പരിമിതികളെ പാടിത്തോല്പിച്ച ആദിത്യന് തണലായി എംപിയുടെ കാരുണ്യഹസ്തം

കൊല്ലം: ഓസ്റ്റിയോജനിസിസ് ഇമ്പർഫെക്ട് എന്ന അപൂർവ രോഗാവസ്ഥയെ തന്‍റെ അസാധാരണ പ്രതിഭ കൊണ്ട് അതിജീവിച്ച് രാജ്യത്തിന്‍റെ അഭിമാനമായി മാറിയ ബാലപ്രതിഭ ആദിത്യ സുരേഷിന് ഇനി സ്വപ്നങ്ങളിലേക്ക് വേഗത്തിൽ സഞ്ചരിക്കാം. ആദിത്യയുടെ ഏറെനാളത്തെ ആഗ്രഹമായിരുന്ന അത്യാധുനിക ഇലക്ട്രോണിക് വീൽചെയർ പി.വി. അബ്ദുൾവഹാബ് എംപി സഫലമാക്കി.പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ബഹുമതികൾ സ്വന്തമാക്കിയ ആദിത്യനെ രാഷ്ട്രപതിയുടെ അവാർഡ് ദാന ചടങ്ങിലാണ് പി.വി. അബ്ദുൽ വഹാബ് എംപി പരിചയപ്പെടുന്നത്. തന്‍റെ ആഗ്രഹം എന്താണെന്ന് എംപി ചോദിച്ചപ്പോൾ ഭാരം കുറഞ്ഞ ഒരു ഇലക്ട്രോണിക് വീൽചെയർ വേണമെന്ന ആവശ്യം ആദിത്യൻ മുന്നോട്ടുവയ്ക്കുകയായിരുന്നു. തുടർന്ന് എംപി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം അനുവദിക്കുകയും സാമൂഹ്യക്ഷേമ വകുപ്പ് വഴി വീൽചെയർ ലഭ്യമാക്കുകയുമായിരുന്നു. എഡി എം.ജി.നിർമൽ കുമാർ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് നൗഷാദ് യൂനുസ്, ജില്ലാ ജനറൽ…

Read More

തിരുനല്‍വേലി-മംഗലാപുരം എക്സ്പ്രസ്; കേരളം വഴി ഒരു ദീര്‍ഘദൂര ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ

പരവൂര്‍: കേരളം വഴി പുതുതായി ഒരു ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് കൂടി അനുവദിച്ച് റെയില്‍വേ. തിരുനല്‍വേലി-മംഗലാപുരം ജംഗ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് ആണ് ആരംഭിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 16707/16708 തിരുനെല്‍വേലി-മംഗലാപുരം വീക്കിലി എക്‌സ്പ്രസ് എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 45 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട പിറ്റേദിവസം രാവിലെ 6.55 മംഗലാപുരം ജംഗ്ഷനില്‍ എത്തിച്ചേരും തിരിച്ചുള്ള സര്‍വീസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മംഗലാപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് വെള്ളി രാവിലെ 7:45ന് തിരുനെല്‍വേലിയില്‍ എത്തും തിരുനെല്‍വേലി, കോവില്‍പട്ടി, സാത്തൂര്‍, വിരുദ് നഗര്‍, മധുരൈ, ഡിണ്ടുക്കല്‍, ഒട്ടന്‍ചത്രം, പഴനി, ഉടമലപേട്ട, പൊള്ളാച്ചി, കൊല്ലംകോട്, പാലക്കാട് ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, ഷോര്‍ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗലാപുരം ജംഗ്ഷന്‍ എന്നിവയാണ് സ്റ്റോപ്പുകള്‍. ഈ വണ്ടിയുടെ പ്രാഥമിക മെയിന്‍റനന്‍സ് തിരുനെല്‍വേലിയില്‍ ആണ് നടക്കുക. മധുര ഡിവിഷന്‍റെ…

Read More

ജയിലുകളിൽ ആഴ്ചയിൽ രണ്ടുദിനം തടവുകാർക്ക് ഇനി മത്സ്യവിരുന്ന്; കൗണ്ടറുകൾ വഴി മീൻ അച്ചാർ വിൽപ്പനയും

പരവൂര്‍: കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണ മെനുവില്‍ പരിഷ്‌കാരവുമായി ജയില്‍ വകുപ്പ്. ഇനി മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം തടവുകാര്‍ക്ക് രുചികരമായ മത്സ്യവിഭവങ്ങള്‍ ഉറപ്പാക്കും. ഇതിനായി സംസ്ഥാനത്തെ 57 ജയിലുകളിലേക്കും മത്സ്യഫെഡ് നേരിട്ട് മത്സ്യം എത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ബന്ധപ്പെട്ടവര്‍ ഒപ്പിട്ടു. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരും. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. മത്തി, അയല, ചൂര എന്നിവയാണ് ജയില്‍ വകുപ്പ് മെനുവിനായി അംഗീകരിച്ചിട്ടുള്ളത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് ശേഖരിക്കുന്ന മീന്‍ കറിക്കഷണങ്ങളായി വൃത്തിയാക്കി ശീതീകരണ വാഹനങ്ങളില്‍ നേരിട്ട് ജയിലുകളില്‍ എത്തിക്കും. കറിക്കഷണങ്ങളായി ലഭിക്കുന്നത് ജയിലുകളിലെ പാചകക്കാര്‍ക്കും വലിയ ആശ്വാസമാകും. നിലവില്‍ ജയിലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ ക്രമീകരണമെന്ന് അധികൃതര്‍ പറഞ്ഞു. തടവുകാര്‍ക്ക് പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കുന്നതിനൊപ്പം മത്സ്യഫെഡിന്‍റെ വരുമാനം വര്‍ധിപ്പിക്കാനും ഈ…

Read More

ടോൾ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്; നിയമിതരായത് 5,100 സ്ത്രീകൾ

പരവൂര്‍: രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലുമുള്ള ടോള്‍ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്.സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1,140 ടോള്‍ പ്ലാസകളിലായി 5,100-ലധികം വനിതാ ജീവനക്കാരെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വിന്യസിച്ചു. പകല്‍ ഷിഫ്റ്റുകളില്‍ ടോള്‍ ബൂത്തുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് വനിതകളെ നിയോഗിച്ചിരിക്കുന്നത്. ലിംഗപരമായ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടോള്‍ പ്ലാസകളിലെ സേവന വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പ്രധാന വ്യവസായ അസോസിയേഷനുകളുമായും ടോള്‍ പ്ലാസ ഓപ്പറേറ്റര്‍മാരുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്‍എച്ച്എഐ ഈ സുപ്രധാന തീരുമാനമെടുത്തത്. ഹൈവേ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേസ് ബില്‍ഡര്‍ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ ടോള്‍ പിരിവിനായി പകല്‍ ഷിഫ്റ്റുകളില്‍ വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനെ ഏകകണ്ഠമായി പിന്തുണച്ചു. നിലവില്‍ വിന്യസിച്ചിട്ടുള്ള 5000 ല്‍ അധികം…

Read More

പശ്ചിമേഷ്യൻ സംഘർഷം; പച്ചക്കറി കയറ്റുമതി തടസപ്പെട്ടു: വൻ വിലയിടിവിനു സാധ്യത

പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുന്നതോടെ സംസ്ഥാനത്ത് നിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ തോതിൽ അവ കിടക്കുകയാണ്.ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം – പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടിൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻ തന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം. ഇവിടെ നിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ.കേരളത്തിലും തമിഴ്നാട്ടിലും നിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽ നിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്‍റാണ്. ഇപ്പോൾ യുദ്ധ സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; ചാത്തന്നൂരിൽ ചൈത്രാ മോഹനും അഡ്വ. ദിലീപ് കുമാറിനും സാധ്യത

ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫും എൽ ഡി എഫും പുതുമുഖങ്ങളെ സ്ഥാനാർഥികളായി അവതരിപ്പിക്കാൻ സാധ്യത. കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന ബി ജെ പി മുമ്പ് രണ്ടു തവണയും മത്സരിച്ച തിരുവനന്തപുരം മേഖലാ പ്രസിഡന്‍റ് ബി.ബി. ഗോപകുമാറിനെയായിരിക്കും ഇത്തവണയും അങ്ക ത്തട്ടിലിറക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി ഇടതുമുന്നണിയുടെ എംഎൽഎയായിരുന്ന സിപിഐക്കാരനായ ജി.എസ്. ജയലാലിന് ഇത്തവണ അവസരം നിഷേധിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേർക്ക് ഇനി അവസരം നല്കേണ്ട എന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം പുറത്ത് വന്നിട്ടുണ്ട്. ഈ ആറ് പേരിൽ ജി.എസ്. ജയലാലും ഉൾപ്പെടുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി, സംസ്ഥാനസമിതി യോഗങ്ങൾ ഇക്കാര്യത്തിൽ അന്തിമ തീരുമാന മെടുക്കുമെന്നറിയുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കരീപ്ര ആർ. രാജേന്ദ്രൻ ചാത്തന്നൂരിൽ ജയലാലിന് പകരം…

Read More

2000 രൂപ നോട്ടുകൾ പിൻവലിച്ചിട്ട് മൂന്നു വർഷം; തിരിച്ചെത്താൻഇനിയും 5,551 കോടി മൂല്യമുള്ള കറൻസികൾ

പരവൂർ: രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ ഇനിയും തിരിച്ചെത്താനുള്ളത് 5,551 കോടി രൂപ മൂല്യമുള്ള കറൻസികൾ. റിസർവ് ബാങ്ക് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.രാജത്ത് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രചാരത്തിൽ നിന്ന് പിൻവലിച്ചിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. 2023 മേയ് 19-നാണ് 2000 രൂപയുടെ കറൻസികൾ പിൻവലിച്ചത്. പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2026 മാർച്ച് ഒന്നിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം റോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ട്. 5,551 കോടി രൂപയുടെ കറൻസികൾ ഇനിയും തിരിച്ചെത്താതെ അവശേഷിക്കുന്നു. റിസർവ് ബാങ്ക് കണക്ക് പ്രകാരം 2000 രൂപയുടെ 2.78 കോടി കറൻസികൾ ഇപ്പോഴും തിരിച്ചെത്താതെയുണ്ട്. 2025 മാർച്ച് 31 വരെ ഇത് 3.18 കോടിയായിരുന്നു. അതിന്…

Read More

രണ്ട് വന്ദേ സ്ലീപ്പർ ട്രെയിനുകൾകൂടി ഈ മാസം പുറത്തിറക്കും

പരവൂർ: പുതുതായി രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ റേക്കുകൾ കൂടി ഈ മാസം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽ മന്ത്രാലയം. ചെന്നൈ പെരമ്പൂരിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറയിൽ ഈ റേക്കുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. അവസാന വട്ട സാങ്കേതിക പരിശോധനകൾ നടന്നുവരികയാണെന്ന് ഐസിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ രാജ്യത്ത് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഹൗറ – ഗുവഹാത്തി റൂട്ടിലാണ് ഈ ട്രെയിനുകൾ ഓടുന്നത്. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആയ ഇവ 2026 ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഈ സ്ലീപ്പർ ട്രെയിൻ ചെന്നൈ ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ് നിർമിച്ചത്. ഇതിൽ 11 തേർഡ് ഏസി , നാല് സെക്കന്‍റ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി എന്നിവ ഉൾപ്പെടെ…

Read More

ദീർഘദൂര ട്രെയിനുകളിൽ ഇനി കർശന പരിശോധന ; 203 അനധികൃത കച്ചവടക്കാരെ പിടികൂടി ഐആർസിടിസി

പരവൂർ: ദീർഘദൂര ട്രെയിനുകളിൽ അനധികൃത വിൽപ്പന നടത്തിവന്ന 203 കച്ചവടക്കാരെ ഐആർസിടിസി ഉദ്യോഗസ്ഥർ കണ്ടെത്തി പുറത്താക്കി. ലൈസൻസുള്ള കരാറുകാരന്‍റെ ജീവനക്കാർ എന്ന വ്യാജേനെയാണ് വിവിധ ട്രെയിനുകളിൽ ഇത്രയധികം പേർ അനധികൃതമായി കച്ചവടം നടത്തി വന്നത്.ഇതു സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നു വന്നതിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയം കർശന നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെയാണ് വ്യാജ കച്ചവടക്കാരെ കണ്ടെത്താൻ ഐആർസിടിസി അധികൃതർ പരിശോധന നടത്തിയത്. ഇനി മുതൽ ഇത്തരം പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം. തുടർ നടപടികളുടെ ഭാഗമായി അനധികൃത കച്ചവടക്കാർക്ക് എതിരേയും സ്വകാര്യ കരാറുകാർക്ക് എതിരെയും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.പിടികൂടപ്പെട്ട കച്ചവടക്കാരിൽ ഒരാൾ പോലും യൂണിഫോമിൽ ആയിരുന്നില്ല. ട്രെയിനുകളിലെ ലൈസൻസുള്ള കോൺട്രാക്ടർമാരുടെ ജീവനക്കാർക്ക് നൽകുന്ന ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ കാർഡുകളും ഇവരുടെ കൈവശം…

Read More

ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഭരണാധികാരികള്‍ രാജ്യത്തിന് മാതൃക; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് അയിഷാ പോറ്റി

പുതുപ്പള്ളി : കോൺഗ്രസ് നേതാവ് അയിഷാ പോറ്റി പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. പുതുപള്ളി സെന്‍റ് ജോർജ് ഓര്‍ത്തഡോക്സ് പള്ളിയിലെത്തിയാണ് കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചത്. രാവിലെ 9.30 നു പുതുപ്പള്ളിയില്‍ എത്തിയ അയിഷാപോറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎയുടെ ഓഫീസില്‍ എത്തി. തുടര്‍ന്ന് ചാണ്ടി ഉമ്മനോടൊപ്പം പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഭരണാധികാരികള്‍ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹത്തിന്‍റെ നഷ്ടം നികത്താനാവാത്തതാണെന്നും അവർ പറഞ്ഞു. പ്രതിപക്ഷ എംഎൽഎയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിശയത്തോടെയാണ് കണ്ടിരുന്നതെന്നും അവർ പറഞ്ഞു. അയിഷാപോറ്റിയെ പുതുപ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിശുദ്ധഗീവർഗീസ് സഹദയുടെ തിരുരൂപത്തിനുമുന്നിലും പ്രാർഥിച്ചാണ് അയിഷ പോറ്റി മടങ്ങിയത്.

Read More