million of these people use the AFF chat capabilities. Members of AFF seem to love doing sex broadcasts that invite different users to affix in and meet new customers. ChatRandom is a chat site that randomly pairs you up with others across the globe who are also on ChatRandom simultaneously you. Users can choose between the live cam-to-cam video chat option…

Read More

Tinychat Evaluate Substitute August 2022 Politeknik Kesehatan Banjarmasin Jurusan Kesehatan Lingkungan

It’s a time-saving and easy methodology of getting dates and savor lives. It started not as fasting, nonetheless it was obvious we had anything instantaneously. Very, i’ll say finest nice issues with this website. In parallel, I ran throughout that quite a few people have issues. They have been principally about no achievements in a relationship. Other than location, there is no actual matching algorithm that the positioning makes use of. One on one conversations just isn’t actually what the location guarantees to supply to the customers as a potential…

Read More

ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചു ! ദുരുദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു; അധ്യാപകനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍…

ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും മോശമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഇയാളുടെ മുഖത്ത് നാട്ടുകാര്‍ കരിമഷി ഒഴിക്കുകയും ചെരുപ്പുമാല ഇടുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പോലീസ് എത്തിയാണ് അധ്യാപകനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. കുറ്റാരോപിതനായ അധ്യാപകനെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്‌കൂളിലെ ആറ് പെണ്‍കുട്ടികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാര്‍ഥികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. കുട്ടികള്‍ വീട്ടില്‍ ചെന്ന് ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ശിക്ഷനടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അധ്യാപകനെ കയ്യേറ്റം ചെയ്തത്. ഇവര്‍ ഇയാളുടെ മുഖത്ത് കരിമഷി ഒഴിക്കുകയും ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.…

Read More

പ്രമോഷന്‍ അകത്ത് സുരക്ഷ ‘പുറത്ത് ‘… നടിമാര്‍ സൂക്ഷിക്കുക,ക്രൗഡിനുള്ളില്‍ ഞരമ്പ് രോഗികളുണ്ട് 

സിനിമാ പ്രമോഷനുകളുടെ കാലമാണിത്. പലവിധത്തിലുള്ള പ്രമോഷനുകളാണു നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായി സിനിമയ്ക്ക് ആളെ കൂട്ടുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. അതിനായി താരങ്ങള്‍ നേരിട്ടെത്തും. ഇതോടെ സിനിമാ മാര്‍ക്കറ്റിംഗ് അടിച്ചുകയറും. മുന്പു പോസ്റ്ററുകളായിരുന്നു സിനിമകളുടെ പരസ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴതു മാറി. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചാല്‍ പിന്നെ പ്രമോഷനും തുടങ്ങുകയായി. ഓണ്‍ ലൈന്‍ ചാനല്‍ അഭിമുഖങ്ങളും ലൈവ് പോഗ്രാമുകളുമായി അങ്ങനെ പോകുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട താരങ്ങളെ കാണാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ആരാധകര്‍. അങ്ങനെ കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്കു നടിമാര്‍ നേരിട്ടെത്തിയാലോ… ആരാധകര്‍ക്കിടയിലും കള്ള നാണയങ്ങള്‍ ഉണ്ടല്ലോ...അത്തരമൊരു സംഭവമാണ് രണ്ടുദിവസം മുന്പുണ്ടായത്. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും ചിലവഴിക്കാന്‍ എത്തുന്നത് മാളുകളിലാണ്. മള്‍ട്ടി പ്ലക്‌സുകള്‍ എത്തിയതോടെയാണ് ഈ ഒരു മാറ്റം. ഇത്തരം കേന്ദ്രങ്ങളില്‍ പ്രമോഷനെത്തുന്ന നടീ നടന്‍മാരെ എങ്ങിനെ സുരക്ഷിതരാക്കും. ആവേശം അതിരുകടന്നാലോ..…

Read More