കേരള പ്രൈവറ്റ് സ്കൂൾസ് മേഖലാ  കലോത്സവം നാളെ മുതൽ പരവൂരിൽ;  2600-ൽപ്പരം വിദ്യാർഥികൾ 52 ഇനങ്ങളിൽ മത്സരിക്കും

പരവൂർ: അസോസിയേഷൻ ഒഫ് കേരള പ്രൈവറ്റ് സ്കൂൾസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള മേഖലാ കലോത്സവം നാളെയും മറ്റന്നാളും പരവൂരിൽ നടക്കും.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് 2600-ൽപ്പരം വിദ്യാർഥികൾ 52 ഇനങ്ങളിൽ മത്സരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പരവൂർ എസ്എൻവി റീജണൽ സഹകരണ ബാങ്ക് ഓഡിറ്റോറിയം, മുനിസിപ്പൽ നെഹ്റു പാർക്ക്, ഓർക്കിഡ് ഇന്‍റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലാണ് മത്സരം. നാളെ രാവിലെ എട്ടിന് അസോസിയേഷൻ രക്ഷാധികാരി സന്തോഷ് കുമാർ പതാക ഉയർത്തും. എസ്എൻവി ബാങ്ക് ഓഡിറ്റോറിയത്തിൽ 8.30ന് ചേരുന്ന യോഗത്തിൽ കാഥികകൻ പ്രഫ.വസന്തകുമാർ സാംബശിവൻ കലോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി ചീഫ് കോർഡിനേറ്റർ ആർ.സനജൻ അധ്യക്ഷത വഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ, ഹൈക്കോടതി അഭിഭാഷകൻ…

Read More

കുളത്തുപ്പുഴ പഞ്ചായത്ത്‌ പൊതുസ്ഥലങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിച്ചു

കുളത്തുപ്പുഴ: ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ഹൈക്കോടതി വിധിയുടെ പാശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതി ഉത്തരവ് വന്ന് നാളുകള്‍ കഴിഞ്ഞിട്ടും പല പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തയാറാകാത്തിരുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതി നടത്തിയത്.കുളത്തൂപ്പുഴ പഞ്ചായത്തിലെ പൊതുനിരത്തുകളില്‍ അനധികൃതമായും അപകടകരമായും പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ സ്ഥാപിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പെടയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Read More

റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തിരസിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ; ചോദ്യം ചെയ്യലിൽ  യുവാവ് പറഞ്ഞ മറുപടികേട്ട് ഞെട്ടി പോലീസ്

കൊല്ലം :റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തി രസിക്കുന്ന സംഘത്തിലെ ഒരാളെ ആർപിഎഫ് പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്ദകൃഷ്ണൻ (19) ആണ് ഇന്ന് രാവിലെ പിടിയിലായത്. ചങ്ങൻകുളങ്ങര റെയിൽവേ പാളത്തിലാണ് സ്ഥിരമായി സംഘം മെറ്റിൽനിരത്തിവന്നത്. ട്രെയിൻ മെറ്റിലിലൂടെ കയറിയിറങ്ങുന്പോൾ ഉണ്ടാകുന്ന തീപ്പൊരി കണ്ട് രസിക്കാനാണ് ഇവർ ഇത് ചെയ്തുവന്നതെന്ന് പോലീസിനോട് പറഞ്ഞു. മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടു.

Read More

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്ന് ഐഎൻടിയുസി

കൊല്ലം : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കൂലി വർധിപ്പിച്ചുനൽകണമെന്ന് ഗ്രാമീണതൊഴിലുറപ്പ് പദ്ധതി തൊഴിലാളി കോണ്‍ഗ്രസ് (ഐഎൻടിയുസി )ജില്ലാ ഭാരവാഹികളുടെയും മേഖലാ കമ്മിറ്റി പ്രസിഡന്‍റുമാരുടെയും മണ്ഡലം പ്രസിഡന്‍റുമാരുടെയും യോഗം ആവശ്യപ്പെട്ടു. ദിവസക്കൂലിയായ 281 രൂപ അപര്യാപ്തമാണെന്നും സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലിയായ 600 രൂപ നൽകണം. പ്രതിവർഷം 200 ദിവസത്തെ തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതികളാവിഷ്കരിക്കാനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കോണ്‍ഗ്രസ് ഭവനിൽ പ്രസിഡന്‍റ് എൻ. അഴകേശന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. 11 മേഖലാ കമ്മിറ്റികളും ഡിസംബർ രണ്ടാം വാരത്തിൽ കൊട്ടാരക്കരയിൽ വച്ച് ജില്ലാ പ്രവർത്തകസമ്മേളനവും ചേരാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി അയത്തിൽ തങ്കപ്പൻ , മൈലക്കാട് സുനിൽ, പനയം സജീവ്, ഒ.ബി. രാജേഷ്, ഡി. ചന്ദ്രബോസ്, നടക്കുന്നിൽ നൗഷാദ്, ജയശ്രീ രമണൻ, എൻ. ശ്രീനിവാസൻ, ബിന്ദു വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

പോലീസിന്‍റെ വാഹന പരിശോധനക്കിടെ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു

കടയ്‌ക്കൽ : പോലീസിന്‍റെ വാഹന പരിശോധന കണ്ടു ഇരുചക്ര വാഹനം വെട്ടിതിരിക്കവേ പിന്നാലെ വന്ന കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ മരിച്ചു. മണലുവട്ടം സ്വദേശി അബ്ദുൽറഷീദാണ് (70) മരിച്ചത്. കടക്കല്‍ ക്രൈം സബ് ഇന്‍സ്പെക്ടര്‍ അജികുമാറും സംഘവും ദർഭകാടിന് സമീപം വാഹന പരിശോധന നടത്തവേയാണ് അബുദ് ൽറഷീദ് സമീപവാസിയുടെ ബൈക്കില്‍ അതുവഴിയെത്തിയത്. പോലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് ബൈക്ക് വെട്ടിത്തിരിക്കവേ തൊട്ടുപിന്നാലെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നിലിരുന്ന അബ്ദുൽറഷീദ് കാറിനു മുകളിലേക്കും തുടര്‍ന്ന് റോഡിലേക്കും വീണു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുൽറഷീദിനെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇവിടെ നിന്നും മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍ സ്ഥിരമായി വളവ് ഭാഗത്ത് കടക്കല്‍ പോലീസ്…

Read More

അനധികൃതമായി ഫിഷറീസ് വകുപ്പിൽ നിന്നും വീട് നേടിയ കേസ് : രണ്ടു പേർക്ക് തടവ് ശിക്ഷ

കരുനാഗപ്പള്ളി : മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അനുവദിച്ച വീട് രണ്ട് വിലാസങ്ങളിൽ രേഖയുണ്ടാക്കി രണ്ട് വീടുകൾ നേടിയെടുത്ത കേസിൽ രണ്ടുപേരെ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു. അഴീക്കൽ സ്വദേശി സുരേഷ്, ഫിഷറീസ് ഓഫീസറായിരുന്ന വിദ്യാധരൻ എന്നിവരെയാണ് ശിക്ഷിച്ചത്. ഇപ്പോഴത്തെആലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ബി സഞ്ജീവ് നൽകിയപരാതിയെത്തുടർന്നായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാംപ്രതി സുരേഷിന് ഒരു വർഷം തടവും പതിനായിരംരൂപ പിഴയും വിധിച്ചു.ഫിഷറീസ് ഓഫീസറായിരുന്ന വിദ്യാധരൻ രണ്ടുവർഷം തടവും ഇരുപതിനായിരംരൂപ പിഴയും അടയ്ക്കണം. മുൻ ആലപ്പാട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സോളാർ നെറ്റോയെകേസിൽ പ്രതി ചേർത്തിരുന്നെങ്കിലുംഅദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പതിനെട്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ രാജീവ് ഗാന്ധി നാഷണൽ ഫിഷർമാൻ റൂറൽ ഹൗസിംഗ് സ്കീം അനുസരിച്ച് ഒന്നാം പ്രതി സുരേഷ് ,ആലപ്പാട് ഒന്നാം വാർഡിലെ ജയന്തി കോളനിയിലും…

Read More

കൊട്ടാരക്കരയിൽ എൻഎസ്എസ് ഓഫീസിനു നേരെയുള്ള ആക്രമണം തുടരുന്നു; സദാനന്ദപുരത്തെ മന്ദിരത്തിലെ കൊടിമരം നശിപ്പിച്ച നിലയിൽ

കൊട്ടാരക്കര: സദാനന്ദപുരത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിന്‍റെ കൊടിമരവും മന്ദിരത്തിനു മുന്നിൽ പതിച്ചിരുന്ന മന്നത്ത് പത്മനാഭന്‍റെ ചിത്രവും നശിപ്പിച്ച നിലയിൽ. സദാനന്ദപുരം 5566-ാം നമ്പർ കരയോഗ മന്ദിരത്തി നു നേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ വിവരമറിയുന്നത്. കൊടിമരം പിഴുതിട്ട നിലയിലാണ്. കരയോഗ ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര മേഖലയിൽ കരയോഗ മന്ദിരങ്ങൾക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

Read More

ഓച്ചിറ സ്പെഷൽ സർവീസെന്ന പേരിൽ  കെഎസ്ആർടിസിയുടെ പകൽക്കൊള്ള

കൊല്ലം:കായംകുളം റൂട്ടിൽ ഓച്ചിറ ജംഗ്ഷനിൽ കൂടി കടന്നു പോകുന്ന ഭൂരിപക്ഷം ഓർഡിനറി സർവീസുകളേയും സ്പെഷ്യൽ സർവീസ് എന്ന് പേരുമാറ്റി സർവീസ് നടത്തുന്ന കെഎസ്ആർടിസി ജനങ്ങളെ കൊള്ളലാഭത്തിനു വേണ്ടി ചൂഷണം ചെയ്യുകയാണ്. ഓച്ചിറ വഴി കടന്നു പോകുന്ന കൊല്ലത്തിനും കായംകുളത്തിനും ഇടയ്ക്കുള്ള ദേശീയപാതയിലെ ഭൂരിപക്ഷം ഓർഡിനറി ബസുകളിലും സ്പെഷ്യൽ സർവീസ് എന്നു ബോർഡ് വെച്ചാണ് വൃശ്ചികം 1 മുതൽ 12 വിളക്കു ദിവസം വരെ സർവീസ് നടത്തുന്നത്. കൊല്ലത്തിനും കായംകുളത്തിനും ഇടയ്ക്കുള്ള എല്ലാ യാത്രക്കാരും കെഎസ്ആർടിസിയുടെ ചൂഷണത്തിന് ഇരയാവുകയാണ്. ഈ സ്പെഷ്യൽ സർവീസിൽ കയറുന്ന എല്ലാ യാത്രക്കാരും മിനിമം ടിക്കറ്റ് ചാർജ് 11 രൂപ നൽകണം. കൊല്ലത്തു നിന്നും ഓച്ചിറ വഴി കായംകുളത്തിനു പോകുന്ന ബസിൽ കയറി കളക്ട്രേറ്റിനു സമീപം ഇറങ്ങണമെങ്കിൽ സാധാരണ നിലയ്ക്കുള്ള 8 രൂപ ടിക്കറ്റ് എടുത്താൽ പോരാ. എന്നാൽ സ്പെഷൽ ബസിൽ 11 രൂപ…

Read More

പത്തനാപുരത്തെ കവർച്ച : അടുത്തിടെ ജയിൽ മോചിതരായവരെ തേടി പോലീസ്

പത്തനാപുരം: വീടിന്റെ കതക് തകർത്ത് പട്ടാപ്പകൽ നടന്ന കവർച്ചയിൽ നാല് ദിവസമായിട്ടും മോഷ്ടാവിനെ പറ്റി യാതൊരു വിവരവും പോലീസിന് ലഭിച്ചട്ടില്ല. ശാസ്ത്രീയ പരിശോധനാ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുക. കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം,കോട്ടയം ,എറണാകുളം തുടങ്ങിയ ജില്ലകളിൽ മോഷണം നടത്തി ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരെ പറ്റിയുളള വിവര ശേഖരണത്തിലാണ് പോലീസ് .ഇതിനോടൊപ്പം തന്നെ അന്യസംസ്ഥാന തൊഴിലാളികളെ പറ്റിയും അന്വേഷണവും നടന്നു വരികയാണ്. മോഷണം നടന്ന വീടിന് സമീപത്തുളള ഇരുപതോളം വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. കവർച്ച നടന്ന വീട്ടിൽ സിസിടിവി ഇല്ലാതിരുന്നത് മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമായി.മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ പത്തനാപുരം ലൗലാന്റില്‍ നവാസിന്റെ വീട്ടില്‍ കഴിഞ്ഞ വദിവസമായിരുന്നു മോഷണം നടന്നത്. മുൻ വശത്തെ വാതിൽ തകർത്ത് മുറികളിൽ സൂക്ഷിച്ചിരുന്ന തൊണ്ണൂറ് പവൻ സ്വർണ്ണവും ഇരുപത്തി രണ്ടായിരം…

Read More

ഓച്ചിറയിൽ ഗുണ്ടാ ആക്രമണം: അഞ്ചു പേർക്ക് പരിക്ക്;  അക്രമങ്ങൾക്കെതിരേ പോലീസ് ശക്തമായ നടപടി  സ്വീകരിക്കണമെന്ന് നാട്ടുകാർ‌

ഓച്ചിറ :ബാറിന് സമീപം യുവാക്കൾ തമ്മിലുണ്ടായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ക്വട്ടേഷൻ ആക്രമണ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം .സംഭവത്തിൽ പരിക്കേറ്റ കൊച്ചുമുറി ചാന്നാശ്ശേരി ജയദേവ മോഹനനെ (29) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയദേവന്‍റെ സഹോദരൻ അനുമോഹൻ ( 26) സുഹൃത്തുക്കളായ സുധി (30) സിൻജിത്ത് (20 )രാജീവ് (30) എന്നിവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു .രാത്രി 11ഓടെയായിരുന്നു സംഭവം .മദ്യപിച്ച് ബഹളംവെച്ച ക്രിമിനൽ കേസിലെ പ്രതിയായ മേമന അഖിൽ നിവാസിൽ റോബോ എന്നുവിളിക്കുന്ന അരുണും ചങ്ങംകുളങ്ങര പങ്കജ് നിവാസിൽ പങ്കജും ജയ് ദേവനുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് ആയുധങ്ങൾ കൊണ്ട് അക്രമിക്കുകയുമായിരുന്നെന്ന്പോലീസ് പറഞ്ഞു .പ്രതികളായ ശ്യാം മോൻ അനന്തു എന്നിവരെ പോലീസ് തിരിച്ചറിഞ്ഞതായും ഇവർക്കെതിരേ കാപ്പ നിയവ പ്രകാരംനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു .കഴിഞ്ഞ ഒരു മാസമായി ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും…

Read More