‘പാതിരാക്കുറുക്കൻ’ പൂർത്തിയായി

അപ്പായ് സിനിമാസിന്‍റെ ബാനറിൽ സിജോ ജോർജ് നിർമിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്‍റെ ചിത്രീകരണം പൊന്നാനി,എടപ്പാൾ പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. സുനിൽ കർമ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്,നിർമൽ പാലാഴി,വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം എസ് നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്, സൈഫുദ്ധീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ…

Read More

പാചകവാതകത്തിനു പിന്നാലെ ഹോട്ടലുടമകൾക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന

കോട്ടയം: പാചകവാതക വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പേ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന. മത്തി മുതല്‍ വിള വരെയുള്ള മുഴുവന്‍ മീനുകള്‍ക്കും പന്നി ഒഴികെ എല്ലാ ഇറച്ചി ഇനങ്ങള്‍ക്കും വില കൂടിയതാണു തിരിച്ചടിയായത്. നോണ്‍ വെജ് ഹോട്ടലുകളിലെയും അറേബ്യന്‍ ഭക്ഷണം വില്‍ക്കുന്ന കടകളിലെയും വിഭവങ്ങളിലെ പ്രധാന ഇനമായ കോഴി ഇറച്ചി വിലയിലുണ്ടായ വര്‍ധനവാണ് വലിയ ആഘാതമാകുന്നത്. മീന്‍ വിലയും കുതിക്കുകയാണ്. ചെറുമീനുകളുടെ ശരാശരി വില 200 രൂപ പിന്നിട്ടപ്പോള്‍, പീസ് മീന്‍ വില അഞ്ഞൂറിലെത്തി. വറ്റയ്ക്ക് 900 രൂപയും നെയ്മീന് 1200 രൂപയ്ക്കും വ്യാപാരം നടക്കുന്നുണ്ട്. കൂടിയ വില നല്‍കിയാലും ആവശ്യത്തിനു വലിയ മീനുകള്‍ കിട്ടാനില്ല. ഒരുമാസം മുമ്പ് 130 രൂപയുണ്ടായിരുന്ന കോഴിവില റോക്കറ്റ് പോലെയാണു കുതിക്കുന്നത്. ഏതാനും ദിവസങ്ങളായി 170-190 രൂപയാണ് ഇറച്ചിക്കോഴി വില. ചിക്കന്‍ ഇല്ലാതെ നോണ്‍ വെജ് ഹോട്ടലുകള്‍ക്കും…

Read More

വെറും ചിരട്ടയല്ല; കിലോയ്ക്ക് 33 രൂപയാണു വില

കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിരട്ട ആവശ്യപ്പെട്ട് എത്തുന്ന വ്യാപാരികളുടെ എണ്ണം വര്‍ധിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ചിരട്ട വില 33 രൂപയായി വര്‍ധിച്ചതോടെയാണ് കച്ചവടക്കാര്‍ എത്തിത്തുടങ്ങിയത്. ആക്രി സാധനങ്ങള്‍ തേടി എത്തുന്നവരാണ് ചിരട്ടയും ആവശ്യപ്പെടുന്നത്. നാളുകള്‍ക്കു മുമ്പുവരെ ആര്‍ക്കും വേണ്ടാതെ പറമ്പിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന ചിരട്ടയ്ക്ക് അപ്രതീക്ഷിതമായിട്ടാണു വില വര്‍ധിച്ചത്. സിലിണ്ടര്‍ പ്രതിസന്ധിയെതുടര്‍ന്നു വീടുകളിലും ഹോട്ടലുകളിലും പാചകം വിറകടുപ്പിലേക്കു മാറിയതോടെ പലരും ഉപേക്ഷിച്ചിട്ടിരുന്ന ചിരട്ടകള്‍ വിറകിനൊപ്പം അടുപ്പുകളില്‍ തീ കത്തിക്കാനും ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് വില വര്‍ധിച്ചതോടെ ചിരട്ട ആവശ്യപ്പെട്ടു കച്ചവടക്കാരും പരക്കം പായുന്നത്. മുമ്പു പല വീടുകളിലും ഹോട്ടലുകളിലും ബോര്‍മകളിലും ഉണങ്ങിയ ചിരട്ടകള്‍ തീപിടിപ്പിക്കുന്നതിനും കത്തിക്കുന്നതിനുമായി വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് പലരും തേങ്ങ ചുരണ്ടിയശേഷം ചിരട്ട ഭദ്രമായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുമായിരുന്നു. ചിരട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും…

Read More

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു, വേദന കൊണ്ട് പിടയുന്ന മയിലിനെ രക്ഷിക്കുന്നതിന് പകരം തൂവലുകൾ വലിച്ചൂരി; ഡൽഹിയിലാണ് മനുഷ്യത്വത്തെ നടുക്കുന്ന സംഭവം

ഡൽഹി: റോഡരികിൽ പരിക്കേറ്റ് വേദന കൊണ്ട് പിടയുന്ന മയിലിനെ രക്ഷിക്കുന്നതിന് പകരം പീലികൾ പറിച്ചെടുക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളെ ഞെട്ടിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ. ഒന്ന് അനങ്ങാൻ പോലുമാകാതെ കിടക്കുന്ന പക്ഷിയുടെ തൂവലുകൾ യാതൊരു ദയവും കൂടാതെ ആളുകൾ പറിച്ചെടുക്കുന്ന വീഡിയോ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മയിലിനെ പെട്ടെന്ന് ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷി വേദന കൊണ്ട് പിടയുന്നതൊന്നും ആളുകളുടെ ശ്രദ്ധയിൽ പെട്ടില്ല. അതിനെ രക്ഷപ്പെടുത്തുന്നതിന് പകരം ജീവനോടെ തൂവലുകൾ വലിച്ചൂരുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ആളുകൾ പരിക്കേറ്റ മൃഗത്തെയോ പക്ഷിയെയോ സഹായിക്കുകയോ വനം വകുപ്പിനെയോ മൃഗസംരക്ഷണ വകുപ്പിനെയോ അറിയിക്കുകയാണ് പതിവ് പക്ഷിയെ ആശുപത്രിയിലേക്കോ രക്ഷാകേന്ദ്രത്തിലേക്കോ കൊണ്ടുപോകാൻ ആരും ശ്രമിക്കുന്നതായി കാണുന്നില്ല. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ രൂക്ഷവിമര്‍ശനത്തിനിടയാക്കി. നിരവധി ഉപയോക്താക്കൾ ഈ പ്രവൃത്തിയെ ക്രൂരവും ലജ്ജാകരവുമാണെന്ന് വിളിച്ചു.…

Read More

പെട്ടെന്നു മെലിയാൻ രാംചരണിനൊപ്പം നൃത്തം ചെയ്താൽ മതി: ജാന്‍വി കപൂർ

രാം ചരണും ജാന്‍വി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പെദ്ധി. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടി രാം ചരണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രാം ചരണിന് ഒപ്പം ഡാന്‍സ് ചെയ്താല്‍ നിങ്ങള്‍ മെലിയുമെന്നും നാലാം ദിവസം ആയപ്പോഴേക്കും ഡാന്‍സേഴ്‌സ് എല്ലാം തളര്‍ന്നുവെന്നും ജാന്‍വി പറഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കും പറ്റുന്ന, വളരെ എളുപ്പമുള്ള ഒരു വെയിറ്റ് ലോസ് ടിപ് ഞാന്‍ തരാം, രാം ചരണ്‍ സാറിന്‍റെ ഒരു പാട്ടിന് അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കൂ. ഒരു ദിവസം പോലും വേണ്ട, ദിവസം പകുതിയാവുമ്പോഴേക്കും തന്നെ നിങ്ങള്‍ക്ക് ആ മാറ്റം കാണാന്‍ സാധിക്കും. രാം ചരണ്‍ സാറിനൊപ്പം ഡാന്‍സ് ചെയ്ത ഡാന്‍സേഴ്‌സ് ദിവസങ്ങള്‍ക്കകം മെലിഞ്ഞതായി താന്‍ കണ്ടു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.…

Read More

പുസ്തകത്താളിലെ കാൽപന്തുകളി

ഒരു എഴുത്തുകാരൻ പേനകൊണ്ട് പേജിൽ തീർക്കുന്ന വിസ്മയം പോലെയാണ് ഒരു താരം പന്തുകൊണ്ട് മൈതാനത്ത് തീർക്കുന്നത്. അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നതാണ് ഫുട്ബോളിന്‍റെ ഏറ്റവും വലിയ സൗന്ദര്യം – ഈ പറഞ്ഞത് മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ. അക്ഷരങ്ങളെ സ്നേഹിച്ച പോലെ തന്നെ അദ്ദേഹം കോഴിക്കോടിന്‍റെ ആത്മാവായ ഫുട്ബോളിനെയും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്നു.മഴ പെയ്തു തോർന്ന നാട്ടുമ്പുറത്തെ ചെളിമണ്ണിലും, കരിയിലകൾ വടിച്ചുകൂട്ടിയ പറമ്പുകളിലും, ആവേശം തിരയടിക്കുന്ന സെവൻസ് മൈതാനങ്ങളിലും മലയാളി നെഞ്ചിലേറ്റിയ ഒരു വികാരമുണ്ട്… ഫുട്ബോൾ. കേവലം തൊണ്ണൂറ് മിനിറ്റിലെ കളി എന്നതിനപ്പുറം മലയാളിക്ക് ഫുട്ബോൾ ഒരു ജീവിതരീതിയാണ്. മൈതാനത്തെ ഈ കാൽപന്ത് ആവേശം മലയാള സാഹിത്യത്തിന്‍റെ താളുകളിലേക്ക് മനോഹരമായി പാസ് ചെയ്യപ്പെട്ടപ്പോൾ പിറന്നത് എക്കാലവും സൂക്ഷിച്ചുവയ്ക്കാനുള്ള കഥയും കവിതയും കായിക ചരിത്രവും ഒക്കെയാണ്. മലയാളത്തിൽ എം.ടി.…

Read More

ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒ പിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പുക, പൊടിപുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ്സ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഗുരുതരമായാൽ വിവരങ്ങൾക്കു കടപ്പാട്:സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &കേരള ഹെൽത് സർവീസസ്

Read More

ജോലിയിൽ പ്രവേശിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി, എന്‍റെ ഓഫർ ലെറ്റർ കമ്പനി റദ്ദാക്കി; ഉദ്യോഗാർഥികൾ വെറും ബാക്ക് അപ്പ് അല്ല, കുറിപ്പുമായി യുവതി

ഹരിയാന സ്വദേശിയായ ഒരു യുവതിക്ക്, ജോലിയിൽ പ്രവേശിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ കമ്പനി ‌ഓഫർ ലെറ്റർ പിൻവലിച്ചു. ഹരിയാന ആസ്ഥാനമായുള്ള പ്രഫഷണലായ മുസ്‌കാൻ ചൗഹാനാണ് പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ വ്യാപകമായ ചർച്ചയ്ക്കും വിമർശനത്തിനും ലിങ്ക്ഡ്ഇൻ പോസ്റ്റ് തുടക്കം കുറിച്ചു. കമ്പനിയിൽ നിന്ന് ഔദ്യോഗിക ഓഫർ ലെറ്റർ ലഭിക്കുന്നതിന് മുൻപായി അഞ്ച് അഭിമുഖ ഘട്ടങ്ങളിലൂടെയും, ഒരു കേസ് സ്റ്റഡിയിലൂടെയും, ഓഫീസ് സന്ദർശനങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നതായി യുവതി പറയുന്നു. റിക്രൂട്ട്‌മെന്‍റ് രീതി ശരിക്കും തകിടം മറിഞ്ഞിരിക്കുകയാണ്. ചില കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത് സ്പീഡ് ഡേറ്റിംഗ് നടത്തുന്നത് പോലെയാണ്. യാതൊരു വ്യക്തതയോ ഉത്തരവാദിത്തമോ അവിടെയില്ല. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നു. ചില ഉപയോക്താക്കൾ ചൗഹാന്‍റെ വിമർശനത്തെ പിന്തുണച്ചു. “ഇത് നൂറു ശതമാനം മോശം എച്ച്ആർ മാനേജ്‌മെന്‍റുമാണ്, അതേസമയം മറ്റൊരു വ്യക്തി ഈ പ്രവണതയെ വിശേഷിപ്പിച്ചത്, “വിഷലിപ്തമായ…

Read More

ഓപ്പറേഷൻ ഷെരുവാലി: ഏറ്റുമുട്ടൽ അവസാന ഘട്ടത്തിൽ; ഭീകരരുടെ ഒളിത്താവളം തകർത്തു

ന്യൂഡൽഹി: രജൗരി ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. ഓപ്പറേഷൻ ഷെരുവാലി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ നിലവിലുള്ള പ്രദേശം വിട്ടുപോകാൻ കഴിയാത്ത വിധം ചുറ്റപ്പെട്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക ഇന്‍റലിജൻസ് വിവരങ്ങളെതുടർന്നാണ് ‘ഓപ്പറേഷൻ ഷെരുവാലി’ എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ചത്. സൈന്യം, ജമ്മു കാശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ഓപ്പറേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിൽ സുരക്ഷാ സേനയും സംശയിക്കപ്പെടുന്ന തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ പ്രകാരം, മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം പറഞ്ഞു. വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്നും വനത്തിനുള്ളിലെ ഗുഹയിലാണ് നിലവിൽ…

Read More

ബ്രേക്ക് ഡൗണായ ഓട്ടോ തള്ളി കൊടുത്തില്ല; യാത്രക്കാരനായ സുഹൃത്തിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു

വല്ലാർപാടം: ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് എൻജിൻ നിലച്ച ഓട്ടോറിക്ഷ തള്ളാൻ സഹായിക്കാത്ത ദേഷ്യത്തിൽ യാത്രക്കാരനായ സുഹൃത്തിനെ ഓട്ടോ ഡ്രൈവർ ചില്ല് ഗ്ലാസ് കൊണ്ട് തലക്കടിച്ചതായി പരാതി. പനമ്പുകാട് ഈരേത്തറ സഞ്ജിത്തിനാണ് (32) അടിയേറ്റത്. നെറ്റിയിൽ മുറിവേറ്റ ഇയാൾക്ക് നാലു തുന്നൽ ഇട്ടിട്ടുണ്ട്. സംഭവത്തിൽ സഞ്ജിത്ത് കൊടുത്ത പരാതിയിൽ വല്ലാർപാടം സ്വദേശി നിബിൻ പോൾ എന്നയാൾക്കെതിരെ മുളവുകാട് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More