Complementary, Alternative, Or Integrative Health: Whats In A Name?

Malware-riddled free movie library with no filter choices. Soap2Day organizes its content by way of useful filters, together with multiple genres, launch date, IMDb rating, and hottest. There’s a ‘Similar Movies’ feature with each title, too. The site interface is visually plain and text-based, missing polish and usability. There are pop-ups however nowhere close to as many as we’ve seen on sites like MovieStars. Slow-to-update free streaming site with pop-ups and malware. Although 1080p streams can be found, the SpaceMov website is awful to look at and use. Highlights embody…

Read More

എട്ടിന്‍റെ പണിക്ക് പത്തിന്‍റെ കൂലി..!  55  യാത്രക്കാരെ കയറ്റാന്‍ മറന്ന് ഗോ ഫസ്റ്റ് എയർലൈൻ ; യാത്രക്കാരെ കയറ്റാതെ പറന്നതിന് കിട്ടിയ പിഴ ഞെട്ടിക്കുന്നത്

ബംഗളൂരു: യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴയിട്ടു. 55 യാത്രക്കാരെ കയറ്റാതെ ബംഗളൂരുവിൽനിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതിന് ബംഗളൂരുവില്‍നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്‍റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്. ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയര്‍ന്നത്. പുലര്‍ച്ചെ 6.30നുള്ള സർവീസിന് തയാറായി എത്തിയ യാത്രക്കാര്‍ക്ക് പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് മറ്റ് വിമാനങ്ങളില്‍ സീറ്റ് നേടാനായത്. സംഭവത്തെത്തുടർന്നു വ്യോമയാന മന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. യാത്രക്കാരെയും കാര്‍ഗോയും കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനും ലിസ്റ്റ് ചെയ്യുന്നതിലും…

Read More

“പൊന്നില്‍ പൊതിഞ്ഞ മമ്മി’, പഴക്കം 4,300 വര്‍ഷം! ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കം ചെന്ന മമ്മി

  കെയ്‌റോ: ഈജിപ്റ്റിലെ പുരാവസ്തുഗവേഷകർ അടുത്തിടെ തങ്ങൾ കണ്ടെത്തിയ മമ്മിയുമായി ബന്ധപ്പെട്ടു പുറത്തുവിട്ട റിപ്പോർട്ട് ആരെയും അത്ഭുതപ്പെടുത്തും! പൂര്‍ണമായും സ്വര്‍ണത്തിന്‍റെ പാളികളില്‍ പൊതിഞ്ഞനിലയില്‍ ഒരു മമ്മി കണ്ടെത്തിയിരിക്കുന്നു, പഴക്കം 4300 വര്‍ഷം! ഈജിപ്റ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കം ചെന്ന മമ്മിയാണിത്, അതുപോലെ പൂര്‍ണതയുള്ളതും! നിരവധി അവശിഷ്ടങ്ങളും മമ്മിയോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. കെയ്‌റോയില്‍നിന്ന് 19 മൈല്‍ അകലെ സ്റ്റെപ്പ് പിരമിഡ്സിനു സമീപം നടത്തിയ ഖനനത്തിനിടെയാണ് ഏറ്റവും പഴക്കമുള്ള “ഹെകാഷെപ്‌സ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ മമ്മി കണ്ടെത്തിയത്. അഞ്ചാമത്തെയും ആറാമത്തെയും രാജവംശത്തിന്‍റെ ശവകുടീരങ്ങളില്‍ നടന്ന ഖനനത്തിനിടെ പിരമിഡിനു സമീപമുള്ള തൂണിന്‍റെ അന്പത് അടി താഴ്ചയിലായിരുന്നു സ്വര്‍ണത്തില്‍ പൊതിഞ്ഞ മമ്മി. സര്‍കോഫഗസ് ചുണ്ണാമ്പ് കല്ലിന്‍റെ വാതില്‍കൊണ്ടു നിര്‍മിച്ച ശിലാനിര്‍മിതമായ ശവപ്പെട്ടിയിലാണ് മമ്മി അടക്കം ചെയ്തിരുന്നതെന്ന് ഈജിപ്റ്റിലെ പുരാവസ്തുവകുപ്പു മുന്‍ മന്ത്രിയും ഇപ്പോള്‍ ഗവേഷകസംഘത്തിന്‍റെ തലവനുമായ സഹി ഹവാസ് പറഞ്ഞു. അഞ്ചാം…

Read More

എറണാകുളത്തെ കിഡ്നാപിംഗ് കേസ്; ഗുണ്ടാസംഘത്തിന് അടൂർ റസ്റ്റ് ഹൗസിൽ മുറി ഏർപ്പാടാക്കിയത് സിപിഎം നേതാവെന്ന് വെളിപ്പെടുത്തൽ

അടൂര്‍: ഗുണ്ടാസംഘം അടൂര്‍ റസ്റ്റ് ഹൗസ് താവളമാക്കിയതിനു പിന്നില്‍ നിഗൂഢത. എറണാകുളത്തുനിന്നു തട്ടിക്കൊണ്ടുവന്ന യുവാവിനെ റസ്റ്റ് ഹൗസില്‍ താമസിപ്പിച്ച് രണ്ടുദിവസത്തോളം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഘത്തെയാണ് കഴിഞ്ഞദിവസം പോലീസ് റസ്റ്റ് ഹൗസില്‍നിന്നു പിടികൂടിയത്. പഴകുളം സ്വദേശിയായ സിപിഎം പ്രാദേശിക നേതാവിന്‍റെ സഹായത്തിലാണ് തങ്ങള്‍ റസ്റ്റ് ഹൗസിലെത്തിയതെന്ന് പിടികൂടിയവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തുടര്‍ അന്വേഷണമുണ്ടായിട്ടില്ല. ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം റസ്റ്റ് ഹൗസിനുള്ളില്‍ ഗുണ്ടാസംഘത്തിന്‍റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മര്‍ദ്ദനമേറ്റ് പല്ല് അടര്‍ന്നുമാറിയ നിലയിലാണ് അടൂര്‍ പോലീസ് കണ്ടെത്തിയത്. അഞ്ചംഗ ഗുണ്ടാസംഘത്തിനാണ് റസ്റ്റ് ഹൗസിലെ റൂം മാനദണ്ഡങ്ങളില്ലാതെ നല്‍കിയത്. റസ്റ്റ് ഹൗസിലെ കൗണ്ടര്‍ ബുക്കിലോ സന്ദര്‍ശന രജിസ്റ്ററിലോ സംഘത്തിലെ ഒരാളുടെ പേരുപോലും രേഖപ്പെടുത്താതു ദുരൂഹത വര്‍ധിപ്പിക്കുന്നു. പിഡബ്ല്യുഡി റസ്റ്റ്…

Read More

എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ; ഉത്സവ സീസൺ പ്രമാണിച്ച്  പോത്തൻകോട്  മേഖലയിൽ ലഹരി സംഘം സജീവമെന്ന് പോലീസ്

വെഞ്ഞാറമ്മൂട്: വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പോത്തൻകോട് പൂലന്തറയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഒരാളെ പിടികൂടി. നെയ്യാറ്റിൻകര ബാലരാമപുരം അന്തിയൂർ അഞ്ചുവർണ്ണ തെരുവിൽ കിണറ്റടിവിളാകത്ത് പുത്തൻവീട്ടിൽ സുധീർ (43) ആണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. 350 മില്ലിഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടികൂടിയത്. കഴിഞ്ഞദിവസവും വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും എംഡിഎംഎ യുമായി പരവൂർ സ്വദേശികളായ ഹാമിദ് റോഷൻ, ജാഫർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഉത്സവ സീസൺ പ്രമാണിച്ച് വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ ജി . സുരേഷ്,സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, എന്നിവർ പങ്കെടുത്തു.

Read More

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത്  കലാപത്തിന്‍റെ നേർക്കാഴ്ചയെന്ന് കേരള കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായ്

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ചയാണെന്ന് പ്രമുഖ നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്. കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തലാണ്,ജനാധിപത്യ നിഷേധമാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെഹല്‍ക്ക റിപ്പോര്‍ട്ടിന് പിന്നാലെയല്ലേ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അത് ഒരു ചലനമുണ്ടാക്കിയില്ല. ജനങ്ങൾ ആർക്ക് വോട്ട് നൽകുമെന്നത് പ്രവചിക്കാനാവില്ലെന്നും മല്ലിക സാരാഭായ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയിൽ ഗവര്‍ണറല്ല വരേണ്ടതെന്ന് വിഷയ വിദഗ്ധരാണ് സര്‍വകലാശാലയുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക അഭിപ്രായപ്പെട്ടു. കലാമണ്ഡലത്തിന്‍റെ വികസനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്തും. ചാന്‍സലര്‍ പദവി എന്ന വെല്ലുവിളി തനിക്ക് സന്തോഷം തരുന്നതാണെന്നും മല്ലിക സാരാഭായ് പറഞ്ഞു. മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം…

Read More

നാലുമാസത്തേക്ക്  വൈദ്യുതി നിരക്ക് കൂടും; വർധന യൂണിറ്റിന് 9 പൈസ നിരക്കിൽ; ചാർജ് വർധനയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയാണ് വൈദ്യുതി നിരക്ക് വർധിക്കുക. സർച്ചാർജ് പിരിച്ചെടുക്കാനായാണ് നിരക്ക് വർധിപ്പിക്കുന്നത്. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് സർച്ചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്‍റെ ആവശ്യം. എന്നാലിതിന് പകരം യൂണിറ്റിന് 9…

Read More

ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി പമ്പാവാലിയിലെ കർഷകരെ സംരക്ഷിക്കുമെന്ന് കെ. മുരളീധരൻ

കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്‍റോ ആന്‍റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്‍റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…

Read More

Wireclub Review Step-by-step Wireclub Login Course Of 2023

As a free member, you can not ship messages or acquire messages. You can solely perform these actions should you turn into a premium member. Asides from its courting chat room, there might be not a unique relationship perform on the positioning. Nevertheless, what it lacks in relationship or matchmaking, it makes up for throughout the good design of its numerous chat rooms. You can block any person you don’t need in your rooms and they won’t be succesful of access them. If you cancel your premium subscription, you in…

Read More

നിസ്കാര സമയത്ത് കടകളിൽ മോഷണം; സിസി ടിവിൽ കണ്ട വെള്ളിയാഴ്ച കള്ളനെത്തേടി വലഞ്ഞ് പോലീസ്; മൊട്ടയടിച്ച് വേഷംമാറി നടന്ന കള്ളനെ കുടുക്കിയതാകട്ടെ ഇൻസ്റ്റഗ്രാമും

കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരസമയത്ത് കടകളിലെത്തി മോഷണം നടത്തുന്ന പ്രതിക്ക് ഇൻസ്റ്റഗ്രാം വില്ലനായി. മീഞ്ചന്ത ആർട്സ് കോളജിന് സമീപത്തെ പുത്തൻവീട്ടിൽ പി.വി. അബിനെ (26) ആണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിൽ വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് നിസ്കാരത്തിന് വേണ്ടി മസ്ജിദിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പുവരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും അപഹരിക്കുന്നതാണ് ഇയാളുടെ രീതി. ഈ മാസം 13ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി.എസ്. ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർഥനയ്ക്കായി മസ്ജിദിൽ പോയ സമത്ത് മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചിരുന്നു. മോഷണ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന സിസിടിവിയൽ ദൃശ്യങ്ങൾ പതിഞ്ഞതായി ശ്രദ്ധയിൽപ്പെട്ട പ്രതി പിന്നീട് നീളമുള്ള തന്‍റെ തലമുടി മൊട്ടയടിച്ച് രൂപം മാറ്റം വരുത്തിയാണ് നഗരത്തിൽ…

Read More