സ്ത്രീകളുടെ സൗജന്യ യാത്ര; വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, സർക്കാർ അധിക സഹായം നല്കുമെന്ന് മന്ത്രി സി.പി.ജോൺ

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഏതൊക്കെ സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ നടപ്പാക്കുന്ന ഈ പദ്ധതി തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമില്ലാത്ത സ്ഥിതിയിൽ കെഎസ്ആർടിസിയെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിക്ക് സമ്പത്തുണ്ട് അതിനെ പ്രയോജനപ്പെടുത്തും. വാഹന മോഡിഫിക്കേഷൻ കാര്യത്തിൽ യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Read More

സ്വകാര്യവ്യക്തി പൊതുതോട് നികത്തി; പ്രദേശം വെള്ളക്കെട്ടിൽ; 40 ഓളം കുടുംബങ്ങൾ ദുരിതത്തിൽ

അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി നികത്തിയതോടെ ഒരു പ്രദേശം മുഴുവൻ ഒറ്റമഴയിൽ വെള്ളക്കെട്ടിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ എൻഎസ്എസ് യുപി സ്കൂളിന് കിഴക്ക് പഴനിലം ഭാഗത്തെ 40 ഓളം കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഈ പ്രദേശത്തെ കരവെള്ളം പൂക്കൈത ആറുമായി ബന്ധപ്പെട്ടുള്ള വെട്ടിക്കരിത്തോട്ടിലേക്ക് ഒഴുകിയിരുന്ന കൈത്തോടാണ് നീരൊഴുക്കിനായി പൈപ്പുകൾ സ്ഥാപിച്ചശേഷം സ്വകാര്യവ്യക്തി നികത്തിയത്. റോഡിന് കുറുകെ കലുങ്കും നിർമിച്ചിരുന്നു. മണ്ണിനടിയിൽ സ്ഥാപിച്ചിരുന്ന പൈപ്പ് കാലപ്പഴക്കത്താൽ തകർന്നതാണ് നീരൊഴുക്ക് തടസപ്പെടാൻ കാരണം. വ്യാഴാഴ്ച തുടർച്ചയായി പെയ്ത ഒറ്റ മഴയിൽ പഴനിലം അശോകൻ, ഷെരീഫ് എന്നിവരുടെ വീടുകൾ പൂർണമായും വെള്ളത്തിലായി. ഇവർ ബന്ധുവീടുകളിൽ അഭയംതേടിയിരിക്കുകയാണ്. മഴ തുടരുന്നതോടെ മറ്റ് വീടുകളും വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയിലാണ്. പ്രദേശത്തെ പലരുടെയും കരകൃഷികൾ വെള്ളത്തിലായി. വീടും പരിസരങ്ങളും വെള്ളക്കെട്ടിലാണ്. തുടർച്ചയായി വെള്ളം കെട്ടിക്കിടന്നാൽ വീടുകൾക്കു നാശമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തങ്ങളുടെ ദുരിതത്തിന് പരിഹാരം…

Read More

വിലക്കയറ്റവും തൊഴിലാളി ക്ഷാമവും രൂക്ഷം; നിർമാണ മേഖല പ്രതിസന്ധിയിൽ

ഉപ്പുതറ: നിർമാണ സാമഗ്രികളുടെ വിലവർധനവും കൂലി വർധനവും തൊഴിലാളി ക്ഷാമവും നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി.നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നതുകാരണം കരാറെടുക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കെട്ടിട നിർമാണം കരാറെടുക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളിലുണ്ടായ ക്രമാതീതമായ വില വർധന നിർമാണ മേഖലയിലുള്ളവരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യാപാര മേഖലയിൽ വിൽപ്പന പകുതിയായി കുറഞ്ഞു. നിർമാണ മേഖലയിൽ പണിയെടുക്കുന്നതിൽ കൂടുതൽ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം സ്ഥലങ്ങളിലേക്കു പോയ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ല. അതിനാൽ പലയിടത്തും നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.  

Read More

ഒത്തില്ല, ഒത്തില്ല… ‘പൂക്കി’യെ തൂക്കി ജെൻസികൾ: പൂക്കി ഭാവങ്ങൾ വീണ്ടും ഇറക്കാൻ നോക്കി, മുഖ്യന് കിട്ടിയത് ട്രോൾ പൂരം

വ്യത്യസ്ത ഭാവപ്രകടനങ്ങൾക്കൊണ്ട് ഇന്നലെ വരെ സൈബറിടങ്ങളിൽ തിളങ്ങിയ പൂക്കി മുഖ്യമന്ത്രിയെ ട്രോളി ജെൻസി പിള്ളേർ.അതിന്‍റെ വീഡിയോയും ട്രോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെങ്ങും. വി. ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയും മുഖഭാവങ്ങളുമാണ് ആദ്യം വൈറലായത്. അതോട മുഖ്യമന്ത്രിക്ക് ‘ജെൻസി’ പിള്ളേർ ‘പൂക്കി’ പട്ടവും കൊടുത്തു. എന്നാലിന്ന് ഇതേ ഭാവങ്ങൾ വീണ്ടും ഇറക്കാൻ നോക്കിയ മുഖ്യന് കിട്ടിയതോ മുട്ടൻ പണിയും. ശ്രദ്ധപിടിക്കാൻ ഭാവവുമായി എത്തിയ മുഖ്യമന്ത്രിയെ ട്രോളുകൾക്കൊണ്ട് വാരുകയാണ് സോഷ്യൽ മീഡിയ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തുന്നത്. മുഖ്യമന്ത്രിയെ പൂക്കിയാക്കാൻ പി ആർ ടീം വല്ലാതെ കഷ്ടപ്പെടുന്നു, എന്നും ചക്ക വീണ് മുയൽ ചാവില്ല ക്യൂട്നെസ് കുറച്ചുകൂടിപ്പോയെന്നുമൊക്കെയാണ് കമന്‍റ്.

Read More

വനിതാ ഐടിഐ ഭക്ഷ്യവിഷബാധ: ഉന്നതതല അന്വേഷണം തുടങ്ങി; കോളജ് അധികൃതർ പ്രതിക്കൂട്ടിൽ

ചെങ്ങന്നൂർ: ഗവ. വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ഉന്നതതല അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ്, പോലീസ്, നഗരസഭ ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാഴാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന്‍റെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോളജിലേക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പുറംകരാറുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഐടിഐയിലും പരിസരത്തും അടിയന്തര പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തി. ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തിയാൽ കരാർ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് കടക്കും. അഞ്ചു വിദ്യാർഥിനികൾ ചികിത്സയിൽ150 വിദ്യാർഥിനികൾ പഠിക്കുന്ന സർവേയർ വിഭാഗത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം…

Read More

വെള്ളാപ്പള്ളിയെ ചുമന്നതും പിണറായിയുടെ പരുക്കൻ സ്വഭാവവും വന്‍ തിരിച്ചടിയായെന്ന് ചേര്‍ത്തല ഏരിയാ കമ്മറ്റി

ചേര്‍ത്തല; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നു നടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്നു സിപിഎം ചേര്‍ത്തല ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോര്‍ന്നുവെന്നും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എതിര്‍പ്പുയര്‍ത്തിയത് എ.എം. ആരിഫ് മാത്രമായിരുന്നു.കേരളം വികസിക്കണമെന്നാഗ്രഹിച്ച വികസനനായകന്‍ തന്നെയാണ് പിണറായി വിജയനെങ്കിലും പരുക്കന്‍ സ്വഭാവം തിരിച്ചടിയായി. എല്ലാം പിണറായിയെന്ന നിലയിലായി കാര്യങ്ങള്‍. ഇതു ജനങ്ങളില്‍ വെറുപ്പിനിടയാക്കി. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ആരായിരുന്നാലും മത്സരിപ്പിച്ചത് മോശം സന്ദേശം നല്‍കി. ജനങ്ങളെ ആകര്‍ഷിക്കാനല്ല മറിച്ച് എതിരാക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയുള്ള നെറികേടിന്‍റെ ആള്‍രൂപമായ ജി. സുധാകരനെതിരേ നേരത്തെതന്നെ നടപടിയെടുക്കണമായിരുന്നു. വലിയ കമ്മ്യൂണിസ്റ്റ് മൂല്യമുള്ള പ്രാദേശിക നേതാക്കളെ മറ്റുള്ളവരെ മുന്‍നിര്‍ത്തി വെട്ടിനിരത്തിയ ആളാണ് ആദര്‍ശം വിളമ്പുന്നത്.…

Read More

വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇട്ടു, വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗർഭം അലസി; ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു പരാതി. യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സ്‌കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്‍റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്‌ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു. വൈകുന്നേരം മൂന്നോടെ…

Read More

മറയൂരിൽ പോലീസിനെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ സംഭവം; മൂന്നുപേര്‍ പിടിയില്‍

മറയൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാബു നഗര്‍ സ്വദേശികളായ സന്തോഷ് കുമാര്‍ (35), ഹരികുമാര്‍ (30), മുത്തുകുമാര്‍ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാറും ബാബുനഗര്‍ സ്വദേശിയായ സന്തോഷ് കുമാറിന്‍റെ പിക്കപ്പ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥലത്തെത്തിയ മറയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ജി. അനീഷ്‌കുമാറിനു നേരെയാണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. പോലീസിനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതികള്‍ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവശേഷം ഒളിവില്‍പ്പോയഒന്നാം പ്രതി സന്തോഷ് കുമാറിനെ ഇന്നലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. മറ്റു പ്രതികളായ ഹരികുമാര്‍, മുത്തുകുമാര്‍ എന്നിവരെ സംഭവദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ഷാജഹാന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍…

Read More

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം; ദ റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റോം: ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം ‘ദ റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്‍റെ സംവിധായകനായ മെൽ ഗിബ്സനാണ് സിനിമയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയെന്നാണ് സംവിധായകന്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലമ്പ്രദേശത്ത് യേശു ശിഷ്യന്മാരുടെ ഇടയിൽ നടക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. രണ്ടുഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസിനെത്തുകയെന്നു മെൽ ഗിബ്സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ആദ്യഭാഗം അടുത്തവർഷം മെയ് 6നും, രണ്ടാം ഭാഗം 2028 മെയ് 25നും തിയറ്ററുകളിൽ എത്തും. രണ്ട് റിലീസ് തീയതികളും യേശുവിന്‍റെ സ്വർഗ്ഗാരോഹണ തിരുനാളായി ആചരിക്കുന്ന ദിവസങ്ങളാണെന്നത് ശ്രദ്ധേയമാണ്. താൻ സങ്കൽപ്പിച്ചതുപോലെ തന്നെ കൃത്യമായി വിധത്തില്‍ സിനിമ സ്ക്രീനിൽ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞുവെന്ന്…

Read More

ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്‍റെ മറവില്‍ വൻ തട്ടിപ്പ് ; വിദേശ മലയാളിക്കെതിരേ അന്വേഷണം

കോട്ടയം: ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്‍റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന യുകെ മലയാളിക്കെതിരേ അന്വേഷണം. എറണാകുളം എളംകുളം സ്വദേശിയും യുകെ നോര്‍ത്താംപ്റ്റണില്‍ താമസക്കാരനുമായ സുഭാഷ് ജോര്‍ജ് മാനുവലിനെതിരേയാണ് പരാതി. മലയാളികൾക്ക് പുറമേ ശ്രീലങ്ക, പാക്കിസ്ഥാൻ, ഗൾഫ്, യൂറോപ്പ് രാജ്യങ്ങളിലെ പൗരന്മാരും ഇയാളുടെ തട്ടിപ്പിനിരയായെന്നാണ് വിവരം. തട്ടിപ്പിനിരയായവരുടെ പരാതിയിൽ സുഭാഷിനോട് പോലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ മേയ് 12ന് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. സുഭാഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയെ നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് നിരീക്ഷിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉൾപ്പെടെ കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ നാട്ടിലെത്തിയ ഇയാള്‍ 20ന് കറുകച്ചാല്‍ സ്‌റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച വീണ്ടും സ്റ്റേഷനില്‍ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു.പ്രതിയായ സുഭാഷ് ക്രിപ്‌റ്റോ ട്രേഡിംഗിലൂടെ 300 ഇരട്ടി വരെ ലാഭം കൊയ്യാമെന്നു…

Read More