ഉത്സവ സീസൺ ലക്ഷ്യമിട്ട്  മോഷണത്തിനായി സ്ത്രീകൾ അടങ്ങുന്ന സംഘം  എത്തിയിട്ടുണ്ട്; കോട്ടയത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്ത്രീകളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

കോട്ടയം: ഉത്സവ സീസണുകൾ ആരംഭിച്ചതോടെ മോഷണം ലക്ഷ്യമിട്ട് സ്ത്രീകൾ അടങ്ങുന്ന സംഘം ജില്ലയിൽ എത്തിയതായി സൂചന. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിൽ സ്വകാര്യ ബസിൽ മോഷണം നടത്തിയ കേസിൽ മൂന്നു സ്ത്രീകളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണം ലക്ഷ്യമിട്ടു സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘമെത്തിയ വിവരം ലഭിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ തെയ്യമ്മ (48), മകൾ ദിവ്യ (30), ദിവ്യ (28) എന്നിവരെയാണ് പിടികൂടിയത്. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് മൂവരുടെയും വിരലടയാളം പോലീസ് ശേഖരിച്ചിരുന്നു. ഇവ മറ്റു സ്റ്റേഷനുകളിലേക്കും അയച്ചു കൊടുത്തിരിക്കുകയാണ്. തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തുന്നതിനു വിദഗ്ധമായ പരിശീലനം ലഭിച്ച ഇവർ ഒരിക്കലും പോലീസ് പിടികൂടുന്പോൾ കൃത്യമായ പേരോ, വിലാസമോ പറയാറില്ല. അതിനാൽ പോലീസിനു പ്രതികളെ പിടികൂടുന്പോൾ ഇവരുടെ മുൻ കേസുകൾ കണ്ടെത്താൻ സാധിക്കില്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലാവരുടെ മുൻ…

Read More

5000 പേര്‍ക്ക് ഭക്ഷണമൊരുക്കി  ദേവസ്വം മെസ്; വന്യമൃഗങ്ങളുടെ ശല്യമുണ്ടായാൽ വിവരമറിയിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്ന് വനം വകുപ്പ്

ശബരിമല: സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസിലുണ്ട്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ നേരിട്ടു വന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. 2000 പേര്‍ക്ക് പാഴ്‌സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്‌പെഷല്‍ ഓഫീസറും അസിസ്റ്റന്‍റ് സ്‌പെഷല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര്‍ വേറെയുമുണ്ട്. പ്ലേറ്റിനും ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് സ്‌പെഷല്‍ ഓഫീസര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസുകളുമാണ് വാങ്ങിയത്. പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കക്കാട്, പന്പാനദികളിൽകുളിക്കടവുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം പത്തനംതിട്ട: കക്കാട്ടാറിൽ നിർമിച്ചിട്ടുള്ള വിവിധ ജലവൈദ്യുത പദ്ധതികളിൽ നിന്നും വൈദ്യുതി…

Read More

സാമ്പാറില്ലാത്ത ദോശയും സവാളയില്ലാത്ത ഓംലെറ്റും വിതരണം ചെയ്ത്  വ്യത്യസ്ത സമരത്തിനൊരുങ്ങി കോട്ടയത്തെ വ്യാപാരികൾ

കോട്ടയം: ദോശയും ഓംലെറ്റും വിതരണം ചെയ്ത് ഹോട്ടലുകാരുടെ വ്യത്യസ്ത സമരം നാളെ. ഉച്ചകഴിഞ്ഞ് 3.30നു കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലാണ് ധർണ നടത്തുക.ദോശയ്ക്ക് സാന്പാറില്ല, ഓം ലെറ്റിൽ സവാളയും ഇല്ല. വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധ സമരവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ രംഗത്തെത്തുന്നത്. വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായാണ് പ്രതിഷേധം. പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ദോശയ്ക്കൊപ്പം സാന്പാർ ഉണ്ടാകില്ല. ഓംലറ്റിൽ സവാളയും ഒഴിവാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് പ്രസാദ് ആനന്ദഭവൻ, ജില്ലാ പ്രസിഡന്‍റ് കെ.കെ. ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറർ പി.എസ്. ശശിധരൻ, ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് ആർ.സി. നായർ, ജില്ലാ വൈസ്പ്രസിഡന്‍റ്…

Read More

നീലിമംഗലത്ത് ഗാനമേളയ്ക്കിടെയുണ്ടായ അടിപിടിയിൽ  രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

ഗാന്ധിനഗർ: നീലിമംഗലത്ത് ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ വെട്ടും മർദനവുമേറ്റ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. നട്ടാശേരി സ്വദേശികളായ മാടപ്പള്ളി ശശികുമാർ (52), അശോക ഭവനിൽ അശോകൻ (42) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശികുമാറിനാണ് വെട്ടേറ്റത്. സംക്രാന്തി സ്വദേശികളായ ശ്രീദേവ്, മഹേഷ്, അനന്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേളയ്ക്കെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് ഗാനമേള പോലീസ് ഇടപെട്ട് നിർത്തി വച്ചു. കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ചാണ് ഗാനമേള നടത്തിയത്.

Read More

ഉറങ്ങിപ്പോയതിന്‍റെ  കാരണത്താൽ ആരും അപകടത്തിൽപ്പെടരുത്; വാഹന ഡ്രൈവർമാർക്കും സ്വാമിമാർക്കും ചുക്കുകാപ്പിവിതരണം; എട്ടുവർഷം പിന്നിട്ട് പൊൻകുന്നം ജനമൈത്രി പോലീസ്

പൊൻകുന്നം: അയ്യപ്പ തീർഥാടകരു ടെ വാഹനങ്ങളുടെ ഡ്രൈവർമാർ ക്ക് രാത്രികാലത്ത് ഉറക്കച്ചടവുമൂലം അപകടമുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജനമൈത്രി പോലീസിന്‍റെ ശ്രമം വിജയകരം. എട്ടുവർഷം പിന്നിട്ട ചുക്കുകാപ്പി വിതരണത്തിന് ചുക്കാൻ പിടിക്കുന്നത് പൊൻകുന്നം ജനമൈത്രി പോലീസും സന്നദ്ധസംഘടനകളുമാണ്. ചുക്കുകാപ്പി വിതരണം എട്ടുവർഷം പിന്നിടുന്പോൾ അപകടങ്ങൾ കുറയ്ക്കാനായതിന് ഉദാഹരണം കൂടിയാകുകയാണ്. പോലീസ് സ്റ്റേഷനു മുന്നിലെ അയ്യപ്പസേവാകേന്ദ്രത്തിൽ രാത്രി എട്ടുമുതൽ പുലരും വരെ അയ്യപ്പന്മാർക്ക് സൗജന്യമായി ചുക്കുകാപ്പി നൽകുന്ന പദ്ധതിയിൽ രാഷ്‌‌ ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളികളും സഹകരിക്കുന്നുണ്ട്.

Read More

സ്വകാര്യ ബസിൽ മോഷണം; അമ്മയും മകളുമടക്കം മൂന്നു തമിഴ്നാട് സ്വദേശിനികൾ പിടിയിൽ; സംഭവം കോട്ടയത്ത്‌

കോട്ടയം: സ്വകാര്യ ബസിൽ യാത്രക്കാരുടെ പണവും സ്വർണമാലയും മോഷ്‌ടിച്ച അമ്മയും മകളുമടക്കം മൂന്നു തമിഴ്നാട് സ്വദേശിനികളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശികളായ തെയ്യമ്മ (48), മകൾ ദിവ്യ (30), ദിവ്യ (28) എന്നിവരെയാണ് പിടികൂടിയത്. രണ്ടു ബസുകളിലെ യാത്രക്കാരുടെ പണവും സ്വർണമാലയുമാണ് ഇവർ മോഷ്‌ടിച്ചത്. കോട്ടയം പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സോനാ ബസിലെ യാത്രിക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്‌ടിച്ച ദിവ്യയെ യാത്രക്കാർ ചേർന്നു തടഞ്ഞുവച്ചശേഷം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കോട്ടയം – കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിൽ യാത്ര ചെയ്തിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ച തെയ്യമ്മ, മകൾ ദിവ്യ എന്നിവരെ യാത്രക്കാരും കണ്ടക്‌ടറും ചേർന്ന് തടഞ്ഞുവച്ചശേഷം പോലീസിനു കൈമാറുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മൂവരുടെയും…

Read More

പവർഹൗസ് നിശ്ചലമായി; ചൈനയിൽ നിന്നും വിദഗ്ധർ എത്തി; മത്സ്യക്കൊയ്ത്തുമായി നാട്ടുകാർ

മൂലമറ്റം: പവർഹൗസിലെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചതോടെ മത്സ്യ കൊയ്ത്തുമായി അറക്കുളം നിവാസികൾ. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തി വച്ചതിനെ തുടർന്ന് മലങ്കര ജലാശയം വറ്റി വരണ്ടു. ഇതോടെയാണ് മീൻ പിടിത്തക്കാർക്ക് ചാകരക്കോളായത്. നീരൊഴുക്കു നിലച്ചതോടെ ത്രിവേണി സംഗമം മുതൽ മലങ്കര ജലാശയത്തിന്‍റെ വിവിധ ഭാഗങ്ങൾ വരെ നിരവധിയാളുകൾ മീൻ പിടിത്തം നടത്തി. ജനറേറ്ററുകളിലെ കൂളിംഗ് സംവിധാനത്തിന്‍റെ തകരാർ പരിഹരിക്കുന്നതിനാണ് പ്രവർത്തനം നിർത്തുന്നത്. ഇതിനായി ചൈനയിൽ നിന്നും വിദഗ്ധർ എത്തിയിട്ടുണ്ട്. പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്നതും സോളാർ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതു മൂലവും വൈദ്യുതി തടസമുണ്ടാകില്ല. അറക്കുളം ഓലിക്കൽ കുഞ്ഞുമോന്‍റയും കുന്നേമുറിയിൽ സാജുവിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തിനു നൂറോളം കിലോ മൽസ്യം ഇന്നലെ ലഭിച്ചു. മീൻ കേടാകാതിരിക്കാൻ സമീപത്തെ വീടുകളുടെ ഫിഡ്ജുകളിലാക്കിയ ശേഷം വീണ്ടും മീൻപിടിത്തം നടത്തുകയാണ്. കൂരൽ, മലഞ്ഞിൽ തുടങ്ങിയ മീനുകളാണ് കൂടുതലായി ലഭിക്കുന്നത്. നിരവധി സംഘങ്ങളാണ്…

Read More

സമരച്ചൂടിൽ തയാറാകും ദോശയും ഓംലെറ്റും! വ്യത്യസ്ത സമരവുമായി ഹോട്ടലുകാർ; ദോശയുടേയും ഓംലെറ്റിന്റെയും പ്രത്യേകതകള്‍ ഇങ്ങനെ…

കോട്ടയം: ദോശയും ഓംലെറ്റും വിതരണം ചെയ്ത് ഹോട്ടലുകാരുടെ വ്യത്യസ്ത സമരം. ദോശയ്ക്ക് സാന്പാറില്ല, ഓം ലെറ്റിൽ സാവളയും ഇല്ല എന്നതാണ് പ്രത്യേകത. 12ന് ഉച്ചകഴിഞ്ഞ് 3.30നു കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലാണ് ധർണ നടത്തുക. വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചുനിൽക്കാനാവാത്ത സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധസമരത്തിന് നേതൃത്വം നല്കുന്നത് ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷനാണ്. വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായാണ് പ്രതിഷേധം. പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ദോശയ്ക്കൊപ്പം സാന്പാർ ഉണ്ടാകില്ല. ഓംലെറ്റിൽ സവാളയും ഒഴിവാക്കും. ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് മേഖലയെ തകർക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്‍റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് ധർണ. ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തുന്ന ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് പ്രസാദ് ആനന്ദഭവൻ, ജില്ലാ…

Read More

ഭാഗ്യം മൗനം പാലിച്ചില്ല! സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത മധുസൂദനൻ പിള്ളയ്ക്ക് 65 ലക്ഷം

കാഞ്ഞിരപ്പള്ളി: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി മധുസൂദനൻ പിള്ളയ്ക്കു കേരള ഭാഗ്യക്കുറിയുടെ 65 ലക്ഷം. തിങ്കളാഴ്ച തോറും നറുക്കെടുക്കുന്ന കേരള സർക്കാരിന്‍റെ വിൻ വിൻ ലോട്ടറിയുടെ 65 ലക്ഷം രൂപയാണ് വിഴിക്കത്തോട് തോട്ടംകവല മുളവേലിൽ മധുസൂദൻ പിള്ളയ്ക്ക് അടിച്ചത്. വിഴിക്കത്തോട്ടിൽ നാലു വർഷമായി തയ്യൽക്കട നടത്തുന്ന മധു ഇവിടത്തെതന്നെ സൗഭാഗ്യ ലോട്ടറി ഏജൻസിയിൽനിന്നെടുത്ത ഡബ്ല്യുജി 318106 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മകളെ കെട്ടിച്ചയച്ച വകയിലെ കടബാധ്യതകൾ തീർത്ത് സ്വന്തമായി ഒരു വീടും തയ്യൽക്കടയും സ്ഥാപിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നു മധുസൂദനൻ പറയുന്നു. ഇപ്പോൾ കുടുംബവീട്ടിൽ അമ്മയോടും അനുജനോടുമൊപ്പമാണ് മധുസൂദനൻ താമസിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് കോർപറേഷൻ ബാങ്കിന്‍റെ കാഞ്ഞിരപ്പള്ളി ശാഖയിൽ ഏല്പിച്ചു.

Read More

കോട്ടയത്തു നിന്നും യുവതികളെ കാണാതാവുന്നത് പതിവാകുന്നു;  രണ്ടു യുവതികൾ അടക്കം  മൂന്നു പേരെ കാണാതായതായി പരാതി

കോട്ടയം: രണ്ടു യുവതികൾ അടക്കം മൂന്നു പേരെ ഇന്നലെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കാണാതായെന്ന് പരാതി. മുണ്ടിയാക്കൽ സ്വദേശിയായ 22കാരിയെ കാണാതായതിന് പാന്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി 12 മണിക്ക് ശേഷം യുവതിയെ കാണാതായി എന്നാണ് പരാതി. കഞ്ഞിക്കുഴിയിലുള്ള ബ്യൂട്ടി പാർലറിൽ പോവുകയാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വടവാതൂർ സ്വദേശിനിയെ കാണാതായെന്ന് പരാതി. 19 വയസുള്ള യുവതിയെ കാണാതായതിന് മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. കുമ്മനം സ്വദേശി മുഹമ്മദ് റാഫി (46)യെ കാണാതായതിന് കുമരകം പോലീസ് കേസെടുത്തു. കടയിലേക്ക് പോയ ഇയാൾ പിന്നീട് മടങ്ങി വന്നില്ല എന്നാണ് വീട്ടുകാരുടെ പരാതി.

Read More