പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം  ബോണസായി നൽകണമെന്ന് എഫ്എസ്ഇടിഒ 

കൊല്ലം :എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും തുടർന്ന് യോഗവും നടത്തി. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എഫ്എസ്ഇടിഒജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ, എൻ. ഷണ്മുഖദാസ്, എൻ.എസ്. ഷൈൻ, ജി. ഗോപു, എസ്. സുബീഷ്, സന്തോഷ് എന്നിവർ പ്രസംഗിച്ചു. പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. അനിൽ കുമാർ, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി. പ്രേം, കരുനാഗപ്പള്ളിയിൽ കെ.എസ്.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. ഷിബു, ശാസ്താംകോട്ടയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രതീഷ് കുമാർ, പത്തനാപുരത്ത് എൻജി.ഒ. യൂണിയൻ…

Read More

കമുകുംചേരിയിൽ മോഷണം വർധിച്ചു; പട്രോളിംഗ് നടത്താൻ പോലീസ് മടിക്കുന്നതായി നാട്ടുകാർ

പത്തനാപുരം:കമുകുംചേരി കഴിഞ്ഞ ഒരാഴ്ചയായി മോഷണങ്ങൾ നിരവധിയായിട്ടും രാത്രി യിൽ പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് എല്ലാ ദിവസവും കമുകുംചേരി മേഖലയിൽ പട്രോളിംഗ് നടത്താൻ സിറ്റിപോലീസ് കമ്മീഷണർ നിർദേശം നൽകി. കമുകുംചേരിയിൽ പരാതി ബുക്ക് വയ്ക്കുവാനും എല്ലാ ദിവസവും പോലീസ് ബുക്കിൽ ഒപ്പിടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനാപുരം, കുന്നിക്കോട് പോലീസ് സ്റ്റേഷന്‍റെ അതിർത്തി പ്രദേശമായ കമുകും ചേരിയിൽ ഇരുകൂട്ടരും പട്രോളിംഗ് നടത്തുന്നില്ലെന്നാണ് ആക്ഷേപമുണ്ടായിരുന്നത് .മറ്റത്ത് തിരുവിളങ്ങോനപ്പൻ ക്ഷേത്ര മേൽ ശാന്തിയുടെ ബൈക്കിൽ നിന്നും വിലപിടിപ്പുള്ള ഫോൺ, ലൈറ്റ്, പെട്രോൾ എന്നിവ മോഷ്ടിക്കുകയും വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തതാണ് അവസാന സംഭവം. കാർപോർച്ചിലും റോഡരികിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നുംവിലപിടിപ്പുള്ള വസ്തുക്കൾ,വാഹനങ്ങളുടെ ബാറ്ററി, ലൈറ്റുകൾ, ഇന്ധനം, എന്നിവ കഴിഞ്ഞ കുറച്ചു ദിവസങ്ങളിയി മോഷണം പോകുന്നു.വാഹനങ്ങളുള്ള വീടുകൾ പകൽ സമയം നിരീക്ഷിച്ച ശേഷം രാത്രിയിൽ ബൈക്കിൽ എത്തിയാണ് ഇക്കൂട്ടർ മോഷണം…

Read More

രണ്ടാംക്ലാസുകാരിയെ ചട്ടുകംകൊണ്ട് പൊള്ളിച്ചത് പുറംലോകത്തെ അറിയിച്ച സംഭവം; അധ്യാപികയെ  തിരിച്ചെടുക്കാൻ നിയമ തടസമെന്ന് വിദ്യാഭ്യാസ വകുപ്പ്

കരുനാഗപ്പള്ളി: തഴവ ഗവ: എവി എൽ പി എ സിലെ അധ്യാപികയെ സ്കൂളിൽ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ. വിദ്യാഭ്യാസ വകുപ്പിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രാജി സ്കൂളിൽ താൽകാലിക അധ്യാപികയായി ജോലി ചെയതത്. അതിനാൽ അവരെ പിരിച്ചുവിടാനോ തിരിച്ചെടുക്കാനോ നിയമപരമായി കഴിയില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകല പറഞ്ഞു. സ്കുളിലെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ അധ്യാപകരെ നിയമിക്കാകു എന്നാണ് ചട്ടം. ഒരധ്യാപകൻ ലീവെടുക്കുകയോ അല്ലെങ്കിൽ ഒഴിവുണ്ടാകുകയോ ചെയ്താൽ താത്കാലിക അധ്യാപകരെ നിയമിക്കാനും വിദ്യാഭ്യാസ വകുപ്പധികൃതരുടെ അനുമതി വേണം. ഇന്‍റർവ്യു നടത്തി വേണം താത്കാലിക അധ്യാപകരെ തിരഞ്ഞെടുക്കാൻ. തഴവ ഗവ: എവിഎൽപിഎസിൽ നിലവിലെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചുള്ള അധ്യാപകരുണ്ട്. ഒരാൾ ലീവെടുത്താൽ മാത്രമേ പുതുതായി താത്കാലിക അധ്യാപികയെ നിയമിക്കാൻ കഴിയുകയുള്ളുവെന്നു ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

Read More

തെന്മല ഇക്കോ ടൂറിസം; സുരക്ഷ ഒരുക്കാതെ അധികൃതർ; തേക്കടി ദുരന്തം  തെന്മലയിലും ആവര്‍ത്തിച്ചേക്കാമെന്ന  ഭീതിയിൽ

തെന്മല: കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ തെന്മല ഇക്കോടൂറിസത്തിൽപ്പെട്ട ബോട്ടുസവാരിക്ക് അധികൃതർ സന്ദർശകർക്ക് സുരക്ഷാമാനദണ്ഡം നടപ്പാക്കുന്നില്ല. നിത്യവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. തെന്മല ഇക്കോ ടൂറിസത്തിന്‍റെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ഇവിടെയുള്ള ബോട്ട് സവാരി. ഏറ്റവും കൂടുതല്‍പേര്‍ എത്തുന്നതുന്നതും പരപ്പാര്‍ അണക്കെട്ടിന്‍റെ സംഭരണി മേഖലയിലെ വനവും വന്യ ജീവികളെയും കണ്ടു ആസ്വദിക്കുന്നത് ഈ ബോട്ട് സവാരിയാണ്. എന്നാല്‍ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും അധികൃതർ നടപ്പാക്കാതെയാണ് ബോട്ട് സവാരി നടത്തുന്നത്. ഗ്രൂപ്പായി ബോട്ടിലൂടെയുള്ള സവാരിക്ക് യാത്രകാരുടെ എണ്ണം അനുസരിച്ചുള്ള ലൈഫ് ജാക്കറ്റുകളില്ല. ഉള്ളതാകട്ടെ ഇവരെക്കൊണ്ടു ധരിപ്പിക്കാറുമില്ല. ഉള്ള ലൈഫ് ജാക്കറ്റുകള്‍ കാലപ്പഴക്കം ചെന്നതും ഉപയോഗ ശൂന്യമായതുമാണ്. പരപ്പാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ജല സംഭരണി ആയതുകൊണ്ട് തന്നെ ഇവിടെ ആഴവും കൂടുതലാണ്. 2014ല്‍ തേക്കടിയില്‍ ഉണ്ടായ ബോട്ട്…

Read More

അഞ്ചലില്‍ മര്‍ദനമേറ്റു മരിച്ച മണിക് റോയിയുടെ ആശ്രിതര്‍ക്ക് സര്‍ക്കാരിന്‍റെ ധനസഹായം കൈമാറി

കൊല്ലം: അഞ്ചലില്‍ മര്‍ദനമേറ്റു മരിച്ച ബംഗാള്‍ സ്വദേശിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൈമാറി. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍നിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപ മരണമടഞ്ഞ മണിക് റോയിയുടെ ഭാര്യയുടെ ബംഗാളിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രഷറി മുഖേന അയച്ചതിന്‍റെ രേഖയാണ് ആശ്രാമം ഗസ്റ്റ് ഹൗസില്‍വച്ച് നല്‍കിയത്. മണിക് റോയിയുടെ ജ്യേഷ്ഠ സഹോദരപുത്രന്‍ സൂര്യകുമാര്‍ റോയ്, ഭാര്യ നീലിമ, മകള്‍ മൊണാലിസ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മണിക് റോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ സംസ്ഥാനത്തിനുതന്നെ അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. അഞ്ചലില്‍ താമസിക്കുന്ന സഹോദരപുത്രന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം മുന്പും ചില കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്.…

Read More

ഓണത്തിനു മുന്പേ ഒരു മുറം പച്ചക്കറി; നൂറുമേനി വിളവുമായി സദാനന്ദപുരം സ്കൂൾ

കൊട്ടാരക്കര: തുടർച്ചയായി നാലുതവണ എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി കൊയ്ത് വിജയകിരീടം ചൂടിയ സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാർഷിക മേഖലയിലും നൂറുമേനി കൊയ്യുന്നു. മണ്ണിനെ പൊന്നാക്കി അവധിക്കാലത്ത് കൃഷി ചെയ്ത കാർഷിക വിഭവങ്ങളുടെ വിളവെടുപ്പ് മഹോൽസവം സ്കൂളിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു. സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം, വെട്ടിക്കവല കൃഷിഭവൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും സാങ്കേതിക സഹായത്തോടെയാണ് സ്കൂളിലെ കുട്ടികർഷകർ കൃഷിയിറക്കിയത്. ഒരേക്കറോളം വരുന്ന തരിശായി കിടന്ന കൃഷിഭൂമിയിൽ കിഴങ്ങുവർഗങ്ങളായ ചേന, കാച്ചിൽ, ചേന്പ്, ഇഞ്ചി, ചീനി, മഞ്ഞൾ എന്നിവയും പച്ചക്കറി ഇനങ്ങളായ പയർ, തക്കാളി, വെണ്ട , വഴുതനങ്ങ, പച്ചമുളക്, ചീര, പടവലം, വെള്ളരി, കോവൽ, ചുരക്ക എന്നിവയാണ് കൃഷി ചെയ്തത്. ഇതിൽ പയർ, വെണ്ട , വഴുതനങ്ങ, തക്കാളി, ചുരക്ക എന്നിവയാണ് ഒന്നാംഘട്ട വിളവെടുപ്പിൽ ഉൾപ്പെട്ടത്. ഇവയെല്ലാം പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിളവെടുപ്പ് മഹോൽസവം…

Read More

സ്വകാര്യ ബസുകൾ രാത്രികാല ട്രിപ്പ് മുടക്കുന്നു;  ഓട്ടോറിക്ഷാ വിളിച്ച് വീടുകളിലെത്തുന്നതിന് വലിയ തുക മുടക്കേണ്ടി വരുന്നെന്ന് നാട്ടുകാർ

അഞ്ചൽ: പാലമുക്ക്, അസുര മംഗലം, വഴി വയയ്ക്കലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ രാത്രിയിൽ ട്രിപ്പ് മുടക്കുകയോ പാതി വഴിക്ക് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി നാട്ടുകാരുടെ പരാതി. അഞ്ചലിൽ നിന്നും രാത്രി സമയങ്ങളിൽ ഇവിടെയെത്താൻ നാട്ടുകാർക്ക് വേറെ സൗകര്യങ്ങളൊന്നുമില്ല. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികൾക്കും ദൂരെ സ്ഥലങ്ങളിൽ നിന്നും പഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു രാത്രി കാലസർവീസ്. ഇത് മുടങ്ങിയതോടെ അഞ്ചലിൽ നിന്നും ഓട്ടോറിക്ഷാ വിളിച്ച് വീടുകളിലെത്തുന്നതിന് വലിയ തുക മുടക്കേണ്ടി വരുന്നു.ഗതാഗത വകുപ്പ് അധികൃതരോട് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.

Read More

പഞ്ചായത്ത്കയറിയിറങ്ങി മടത്തു ജനം;  പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ജീവനക്കാർ കൃത്യമായി എത്തുന്നില്ല; വന്നാൽ നേരത്തെ മടങ്ങുന്നതായും പരാതി

പത്തനാപുരം :ജീവനക്കാരില്ല;പഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനം വലയുന്നു.പട്ടാഴി വടക്കേക്കര പഞ്ചായത്ത് ഓഫീസിലാണ് മിക്ക ദിവസങ്ങളിലും ജീവനക്കാരില്ലാത്തത്. ജീവനക്കാർ വരാത്ത ചില ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തുന്നതായി കാട്ടി വിജിലൻസിന് പരാതിയും നൽകി. കെട്ടിട നികുതി, വിവാഹ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകൾ അടക്കം വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ മിക്ക ദിവസങ്ങളിലും ഇവിടെ ജീവനക്കാരില്ല. രാവിലെ വരുന്ന ചില ജീവനക്കാർ ഒപ്പിട്ട് ഉച്ചക്ക് മുൻപേ മടങ്ങുകയും ഉച്ചക്ക് ശേഷം എത്തുന്ന ചിലർ വൈകുന്നേരം ഓഫീസ് സമയത്തിന് മുൻപ് മടങ്ങുന്നതായും വ്യാപക ആക്ഷേപമുണ്ട്.പൊതു പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ കടുവാത്തോട് സോമനാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് കളക്ടർക്കും വിജിലൻസിനും പഞ്ചായത്ത് വകുപ്പ് മേധാവികൾക്കും പരാതി നൽകിയത്. കഴിഞ്ഞ രണ്ടുദിവസം തന്‍റെ ഒരാവശ്യവുമായി സോമൻ പഞ്ചായത്തിലെത്തി . എന്നാൽ ഉദ്യോഗസ്ഥർ മിക്കവരും ഇല്ലായിരുന്നു .ഇത് ചോദിച്ചപ്പോൾ കയർത്ത് സംസാരിക്കുകയും പുറത്ത് പോകുവാൻ…

Read More

വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചത് കണ്ടെത്തിയ അധ്യാപികയെ പിരിച്ചുവിട്ട സംഭവം;  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കരുനാഗപ്പള്ളി: തഴവ ഗവ. എവിഎൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചത് കണ്ടെത്തിയ അധ്യാപികയെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അധ്യാപിക രാജി രാജിന്‍റെ പരാതിയിൽ സ്വീകരിച്ച നടപടികൾ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ രേഖകൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസും പിടിഎ പ്രസിഡന്‍റും രണ്ടാഴ്ചക്കകം വിശദീകരണം നൽകണം.’ പരിക്കേറ്റ രണ്ടാം ക്ലാസുകാരിയുടെ നിലവിലെ അവസ്ഥയും തുടർനടപടികളും വിശദമാക്കി ജില്ലാ സാമൂഹിക നീതി ഓഫീസറും പോലീസും സ്വീകരിച്ചു നടപടികൾ സംബന്ധിച്ച് കരുനാഗപ്പള്ളി എസിപിയും ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സെപ്തംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും,

Read More

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ജയസൂര്യയും കൂട്ടാളിയും പിടിയിൽ; പ്രതികൾ അടുത്തിടെ വാങ്ങിയ കാറുകൾ പോലീസ് കസ്റ്റഡിയിൽ; പരാതിക്കാർ ഏറെയും കൊല്ലം, തിരുവനന്തപുരം സ്വദേശികൾ

കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തകേസിൽ അറസ്റ്റിലായവർക്കെതിരെ പരാതികൾ വർധിച്ചു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ 23പേരാണ് പരാതിയുമായി രംഗത്തുള്ളത്. അടൂർ തുവയൂർ സ്വദേശിപ്രശാന്ത്, തിരുവനന്തപുരം സ്വദേശി ജയസൂര്യ എന്നിവരാണ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കൂടുതൽ പേർ ഇനിയും പരാതിയുമായി രംഗത്തുവരുമെന്നാണ് പോലീസിന്‍റെ നിഗമനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകൾ കൂടാതെ മറ്റ് ജില്ലകളിലുള്ളവരും തട്ടിപ്പിനിരയായിട്ടുള്ളതായി സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ വരുംദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം വർധിക്കും. പരാതിക്കാർ അതാത് സ്റ്റേഷനുകളിൽ പരാതിപ്പെടുകയും കേസെടുക്കുകയും ചെയ്യാനാണ് നിർദേശം. പ്രതികൾ അടുത്തിടെ വാങ്ങിയ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. കെടിഡിസി, വൈലോപ്പിള്ളി സംസ്കൃതിഭവൻ,വിഴിഞ്ഞം പോർട്ട്, നോർക്കറൂട്ട്സ് എന്നിവിടങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇവരെ നാളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് സൂചന. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ…

Read More