മൻസൂർ വധം; അറസ്റ്റിലായത് ബോംബ് കൊടുത്തയാൾ; വാളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു

തലശേരി: മുസ്‌ലിംലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ അറസ്റ്റിലായ പ്രശോഭാണ് ബോംബ് എത്തിച്ചു കൊടുത്തതെന്ന് പോലീസ്. സിപിഎം പ്രവർത്തകൻ തൃപ്രങ്ങോട്ടൂർ ആനകെട്ടിയ പറമ്പിൽ പ്രശോഭിനെയാണ് (36) ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ വാളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രശോഭിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൻസൂർ വധക്കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ നിന്നു കണ്ടെടുത്ത എട്ട് മൊബൈലുകളിലെ ഡാറ്റാ വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. കേസിലെ മുഖ്യ സൂത്രധാരകൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇയാൾ നടത്തിയിട്ടുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാവിന്‍റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ചത്…

Read More

പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചു; അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും സംഭവം കാസര്‍ഗോഡ്

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ച സംഭവത്തില്‍ ഉത്തരവാദിയായ അമ്മയെ ഒരുദിവസം തടവിനും 25000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുണ്ടംകുഴി വേളാഴി സ്വദേശിനിയായ യുവതിയെയാണ് കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്. കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 17നാണ് സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചുവന്ന വിദ്യാര്‍ഥിയെ അന്നത്തെ ബേഡകം സിഐ ടി. ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പരിശോധനയില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണ്ടെത്തി. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മയ്‌ക്കെതിരേയും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കുട്ടിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി പിരിയുന്നതുവരെയുള്ള സമയമാണ് യുവതിക്ക് തടവുശിക്ഷ നല്‍കിയത്.

Read More

ഇരുപത്തിയൊന്നുകാരിയായ ഭർത്തൃമതിയുടെ മരണം;  ഭർത്താവിന്‍റെയും വീട്ടുകാരുടെയും മറുപടി വിശ്വസിക്കാനായില്ല; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വേങ്ങാട് കുരിയോടെ മഞ്ജുഷാലയത്തിൽ മഞ്ജുനാഥിന്‍റെ ഭാര്യ സി.സുശീല (21) യാണ് ശനിയാഴ്ച മരിച്ചത്. മരിക്കുന്നതിന്‍റെ തലേ ദിവസവും അതിനുമുമ്പും പല തവണ സുശീലയെ ശാരീരികമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കാരണത്തിൽ ഭർത്താവ് മഞ്ജുനാഥിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. സുശീലയെ വിവാഹത്തിന് ശേഷം പല ദിവസങ്ങളിൽ പീഡിപ്പിക്കാറുണ്ടെന്നു കാണിച്ച് മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. മരണപ്പെടുന്നതിന്‍റെ തലേ ദിവസവും രാത്രി ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതായി പരിസരവാസികളും മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം ഇവരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു. ‌ അപസ്മാരമുണ്ടായെന്ന് പറഞ്ഞ് സുശീലയെ മഞ്ജുനാഥും ബന്ധുക്കളും ചേർന്ന് ഇവരുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരിക്കുകയും ചെയ്തുവെന്നാണ് ഇവർ പറഞ്ഞത്. സംശയം…

Read More

ഒന്നിച്ചു ജനിച്ചു; പഠനത്തിലും ഒന്നിച്ചു മുന്നേറ്റം! ഒന്നും നാലും റാങ്കുകൾ കരസ്ഥമാക്കി ഇരട്ടകൾ

വെമ്പുവ: ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും നാലാം റാങ്കും കരസ്ഥമാക്കി ഇരട്ട സഹോദരിമാർ. പയ്യാവൂർ വെമ്പുവയ്ക്ക് സമീപം മൈക്കുന്നിലെ നരിതൂക്കിൽ ജോണി – ഷൈനി ദമ്പതികളുടെ മക്കളായ ഡോണയും ഡെൽനയുമാണ് അപൂർവ നേട്ടത്തിനുടമകളായത്. കേരള ആരോഗ്യ സർവകലാശാലയുടെ മോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സർവീസിൽനിന്ന് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലാണ് ഡോണ ജോണി ഒന്നാം റാങ്കും ഡെൽന ജോണി നാലാം റാങ്കും നേടിയത്. പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് വിജയിച്ചശേഷം പൈസക്കരി ദേവമാതാ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം തുടർന്ന ഇരുവരും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുകയുണ്ടായി. അങ്കമാലി ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലായിരുന്നു ബിരുദപഠനം. മികച്ച ഗായകർകൂടിയായ രണ്ടുപേരും വെമ്പുവ മാർ സ്ലീവ പള്ളിയിലെ ക്വയർ ഗ്രൂപ്പിൽ സജീവമാണ് ഇപ്പോഴും. സംഗീതത്തിനുപുറമേ തയ്യലിലും…

Read More

എന്തു വിശേഷദിവസമായാലും ആഘോഷത്തിൽ പങ്കുചേരാതെ തോമസ് സ്കൂളിലെത്തും! വെറുതെയാണെന്ന് ധരിച്ചുവെങ്കിൽ തെറ്റി…

സിജോ ഡൊമിനിക് ആലക്കോട്: സ്കൂൾ അടച്ച മാർച്ച് പത്തു മുതൽ ഒരു ദിവസം പോലും ലീവെടുക്കാതെ അവധിദിവസങ്ങളിലടക്കം സ്കൂളിലെത്തി സമൂഹത്തിന് മാതൃകയാകുകയാണ് വായാട്ടുപറമ്പ് സെന്‍റ് ജോസഫ് യുപി സ്കൂളിലെ പ്യൂൺ വായാട്ടുപറമ്പ് സ്വദേശി തുമ്പതുരുത്തേൽ ടി.ജെ. തോമസ്. എന്തു വിശേഷദിവസമായാലും ആഘോഷത്തിൽ പങ്കുചേരാതെ തോമസ് സ്കൂളിലെത്തും. സ്കൂളിൽ വരുന്നത് വെറുതെയാണെന്ന് ധരിച്ചുവെങ്കിൽ തെറ്റി. സ്കൂൾ കോന്പൗണ്ടിലെ മനോഹരമായ പൂന്തോട്ടം മുഴുവൻ ആദ്യം നനയ്ക്കും. പിന്നീട് കളകൾ പറിച്ചു വൃത്തിയാകും. ശേഷം സ്കൂൾ മുറ്റത്തുതന്നെ അത്യാവശ്യം വേണ്ട പച്ചക്കറികൾ നട്ടുപിടിപ്പിക്കും. അതിന്‍റെ പരിപാലനവും മറ്റു കാര്യങ്ങളുമായി സ്കൂളിൽത്തന്നെയാണ് തോമസിന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും. ഉച്ചയ്ക്കു വീട്ടിലെത്തി ഊണിനുശേഷം വീണ്ടും സ്കൂളിലേക്ക്. വൈകുന്നേരംവരെ വീണ്ടും തന്‍റെ പ്രവർത്തനങ്ങളിൽ മുഴുകും. വൈകുന്നേരം വീണ്ടും ചെടികൾക്കും പച്ചക്കറികൾക്കും വെള്ളം നനച്ച് തന്‍റെ ജോലിയിൽ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് തോമസ്. സ്കൂളിന് പുതുതായി നിർമിച്ച…

Read More

തിക്കില്‍ ബാബു! കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ്; കുപ്രസിദ്ധനാക്കിയത് 20 വര്‍ഷത്തെ മോഷണപരമ്പര; ഒടുവില്‍…

പയ്യന്നൂര്‍: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്‍റെ പിടിയില്‍. ഭണ്ഡാര മോഷണങ്ങള്‍ പതിവാക്കിയ കോറോം കാനായിയിലെ തിക്കില്‍ ബാബു എന്ന സുരേഷ് ബാബു(47)വാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പ കെഎസ്ആര്‍ടിസി ബസ്‌സ്റ്റാൻഡിൽനിന്ന് പയ്യന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. കുഞ്ഞിമംഗലം എടാട്ട് കുടുംബക്ഷേത്രമായ കൂത്തൂര്‍ വീട് മടയില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം പൂട്ടുപൊളിച്ച് കവര്‍ച്ച ചെയ്തതായി കണ്ടെത്തിയിരുന്നു. 5,000 രൂപയോളം കളവുചെയ്തതായും ക്ഷേത്രം ഭാരവാഹി എടാട്ടെ കൂത്തൂര്‍ വീട്ടില്‍ സുരേഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ ഡിവൈഎസ്പി എം. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ഇയാളെ പിടികൂടാനായത്. പരിയാരം, കോരന്‍പീടിക, ചുമടുതാങ്ങി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും കാവുംചാല്‍ ക്രിസ്തീയ ദേവാലയങ്ങളിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. പ്രമോദ്, എസ്‌ഐമാരായ കെ.ടി.ബിജിത്ത്, അഭിലാഷ്, എഎസ്‌ഐ…

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച! മോഷ്ടാവ് കണ്ണൂർ ജില്ല വിട്ടതായി നിഗമനം; ദൃശ്യം ജയിലിലെ സിസിടിവി കാമറയിൽ; അന്വേഷണം ഊർജിതം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്‍റെ ഓഫീസിൽനിന്ന് രണ്ടു ലക്ഷം രുപ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉത്തരമേഖല ഡിഐജിയുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർ, ടൗൺ എസ്ഐ വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. മൂന്നുദിവസം മുന്പ് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾക്കൊപ്പം സഹായിയും ഉണ്ടായിരിക്കാമെന്നാണ് നിഗമനം. സർക്കാർ ഓഫീസുകളിൽ മാത്രം കയറി മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി. ജയിലിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്‍റേതെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾക്കായി ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിൽ പോലീസ് പരി‍ശോധന നടത്തി. മോഷ്ടാവ് കണ്ണൂർ ജില്ല വിട്ടു പോയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ജയിലിലെ മതിൽ ചാടി കടന്ന മോഷ്ടാവ് പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്‍റെ…

Read More

മാറ്റാൻ കഴിയാത്ത വികസന മാതൃക..! ഡ്രെയ്നേജിന് നടുവിൽ വൈദ്യുത തൂൺ; കെഎസ്ഇബിക്കും പിഡബ്ല്യുഡിക്കും അനക്കമില്ല

ഇരിട്ടി: ഇരിട്ടി – എടക്കാനം റോഡിൽ നേരമ്പോക്കിൽ അഗ്നിരക്ഷാ നിലയത്തിനു മുന്നിലെ ഡ്രെയ്നേജ് നിർമാണത്തിന് തടസമായി നിൽക്കുന്ന കൂറ്റൻ വൈദ്യുത തൂൺ മാറ്റാൻ വൈദ്യതി ബോർഡും പൊതുമരാമത്ത് വകുപ്പും തയാറാകാത്തതിനാൽ തൂൺ നിലനിർത്തി കരാറുകാർ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. റോഡിനോട് ചേർന്ന് താഴ്ന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് ശക്തമായ മഴപെയ്താൽ വെള്ളം കയറുക പതിവാണ്. റോഡിനേക്കാൾ താഴ്ന്ന് കിടക്കുന്ന കെട്ടിടത്തിന്‍റെ മുറ്റം മുഴുവൻ ചെളിക്കുളമാകുമായിരുന്നു. പരിമിതമായ സൗകര്യത്തിലാണ് രണ്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടയുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഓഫീസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഏറെനാളത്തെ മുറവിളിക്കൊടുവിൽ മഴവെള്ളം ഒഴുകി പോകുന്നതിനും അഗ്നിരക്ഷാ നിലയത്തിന്‍റെ സുരക്ഷയ്ക്കുമായി ഡ്രെയ്നേജ് നിർമാണത്തിന് അനുമതിയായത്. 25 മീറ്ററോളം നിളത്തിലും ഒന്നര മീറ്റർ ആഴത്തിലുമുള്ള ഡ്രെയ്നേജ് പ്രവൃത്തി മുക്കാൽ ഭാഗത്തോളം പൂർത്തിയായി…

Read More

കോവിഡ് പരിശോധനയ്ക്കു വിധേയരായവർ ഫലം ലഭിക്കുന്നതിന് മുമ്പ്‌ പുറത്തിറങ്ങി നടക്കുന്നത് ശിക്ഷാർഹം! അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു

കാസർഗോഡ്: കോവിഡ് പരിശോധനക്ക് വിധേയമായവർ പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് ക്വാറന്‍റൈൻ പാലിക്കാതെ ഇറങ്ങി നടക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇത്തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സമ്പർക്കംമൂലമോ ഡോക്ടറുടെ നിർദേശാനുസരണമോ ടെസ്റ്റ് ചെയ്തവർ ഫലം ലഭിക്കുന്നതുവരെ ക്വാറന്‍റൈൻ പാലിക്കേണ്ടതാണ്. കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറന്‍റൈനിൽ കഴിയുകയും/ചികിത്സ തേടുകയും ചെയ്ത് 10 ദിവസത്തിന് ശേഷം ആന്‍റിജൻ ടെസ്റ്റ് നടത്തണം. ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ആയാലും വീണ്ടും ഏഴു ദിവസം ക്വാറന്‍റൈനിൽ കഴിഞ്ഞതിനുശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാൻ പാടുള്ളൂ. കോവിഡ് പ്രതിരോധത്തിന് ആയുർവേദവും ജില്ലയിൽ ആയുഷ് വകുപ്പ് (ആയുർവേദം) മുഖാന്തരം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനം. കോവിഡ് പ്രതിരോധം,…

Read More

തന്‍റെ പേരില്‍ ദുബായിൽ വ്യാജ പണപ്പിരിവ് നടക്കുന്നതായി ബാലകൃഷ്ണന്‍ പെരിയ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പെരിയ: തന്‍റെയും പാര്‍ട്ടിയുടെയും പേരില്‍ പണപ്പിരിവ് നടത്താന്‍ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ എന്ന പേരില്‍ ചിലര്‍ ദുബായില്‍ എത്തിയതായി അറിഞ്ഞിട്ടുണ്ടെന്നും അത്തരം ആളുകളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ. ഉദുമയില്‍ ബാലകൃഷ്ണന് ജയസാധ്യതയുള്ളതായ സൂചനകളുടെ അടിസ്ഥാനത്തില്‍ എംഎല്‍എ എന്ന നിലയിലുള്ള സഹായങ്ങള്‍ മുന്‍കൂട്ടി വാഗ്ദാനം ചെയ്ത് ചിലര്‍ പണപ്പിരിവ് നടത്തുന്നതായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബാലകൃഷ്ണന്‍റെ പ്രതികരണം. ഇതേസമയത്തുതന്നെ ദുബായില്‍ എത്തിയിട്ടുള്ള ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിലിന് എതിരായ ഒളിയമ്പായും ബാലകൃഷ്ണന്‍റെ പ്രതികരണം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. നേരത്തേ ഉദുമ സീറ്റിനായി രംഗത്തുണ്ടായിരുന്ന ഹക്കീം കുന്നില്‍ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കിലും അണിയറയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് സൂചന. ഉദുമയില്‍ ബാലകൃഷ്ണന് ജയസാധ്യതയില്ലെന്ന തരത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഡിസിസി പ്രസിഡന്‍റ് കെപിസിസിക്ക്…

Read More