വണ്ടി പോയെങ്കിൽ പോട്ടെ, ജീവൻ തിരിച്ച് കിട്ടിയല്ലോ: 2025-ലെ വേദന പങ്കുവച്ച് ആന്‍റണി വർഗീസ് പെപ്പെ

ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം… അങ്ങനെ വര്‍ഷത്തിന്‍റെ മുക്കാല്‍ ഭാഗവും ആശുപത്രികള്‍ക്കും വേദനകള്‍ക്കും ഇടയിലായിരുന്നു എന്ന ആന്‍റണി വർഗീസ് പെപ്പെ. അങ്ങനെ പോകുമ്പോള്‍ ആണ് 15 നവംബർ 2025, വാഗമണ്ണിൽ വച്ച് ഒരു ആക്‌സിഡന്‍റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ മൂന്നു പേരും രക്ഷപ്പെട്ടു.

എന്‍റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ടോട്ടല്‍ ലോസ് ആയി മാറി. പക്ഷേ, തകര്‍ന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവന്‍ കാത്തു. വണ്ടിയുടെ നമ്പര്‍ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. എന്‍റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേല്‍ പോട്ടെ… ജീവനോടെ ഉണ്ടല്ലോ, അതു മതി എന്ന് ആന്‍റണി വർഗീസ് പെപ്പെ പറഞ്ഞു.

Related posts

Leave a Comment