പെരിങ്ങോത്ത് നാടന്‍ തോക്കുകള്‍ പിടികൂടിയ സംഭവം: പ്രതികള്‍ ഒളിവില്‍; വലവിരിച്ച് പോലീസ് കാത്തിരിക്കുന്നു

പയ്യന്നൂര്‍: പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുനാടന്‍ തോക്കുകളും ഒരു തിരയും പിടികൂടിയ സംഭവത്തിലെ പ്രതികള്‍ ഒളിവില്‍.ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചന. കഴിഞ്ഞ 22-ന് വൈകുന്നേരം അഞ്ചോടെയായിരുന്നു പോലീസിന്‍റെ പരിശോധനയ്ക്കിടയില്‍ നാടന്‍തോക്കുകള്‍ പിടികൂടിയത്.പെരിങ്ങോം കൊരങ്ങാട് വാടക വീട്ടില്‍ താമസിക്കുന്ന പുതിയപുരയില്‍ ജോമി ജോയിയുടെ വീട്ടിലെ കിടപ്പുമുറിയില്‍നിന്നും എരമം ഒയോളത്തെ മൂപ്പന്‍റെവീട്ടില്‍ പ്രശാന്തന്‍റെ വീടിന് സമീപത്തെ തൊഴുത്തില്‍ നിന്നുമായാണ് നാടന്‍ തോക്കുകള്‍ പോലീസ് കണ്ടെത്തിയത്. തോക്കുകള്‍ പിടികൂടിയ വിവരമറിഞ്ഞതോടെ മുങ്ങിയ പ്രതികളെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.പോലീസിന്‍റെ നടപടികള്‍ ശക്തമായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതെന്നാണ് വിവരം.

Read More

പള്‍സ് പോളിയോ നല്‍കൂ, സ്വര്‍ണനാണയം നേടൂ..! കുമ്പള പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം

കുന്പള: കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്‍കാന്‍ 31ന് കുമ്പള പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയവും നേടാം. പോളിയോ ബോധവത്കരണത്തിന്‍റെ ഭാഗമായി കുമ്പള സിഎച്ച്സിയാണ് വേറിട്ട പദ്ധതി തയാറാക്കിയത്. കുമ്പളയിലെ അക്യൂര്‍ ഡയഗ്‌നോസ്റ്റിക് ലാബാണ് സ്വര്‍ണ നാണയം നല്‍കുന്നത്.പഞ്ചായത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 4,511 കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതിന് പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 40 ബൂത്തുകളും രണ്ട് മൊബൈല്‍ ബൂത്തുകളും തയാറാക്കിയിട്ടുണ്ട്. തൊട്ടടുത്ത പോളിയോ ബൂത്തുകളില്‍ നിന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ തുള്ളിമരുന്ന് നല്‍കാം.ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മറ്റു വളണ്ടിയര്‍മാര്‍ മുഖേന സ്വര്‍ണ നാണയ കൂപ്പണ്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. പൂരിപ്പിച്ച ലക്കി കൂപ്പണ്‍ വാക്‌സിന്‍ നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണം. ഫെബ്രുവരി നാലിന് നറുക്കെടുപ്പ് നടത്തി സ്വര്‍ണ നാണയം നല്‍കും.കൂപ്പണ്‍ വിതരണോദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍…

Read More

സ്ക്വാഡ് ഇറങ്ങി, അനർഹ കാർഡ് ഉടമകൾ ജാഗ്രതൈ…! കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും; പൊതുജനങ്ങൾക്ക് വിവരം നൽകാം

എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: വ്യാജ സത്യവാങ് നൽകി മുൻഗണാ വിഭാഗത്തിൽപ്പെട്ട കാർഡുകൾ കൈവശം വച്ചവർ ജാഗ്രതൈ! നിങ്ങളുടെ പിന്നാലെ സപ്ലൈ ഓഫീസ് സ്ക്വാഡുണ്ട്. അനധികൃത കാർഡ് ഉടമകളെ കണ്ടെത്താൻ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. താലൂക്ക് പരിധിയിൽ ഇതുവരെ നടന്ന പരിശോധനയിൽ 500 ഓളം എഎവൈ, മുൻഗണണ, പൊതുവിഭാഗം (സബ്സിഡി) റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയിനത്തിൽ 5,55000 രൂപ ഈടാക്കി. പിടിക്കപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. സ്ക്വാഡുകൾ വീട്ടുകൾ കയറിയാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാൽ കാർഡുടമകൾ വാങ്ങിയ ഭക്ഷ്യധാന്യങ്ങൾക്ക് വിലയീടാക്കും. ഒരു കിലോ അരിക്ക് 40.20 രൂപയും ഗോതമ്പിന് 29.20 രൂപയുമാണ് ഈടാക്കുന്നത്. കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും തളിപ്പറമ്പ്…

Read More

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും..! വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ എട്ടുവയസുകാരി പാമ്പു കടിയേറ്റു മരിച്ചു

മട്ടന്നൂർ: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു സ്കൂൾ വിദ്യാർഥിനി മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പിന്‍റെ കടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു. ആസിഫിന്‍റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്.

Read More

ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു മൂര്‍ഖന്‍ തലപൊക്കി! പാമ്പിനെ ഓടിക്കാൻ സ്കൂട്ടറിന്‍റെ മുൻഭാഗം വെട്ടിപ്പൊളിച്ചു

ഉരുവച്ചാൽ: ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു വിഷപാമ്പ് തലപൊക്കി. പരിഭ്രാന്തനായ യുവാവ് ബൈക്ക് നിർത്തി ഇറങ്ങിയോടി ഇന്നലെ വൈകുന്നേരം ഉരുവച്ചാലിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഉരുവച്ചാലിലെ സൗഭാഗ്യ ബൈക്കറിയിലെ ജീവനക്കാരൻ നിഹാലും കൂടെ യാത്ര ചെയ്ത പഴശിയിലെ ശഹീറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓടികൊണ്ടിരുന്ന സ്കൂട്ടറിന്‍റെ മുൻഭാഗത്തെ ലൈറ്റ് ബോക്സിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പ് തലപൊക്കിയത്. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ റോഡിൽ നിർത്തി ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പ് കയറി കൂടിയ സ്കൂട്ടറിന്‍റെ മുൻ ഭാഗം വെട്ടിപൊളിച്ച് പാമ്പിനെ പുറത്തേക്ക് വിടുകയായിരുന്നു.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ജീവനുള്ള വിഷ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിനൊപ്പം തള്ളി

മട്ടന്നൂർ: ജീവനുള്ള വിഷ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിനൊപ്പം തള്ളി. മട്ടന്നൂർ മാർക്കറ്റ് പരിസരത്ത് നിന്നെടുത്ത മാലിന്യത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ നഗരസഭ ശുചീകരണ തൊഴിലാളികൾ മാലിന്യം എടുക്കാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ ജീവനോടെ പാമ്പിനെ കണ്ടത്. മാസങ്ങൾക്ക് മുമ്പ് ഇതുപോലെ മട്ടന്നൂരിൽ സംഭവമുണ്ടായിരുന്നു. വിഷപാമ്പിനെ ചാക്കിലാക്കി കോളജ് റോഡിലെ മാലിന്യത്തിൽ തള്ളുകയായിരുന്നു.

Read More

യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ..! അഴിക്കോട്ടെ ‘കുളിസീൻ’ കാമറമാനെ പിടികൂടി; നസീറിന്റെ തന്ത്രം ഇങ്ങനെ…

അഴീക്കോട്: യുവതിയുടെ കുളിസീൻ മൊബൈൽ കാമറയിൽ പകർത്തിയ വിരുതനെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. അഴീക്കോട്ടെ നസീറിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. യുവതി കുളിക്കാൻ ഇറങ്ങുന്ന സമയംവരെ വീടിനടുത്ത് പതുങ്ങിയിരുന്ന് നിരീക്ഷിച്ചശേഷം കുളിമുറിയുടെ അടുത്തെത്തുകയായിരുന്നു. യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ യുവാവ് പതുക്കെ കുളിമുറിയുടെ പുറകിലെ ജനലിനരുകിൽ എത്തും. തുടർന്ന് ജനലിലൂടെ കുളിസീൻ മൊബൈലിൽ പകർത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം കുളിസീൻ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവാവിനെ കണ്ട് ബഹളംവച്ച യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് വിരുതനെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റുചെയ്തു. ഇതിനു മുന്പും പലതവണ യുവതിയുടെ കുളി മൊബൈലിൽ പകർത്തിയതായി ചോദ്യംചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു. നിരവധി അശ്ലീല വീഡിയോകളും മറ്റും…

Read More

തൃച്ചംബരത്തെ കവർച്ച! നിന്നെ പിടിക്കും കള്ളാ…

തളിപ്പറമ്പ്: തൃച്ചംബരത്തെ കവർച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇന്നലെ പുലർച്ചെയാണ് തൃച്ചംബരത്തെ പെട്രോള്‍ പമ്പിലും സമീപത്തുള്ള ചിപ്‌സ് കടയിലും തട്ടുകടയിലും കവര്‍ച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് പോ‌ലീസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃച്ചംബരം എം.എന്‍. രാജീവന്‍റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന്‍റെ ഗ്ലാസ് ഇഷ്ടിക കൊണ്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പമ്പിന് സമീപത്തുള്ള തലോറ സ്വദേശി ശ്രീജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഷീബാസ് ചിപ്‌സ് കടയിലും കവര്‍ച്ച ശ്രമം നടന്നു. കടയുടെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്ത് സാധനങ്ങളും ഷെല്‍ഫും വലിച്ചിട്ട നിലയിലാണ്. സിസിടിവിയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. പെട്രോള്‍ പമ്പിനടുത്തുള്ള തട്ടുകടയിലാണ് മറ്റൊരു കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 1500…

Read More

സ്വൽപ്പം വിചിത്രം ! താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ

കണ്ണൂർ: താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിലാണ് ഈ വിചിത്രമായ കാഴ്ച. ഓടകൾ സുരക്ഷിതമായി മൂടക്കത്തക്കവിധത്തിലാണ് റോഡ് നിരപ്പിൽ സ്ലാബുകൾ പാകാറുള്ളത്. എന്നാൽ, ഇവിടെ വ്യത്യസ്തമായ രീതിയിൽ ഓടകൾക്കു മുകളിലായി കോൺക്രീറ്റ് സ്ലാബുകൾ തലങ്ങും വിലങ്ങുമായി റോഡിനരികിലെ മതിലിനോട് ചാരിവച്ച നിലയിലാണ്. കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലേക്കുള്ള തിരക്കുപിടിച്ച റോഡിലാണ് അപകടക്കെണി. റോഡ് നിരപ്പിൽ സ്ലാബുകൾ പാകാത്തതു കാരണം നടപ്പാത ഇല്ലാത്ത അവസ്ഥയാണ്. ഇതു കാരണം ഇതുവഴി പോകുന്ന കാൽനടയാത്രികർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ട്. ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു. ബസ്‌സ്റ്റാൻഡിലേക്ക് ചീറിപാഞ്ഞു വരുന്ന ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴിയുള്ള കാൽനടക്കാർക്ക് ഭീഷണിയാണ്. ഓടകൾ തുറന്നിട്ടിരിക്കുന്നത് കാരണം മാലിന്യങ്ങളും കൊണ്ട് തള്ളുകയാണ്. ഇതുകാരണം പ്രദേശത്ത് തെരുവ് നായ ശല്ല്യവും കൂടിയതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു.

Read More

ജീവനക്കാരില്ലാതെ തളിപ്പറമ്പ് വില്ലേജ് ഓഫീസ് ; സാമ്പത്തിക വർഷം എല്ലാ ജോലികളും എങ്ങനെ തീർക്കുമെന്ന ആശങ്കയിൽ  മൂന്ന് ജീവനക്കാർ

തളിപ്പറമ്പ്: ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന തളിപ്പറന്പ് വില്ലേജ് ഓഫീസിന്‍റെ പ്രവർത്തനം താളം തെറ്റി. ആകെയുള്ള എട്ട് ജീവനക്കാരില്‍ രണ്ടുപേര്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കും രണ്ടുപേര്‍ റവന്യു റിക്കവറി ഡ്യൂട്ടിക്കും പോയതോടെയാണ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞത്. ശേഷിക്കുന്ന നാലുപേരില്‍ ഒരാള്‍ പ്രൊമോഷനായി പോയതും ജീവനക്കാരുടെ കുറവിനു കാരണമായി. പ്രൊമോഷനായി പോയ ഉദ്യോഗസ്ഥന്‍റെ സ്ഥാനത്തേക്ക് രണ്ട് മാസം മുമ്പേ തന്നെ പുതിയ ആളെ നിയമിക്കാനുള്ള ഉത്തരവായിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. മൂന്ന് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി പോയ രണ്ടു ജീവനക്കാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലാണ് റവന്യൂ റിക്കവറിക്കായി വില്ലേജ് ഓഫീസ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. ഈ മാസങ്ങളിലാണ് വില്ലേജ് ഓഫീസില്‍ നല്ല തിരക്കും…

Read More