പയ്യന്നൂരിന് കൗതുകം; ആരാധ്യനായ സ്ഥാനാര്‍ഥിക്കു വേണ്ടി ഓട്ടോയെ പ്രചാരണോപാധിയാക്കി പാറന്തിട്ട അനീഷ്

പയ്യന്നൂര്‍: ജീവിതോപാധിയായ ഓട്ടോറിക്ഷയെ ആരാധ്യനായ സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണോപാധിയാക്കി ഓട്ടോ ഡ്രൈവര്‍. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ താമസക്കാരനുമായ പാറന്തിട്ട അനീഷ് (45) ആണ് തന്‍റെ ഗുരുനാഥന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനു വേണ്ടി തന്‍റെ ഓട്ടോയെ പ്രചാരണോപാധിയാക്കിയത്. അനീഷിന്‍റെ താല്‍പര്യപ്രകാരം പയ്യന്നൂരിലെ പരസ്യ എജന്‍സിയായ റെഡ് രൂപകല്‍പ്പന ചെയ്ത പരസ്യമാണ് ഓട്ടോയിലുള്ളത്. സുബ്രഷ്മണ്യ ഷേണായി, കണ്ണന്‍ നായര്‍, ടി. ഗോവിന്ദന്‍ എന്നീ നേതാക്കളുടെ ചിത്രങ്ങളുള്‍പ്പെടെയാണ് സ്വന്തം ചെലവില്‍ ഓട്ടോയിൽ സ്ഥാപിച്ചത്. ഓട്ടോ തൊഴിലാളി യൂണിയന്‍റെ (സിഐടിയു) നേതൃത്വത്തില്‍ അന്പതോളം ഓട്ടോകളും ഇത്തരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണവുമായി സര്‍വീസ് നടത്തുന്നുണ്ട്. 1987-88 കാലഘട്ടത്തില്‍ ആംപിയർ ട്യൂഷന്‍ സെന്‍ററില്‍ തന്‍റെ ഗുരുനാഥനായിരുന്നു മധുസൂദനനെന്നും ഇദ്ദേഹത്തിന്‍റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും അനീഷ് പറഞ്ഞു. പത്തു വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം പയ്യന്നൂരില്‍ ഓട്ടോയോടിച്ച് ജീവിക്കുന്ന…

Read More

നഗ്നതാ പ്രദര്‍ശനത്തിലൂടെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പെരിങ്ങോം: പതിമൂന്നു വയസുള്ള വിദ്യാര്‍ഥികളെ നഗ്നതാ പ്രദര്‍ശനത്തിലൂടെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഓലയമ്പാടി പെരുവാമ്പയിലെ മുഹമ്മദ് റാഫിയെ(44)യാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 18-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. റോഡിലൂടെ പോകുകയായിരുന്ന രണ്ടുകുട്ടികളെയാണ് ഇയാള്‍ കാറില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. ബഹളം വച്ച് കാറില്‍നിന്നും ഇറങ്ങിയോടിയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെയും ചൈല്‍ഡ് ലൈനിനേയും സമീപിക്കുകയായിരുന്നു. കുട്ടികളില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

Read More

പടക്കത്തിന്‍റെ മറവിൽ സ്ഫോടക വസ്തുക്കളും? അനധികൃതമായി കടത്തിയ ഒരു ലോഡ് പടക്കം പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

തലശേരി: കണ്ണൂർ ജില്ലയും മാഹി മേഖലയിലും പിടിമുറുക്കി പടക്ക മാഫിയ.അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങൾ വില വരുന്ന ഒരു ലോഡ് പടക്കം ചൊക്ലി സിഐ കെ.സി. സുഭാഷ് ബാബു, എസ്ഐ വി.വി. അജീഷ്, എഎസ്ഐ മാരായ വിൽസൺ ഫെർണാണ്ടസ്, റാം മോഹൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, രാഗേഷ്, സിപിഒ സരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതു നഗർ ജില്ലയിലെ സാത്തൂർ നെഹ്രു സ്ട്രീറ്റിലെ വാസുദേവൻ (58) തൂത്തുകുടി കടമ്പൂർ, പെരുമാൾ കോവിൽ സ്ട്രീറ്റിൽ ഹൃദധാലമണി (39) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ പടക്കവും ലോറിയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തലശേരി കൊടുവള്ളി, മാഹി, പള്ളൂർ, പൂക്കോം, ചമ്പാട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ അനധികൃതമായി പത്ത്…

Read More

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ മാതൃകയായി പയ്യന്നൂര്‍; പിന്നിൽ പ്രവർത്തിക്കുന്നത് താലൂക്ക് ആശുപത്രിജീവനക്കാർ

  പയ്യന്നൂര്‍: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പയ്യന്നൂര്‍ മാതൃകയാകുന്നു. ജില്ലാ ആരോഗ്യകേന്ദ്രത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് വിതരണമെങ്കിലും ഷെഡ്യൂളുകള്‍ക്കുമപ്പുറം പരമാവധിയാളുകള്‍ക്ക് വാക്‌സിന്‍ വിതരണം നല്‍കിയാണ് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രം മാതൃകയാകുന്നത്. താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ജീവനക്കാരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.വാക്‌സിന്‍ വിതരണം എത്രപേര്‍ക്ക് നല്‍കണമെന്നതുള്‍പ്പെടെയുള്ള ഷെഡ്യൂളുകള്‍ തലേദിവസമാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്നത്. ഇതിന്‍റെ പരിമിതികളുണ്ടെങ്കിലും 200 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ഷെഡ്യൂള്‍ ലഭിച്ചാല്‍ പരമാവധിയാളുകള്‍ക്ക് ഇവിടെനിന്നും വാക്‌സിന്‍ നല്‍കിവരികയാണ്. ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലെ വിപുലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധമാണ് ഇവിടുത്തെ ക്രമീകരണങ്ങള്‍. ആദ്യം വാക്‌സിന്‍ നല്‍കിയിരുന്നവര്‍ക്കുള്ള കോവാക്‌സിന്‍റെ രണ്ടാമത്തെ ഡോസും മറ്റുള്ളവര്‍ക്ക് കോവിഷീല്‍ഡുമാണ് നല്‍കുന്നത്. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന് പുറമെ മുത്തത്തി ആരോഗ്യകേന്ദ്രത്തിലും വാക്‌സിന്‍ വിതരണം ആരംഭിച്ചത് കോറോം പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിട്ടുണ്ട്. അറുപത് വയസ് കഴിഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,…

Read More

ആശുപത്രിയിലെത്തിച്ചെങ്കിലും..! പ്രസവശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്‌ടർ മരിച്ചു

ചെറുവത്തൂർ: പ്രസവശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ വനിതാഡോക്‌ടർ മരിച്ചു. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്‍റെയും സുസ്മിതയുടെയും മകൾ ഡോ.ആതിര (26)യാണു മരിച്ചത്. ഒരാഴ്ച മുന്പാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞദിവസമാണു വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി വൈകി ശ്വാസതടസത്തെ ത്തുടർന്ന് കുഴഞ്ഞുവീണ യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭർത്താവ്: ഡോ. അർജുൻ.

Read More

തലശേരിയിൽ വ്യാജ വനിതാ ഡോക്ടർ ചികിത്സിച്ച വളപട്ടണം സ്വദേശി മരിച്ചു; മരുന്നായി നല്കിയത് വെള്ളപൊടിയും വെളിച്ചെണ്ണ പോലുള്ള ദ്രാവകവും; ബാലകൃഷ്ണന്‍റെ ഭാര്യ പറയുന്നത് ഇങ്ങനെ…

തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടത്തിയ വ്യാജ ചികിത്സയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. പുതിയതെരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കണ്ണൂർ ചിറക്കൽ മൂപ്പൻപാറ കക്കറയിൽ വീട്ടിൽ ബാലകൃഷ്ണ (52) നാണ് 2020 സെപ്റ്റംബറിൽ മരണമടഞ്ഞത്. പ്രമേഹത്തിന് വ്യാജ ഡോക്ടർ ചികിത്സിച്ചതിനെ തുടർന്നാണ് മരണമടഞ്ഞത്. ബാലകൃഷണന്‍റെ ഭാര്യ നിഷയുടെ പരാതി പ്രകാരം തിരുവനന്തപുരം നെടുമങ്ങാട് പെരിങ്ങമല വില്ലേജിൽ ഡിസന്‍റ് മുക്ക് ജംഗ്ഷന് സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോൾക്കെതിരെ തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ ചികിത്സ നടത്തി വന്ന ഇവരെ നെടുമങ്ങാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ മാറാ രോഗത്തിന് ചികിത്സ എന്ന പ്രചരണം കണ്ടാണ് ബാലകൃഷണൻ തലശേരി കീർത്തി ആശുപത്രിയിൽ 2020 ഏപ്രിലിൽ…

Read More

മാസ്ക് തട്ടിപ്പ്: പ്രതിക്ക് പത്തോളം അക്കൗണ്ടുകള്‍; ഇരിട്ടിയില്‍ മറ്റൊരു ഭാര്യ; തെളിവെടുപ്പില്‍ ലഭിച്ചത് ഞെട്ടിക്കുന്ന  വിവരങ്ങൾ

പയ്യന്നൂര്‍: മാസ്ക് കച്ചവടമുറപ്പിച്ച് 4.5 ലക്ഷത്തിന്‍റെ വഞ്ചന നടത്തിയ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാളുടെ പേരില്‍ പത്തോളം അക്കൗണ്ടുകള്‍ കണ്ടെത്തിയ പോലീസ് ഇരിട്ടിയില്‍ മറ്റൊരു ഭാര്യ കൂടിയുള്ളതായും കണ്ടെത്തി. ഇയാളുടെ തട്ടിപ്പുകള്‍ക്കിരയായിട്ടുള്ളവര്‍ പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടുമെന്നും പോലീസ്. വ്യാപാരിയായ പിലാത്തറയിലെ സജീവന്‍റെ പരാതിയില്‍ കവ്വായിയിലെ എ.ടി.മുഹമ്മദ് നൗഷാദിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പരാതിക്കാരന്‍റെ വീടിനടുത്ത് താമസമാക്കി സൗഹൃദം സ്ഥാപിച്ച് കുറഞ്ഞ തുകയ്ക്ക് മാസ്‌ക് നലകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷംരൂപ പ്രതി കൈപ്പറ്റി വഞ്ചിച്ചുവെന്നായിരുന്നു പരാതി. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാന്‍, ഡല്‍ഹി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കേരളത്തിലെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാസര്‍ഗോഡ് നിന്നും പോലീസ് പോലീസ് പിടികൂടിയത്. ഈ സംഭവത്തില്‍ റിമാൻഡിലായ പ്രതിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍…

Read More

കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല; കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്ന് പിണറായി പറഞ്ഞു. എൽഡിഎഫ് മാനന്തവാടി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ ഭീഷണി മറ്റിടങ്ങളിൽ ഏൽക്കുമായിരിക്കും. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്‍റെ വികസനത്തിനെതിരായി യുഡിഎഫും ബിജെപിയും യോജിപ്പിലെത്തിയെന്നും പിണറായി ആരോപിച്ചു.

Read More

പിതാവിനേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി! വൈദേഹിയുടെ പിറന്നാൾ തിങ്കളാഴ്ചയായിരുന്നു…

ചെറുവത്തൂർ(കാസർഗോഡ്): പിതാവിനേയും രണ്ട് മക്കളേയും വീടിനകത്തും പുറത്തുമായി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ കാടങ്കോട് സ്റ്റാന്‍റിൽ ഓട്ടോ ഡ്രൈവറായ പിലിക്കോട് മടിവയലിലെ കിഴക്കേരരാട്ടുമ്മൽ രൂകേഷ്(37), മക്കളായ പിലിക്കോട് ഗവ. യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിവൈദേഹി(10), ഒന്നാം ക്ലാസിൽ പഠിക്കുന്ന ശിവനന്ദ്(ആറ്)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രൂകേഷ് വീടിന്‍റെ തെക്ക് ഭാഗത്ത് കോൺക്രീറ്റിൽ കയറിൽ തൂങ്ങി മരിച്ച നിലയിലും മക്കൾ രണ്ട് പേരും വീടിന്‍റെ ഹാളിലും മരിച്ച നിലയിലുമാണ് കണ്ടത്. വൈദേഹിയുടെ പിറന്നാൾ തിങ്കളാഴ്ചയായിരുന്നു. ഇതിന് മുന്നോടിയായി ഭാര്യ സബിയയുടെ പെരിയയിലുള്ള വീട്ടിൽ നിന്നും മക്കളെ പിലിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു. ഇവർ പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം മക്കളുമായി വന്നതായി ബന്ധുക്കൾ പറഞ്ഞു. മടിവയലിലെ കെ.ആർ.പുരുഷോത്തമന്‍റേയും കെ.വി.നാരായണിയുടേയും മകനാണ് മരിച്ച രൂകേഷ്. സഹോദരങ്ങൾ: ശ്രീജ, ഷിബു, ഷീബ, നിഷ, ഷിജു, ഉമേഷ്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി.…

Read More

വോട്ട് മതിയോ ? തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാൻ തയാറെടുത്ത്‌ അമ്പത്‌ കർഷകകുടുംബങ്ങൾ

കൊട്ടിയൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാൻ തയാറെടുക്കുകയാണ് പാലുകാച്ചിമലയിലെയും പരിസരത്തെയും അന്പത് കർഷകകുടുംബങ്ങൾ. തങ്ങളുടെ ജീവിതോപാദിയായ കശുമാവുകൾ നശിച്ചുപോയിട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ പോലും രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം തയാറായില്ല. കൊട്ടിയൂർ പഞ്ചായത്തിൽ പൊയ്യമല, പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല എന്നിങ്ങനെ ഒന്നുമുതൽ നാലുവരെ വാർഡുകളിലായി പരന്നുകിടന്നിരുന്ന അന്പതിലേറെ കർഷകരുടെ 300 ഏക്കറോളം കശുമാവിൻതോട്ടങ്ങളാണ് 2018, 2019 വർഷങ്ങളിലെ മഴയിലും തുടർന്നുണ്ടായ കൊടുംചൂടിലും നശിച്ചത്. 2018 ൽ കശുമാവുകൾ ഉണങ്ങിനശിക്കാൻ തുടങ്ങിയതോടെ കർഷകർ കൃഷിവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും തടയാനുള്ള നടപടികൾ ഉണ്ടായില്ല. പിന്നീട് 2019ലെ അതിവർഷത്തോടെ കശുമാവുകൾ പൂർണമായും നശിച്ചു. പല ജനപ്രതിനിധികളെയും കണ്ട് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്ന് അപേക്ഷിച്ചിട്ടും ഒരു സഹായവും ചെയ്തില്ല. കൂടുതൽ തോട്ടമുണ്ടായിരുന്ന 33 കർഷകർ ചേർന്ന് കൊട്ടിയൂർ കൃഷിഭവനിൽ നിവേദനം നൽകിയിരുന്നു. എന്നാൽ അപേക്ഷ സ്വീകരിക്കാൻ പോലും ഓഫീസർ തയാറായില്ലെന്ന്…

Read More