ഇന്ന് ഓർമിക്കാൻ..! ബിവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് നേരത്തെ അടയ്ക്കും; ഇനി തുറക്കുന്നത് ഒക്ടോബർ മൂന്നിന്

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇനി തുറക്കുന്നത് ഒക്ടോബർ മൂന്നിന്. അര്‍ധവാര്‍ഷിക കണക്കെടുപ്പായതിനാലാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും. എല്ലാ മാസവും ഒന്നിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും ബിവറേജസ് അടഞ്ഞുകിടക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.      

Read More

Adult Omegle Options: 7 Best Video Chat Sites Like Omegle

This web site accommodates information about various services and products. The content and knowledge shared shouldn’t serve as skilled advice or forecast and shouldn’t be treated as such. Some materials and content material could also be sponsored; for more information, it will help read the advertiser disclosure. You can not make a video call to the members, and chatting comes at a worth. The kinds of performers on Cams.com are largely ladies, with couples scattered round. Furthermore, the webcam quality is actually incredible, making this site a top contender. Follow…

Read More

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ: സംവിധായകൻ അശോക് പണ്ഡിറ്റിനെതിരെ കോൺഗ്രസിന്‍റെ പരാതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ ബോളിവുഡ് സംവിധായകൻ അശോക് പണ്ഡിറ്റിനെതിരെ പാർട്ടി പരാതി നൽകി. ഒരു ക്ഷേത്രത്തിലെ ചടങ്ങിനിടെ രാഹുൽ ഗാന്ധി വിഗ്രഹത്തിന് മുന്പിൽ ആരതി ഉഴിയാൻ വിസമ്മതിച്ചെന്ന നിലയിലുള്ള വ്യാജ വീഡിയോ ആണ് പണ്ഡിറ്റ് പങ്കുവെച്ചത്. പൂണൂൽധാരിയായ രാഹുൽ ആരതി ഉഴിയാൻ വിസമ്മതിക്കുന്നതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാണെന്നും പണ്ഡിറ്റ് കുറിച്ചിരുന്നു. 2017-ൽ രാജസ്ഥാനിൽ നടന്ന സംഭവത്തിന്‍റെ എഡിറ്റ് ചെയ്ത വീഡിയോ ആണിതെന്നും രാഹുൽ ആരതി പൂജയിൽ പങ്കെടുത്തിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി. ദുർഗാദേവിയെ അപമാനിക്കുന്നത് പണ്ഡിറ്റ് ആണെന്നും മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ഇയാൾ നടത്തിയെന്നും പാർട്ടി അറിയിച്ചു.

Read More

എകെജി സെന്‍റർ ആക്രമണം; പടക്കമെറിയാൻ എത്തിയ ഡിയോ സ്കൂട്ടർ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാൻ ഒളിവിൽ

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. കഠിനംകുളത്ത് നിന്നും ക്രൈംബ്രാഞ്ചാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. യ‌ൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഡ്രൈവർ സുധീഷിന്‍റേതാണ് സ്ക‌ൂട്ടർ. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാൻ ഒളിവിലാണ്. സുഹൈലിന്‍റെ സഹോദരന്‍റെ വീട്ടില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സ്‌കൂട്ടര്‍ കൊണ്ടുപോയി.

Read More

അത്തരം കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു ! ഇവര്‍ക്കൊന്നും ഒരു അടി പോരാ എന്ന് അനുമോള്‍…

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുമോള്‍ മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര്‍ എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് ഉപരി നര്‍ത്തകി കൂടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അനുമോള്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സമൂഹത്തില്‍ ജീവിക്കുമ്പോഴുള്ള പേടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അനുമോള്‍. കോഴിക്കോട് മാളില്‍ യുവനടിമാരെ കയറിപ്പിടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അനു. മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് അനുമോള്‍ പറയുന്നു. സ്ത്രീകള്‍ എന്നുപറഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള…

Read More

ഭാര്യ വിദേശത്ത് നിന്ന് വരുന്ന ദിവസം പാലത്തിൽനിന്നു മകളെ എറിഞ്ഞശേഷം പിതാവും പുഴയിൽ ചാടി ജീവനൊടുക്കി;കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ലൈജു കുറിച്ചിട്ടതിങ്ങനെ…

ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് ആറു വയസുകാരിയായ മകളെ എറിഞ്ഞശേഷം പെരിയാറിലേക്ക് ചാടിയ പിതാവും മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ ചന്ദ്രന്‍റെ മകൻ ലൈജു (43), മകൾ ആര്യനന്ദ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് ബൈക്കിൽ പാലത്തിന് സമീപമെത്തി പാർക്ക് ചെയ്ത ശേഷം യാത്രക്കാർ നോക്കി നിൽക്കെ മകളെ പാലത്തിന്‍റെ കൈവരിക്ക് മുകളിലൂടെ പെരിയാറിലേക്ക് എറിഞ്ഞത്. കാൽനട യാത്രക്കാരായ സ്ത്രീകൾ ഒച്ചവച്ചെങ്കിലും ലൈജുവും പിന്നാലെ ചാടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം 11ന് യുസി കോളജ് ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കും. വിദേശത്തായിരുന്ന ലൈജുവിന്‍റെ ഭാര്യ സവിത ഇന്നലെ രാവിലെ 11 ഓടെ വീട്ടിലെത്താനിരിക്കെയായിരുന്നു സംഭവം. ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും അഭ്യർഥിച്ച് ലൈജു പോസ്റ്റിട്ടിരുന്നു. അത്താണിയിലെ…

Read More

മലാക്കാ രാജേഷിന്‍റെ ഫ്യൂച്ചർ “അഴിയെണ്ണൽ”..! മണിചെയിൻ മാതൃകയിൽ ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ തട്ടിയത് 500 കോടി;ഒളിസങ്കേതത്തിൽ  കഴിഞ്ഞത് തോക്കുധാരികളായ അംഗരക്ഷകരുമായി…

തൃശൂർ: 500 കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശികളായ രണ്ടുപേരെ ഈസ്റ്റ് പോലീസ് കോയന്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തു. ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ വടക്കാഞ്ചേരി പുന്നംപുറന്പ് സ്വദേശി കണ്ടാരത്ത് വീട്ടിൽ മലാക്ക രാജേഷ്(46), സ്ഥാപനത്തിന്‍റെ പ്രമോട്ടർ അരണാട്ടുകര പല്ലിശേരി വീട്ടിൽ ഷിജോ പോൾ(45) എന്നിവരെയാണ് ഈസ്റ്റ് സിഐ പി. ലാൽകുമാറും സംഘവും കോയന്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്നു പിടികൂടിയത്. സ്ഥാപനത്തിന്‍റെ മറ്റു പ്രമോട്ടർമാരായ മലപ്പുറം കാളികാവ് പാലക്കാതൊടി മുഹമ്മദ് ഫൈസൽ, തൃശൂർ പെരിങ്ങോട്ടുകര കുന്നത്തുപടിക്കൽ കെ.ആർ. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവരെ അന്വേഷിച്ചു വരികയാണ്. പത്തു മാസംകൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്നു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ടോൾ ഡീൽ വെഞ്ചേഴ്സ് എൽഎൽപി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ കന്പനികളുടെ പേരിലാണ് നിക്ഷേപം വാങ്ങിയിരുന്നത്. കമ്മീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം കോയന്പത്തൂർ പോലീസിന്‍റെ സഹായത്തോടെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്…

Read More

ഡോളര്‍ കടത്തിൽ എം. ശിവശങ്കർ ആറാം പ്രതി; സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ വിവരങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്‍കി; കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറ‍യുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്‌ടേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി. ആറു പ്രതികളുള്ള കേസിൽ പി.എസ്. സരിത്തും സ്വപ്‌ന സുരേഷുമാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് നായര്‍ നാലാം പ്രതിയും സന്തോഷ് ഈപ്പന്‍ അഞ്ചാം പ്രതിയുമാണ്.സ്വപ്നയുടെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന്‍റെ പണമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ വിവരങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. ലൈഫ് യുനിടെക് മിഷന്‍റെ ഇടപാടില്‍ ശിവശങ്കറാണ് മുഖ്യ സൂത്രകനെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.15 പേരാണ് കേസിലെ സാക്ഷികള്‍. ശിവശങ്കറും സ്വപ്നയും…

Read More

10 Best-paying Cam Girl Sites The Best Cam Sites To Work For In 2020 By Ready Set Cam

Ticket Cam Shows – Some fashions sell ticket as a means of access in their cam show. Our cam chicks are, undoubtedly, quite beautiful. But they’re additionally pleasant, playful, sexy, and quick to comply, especially if you send them tokens! Tell them what you need to see, then sit back and watch the performance unfold. Most shows are fully express , with an emphasis on suggestions. You have to maintain your room broadcasting for cam 2 cam with one other mannequin. Viewers can be added on skype and ad placement…

Read More

Jerkmate Review Learn Before You Be A Part Of

Almost like an actual couple having something goofy occur during sex. I was additionally pleasantly surprised at how safe Jerkmate is to use. If you join with paypal and google, there is not a way for them to spam your email or invoice your card with out permission. I sincerely hope that the signup course of kerfuffle was an isolated case; it would postpone new customers. Jerkmate provides you a few choices if you want to catch your woman in a personal setting. Thousands of available models you can check…

Read More