ഇരുട്ടിലേക്ക് തള്ളുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി സുനിൽകുമാർ

തൃശൂർ: രാജ്യത്തെ ഇരുട്ടിലേക്കു തള്ളിവിടുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. തേക്കിൻകാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച പ്ലറ്റൂണുകൾക്കുള്ള പുരസ്കാരം യഥാക്രമം ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്, കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയൻ, ജില്ലാ എക്സൈസ് വിഭാഗം എന്നിവയ്ക്ക് മന്ത്രി സമ്മാനിച്ചു. തൃശൂർ റേഞ്ചിലെ മികച്ച ക്ലീൻ പോലീസ് സ്റ്റേഷനുകൾക്കുള്ള പുരസ്കാരം യഥാക്രമം പൊന്നാനി, പെരിന്തൽമണ്ണ, വലപ്പാട് പോലീസ് സ്റ്റേഷനുകൾക്കു മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, മേയർ അജിത വിജയൻ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി. റാഫി ജോസ്, തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ, ജില്ലാ കളക്ടർ ടി.വി. അനുപമ, റൂറൽ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്കരൻ, സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര…

Read More

മൂല്യങ്ങളെ കണ്ടെത്താൻ ഓർമപ്പെടുത്തലുകൾ അനിവാര്യമെന്ന്  കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

പുതൂർക്കര: മൂല്യാധിഷ്ഠിത സമൂഹത്തെ തിരിച്ചു പിടിക്കാൻ ഓർമപ്പടുത്തലുകൾ അനിവാര്യമാണെന്ന് കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ‌ജീവകാരുണ്യ പ്രവർത്തകനും തൃശൂർ ഹാർമണി കൾച്ചറൽ സൊസൈറ്റി ഭാരവാഹിയുമായിരുന്ന കെ.മനോജിന്‍റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു. ഹാർമണി കൾച്ചറൽ സൊസൈറ്റി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗണ്‍സിൽ എ.പ്രസാദ്, പൂതൂർക്കര ദേശീയ വായനശാല സെക്രട്ഠറി എം.നന്ദകുമാർ, കെ.സുധാകരൻ, രതീഷ് കടവിൽ, ബി.വിനോദ് കുമാർ, വി.എസ്.സിനി, ഇ.ടി.രാമദാസ്, സി.അരവിന്ദാക്ഷൻ, കെ.കെ.ബാലചന്ദ്രൻ നായർ, വി.രതീശൻ, എം.വിനോദ്, എ.എൻ.ഷനിൽ, എ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

പ്രിയനന്ദനെതിരെയുള്ള ആക്രമണം ; അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് സിപിഐ

തൃശൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയനന്ദൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ അക്രമം അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ആർക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കിൽ അദ്ദേഹം ക്ഷമ ചോദിച്ച് ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാൽ സംഘപരിവാരും ബിജെപിയും അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും തെറി വിളിക്കുകയാണുണ്ടായത്. ഇപ്പോൾ ശാരീരികമായി ആക്രമിക്കുകയും ചാണക വെള്ളം ഒഴിക്കുകയും ചെയ്തിരിക്കയാണ്. ഇത്തരം നീക്കങ്ങൾ ബിജെപിയുടേയും ആർഎസ്എസിന്േ‍റയും ഫാസിസ്റ്റ് നയങ്ങളാണ് തുറന്നു കാണിക്കുന്നത്. കേരളത്തെ ഉത്തരേന്ത്യൻ രീതീയിലേക്ക് പരിവർത്തനപ്പെടുത്തുവാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുക്കുമെന്നും അതിനായി ജനാധിപത്യ വിശ്വാസികളും മതേതര വാദികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കെ.കെ.വത്സരാജ് പറഞ്ഞു.

Read More

ശബരിമല സമരത്തെച്ചൊല്ലി ബിജെപി കോർ കമ്മിറ്റിയിൽ പോര്;  സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ജനങ്ങൾക്കു മുന്നിൽ ബിജെപിയെ അപഹാസ്യരാക്കാനേ ഉപകരിച്ചുള്ളുവെന്ന് മുരധീര പക്ഷം

സ്വന്തം ലേഖകൻ തൃശൂർ: ശബരിമല സമരം അപമാനമായെന്നു ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. ഇതിനെതിരെ സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവർ എഴുന്നേറ്റതോടെ സമരത്തച്ചൊല്ലി ഇരുവിഭാഗവും ചേരി തിരിഞ്ഞു വാദിച്ചു. നിരാഹാര സമരം ഫലം കാണാതെ നിർത്തേണ്ടിവന്നതിനെയും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. സമരത്തോടു സഹകരിക്കാതെ മാറിനിന്നിരുന്ന വി.മുരളീധരൻ വിഭാഗമാണ് അതിരൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയത്. എന്നാൽ മുരളീധരൻ പക്ഷത്തെ തള്ളി, സമരം മികച്ചതായിരുന്നുവെന്നും സംഘടന ചലനാത്മകമായി എന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയെ പിന്തുണച്ച് കൃഷ്ണദാസ് മറുപടി നൽകി. സെക്രട്ടേറിയറ്റ് നടയിലെ സമരപ്പന്തലിൽ സമരം വേണ്ടത്ര വിജയിച്ചില്ലെന്ന ശ്രീധരൻപിള്ളയുടെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരൻ വിഭാഗത്തിന്‍റെ വിമർശനം. തൃശൂരിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോർ കമ്മിറ്റിയിലാണ് ശബരിമല സമരത്തിന്‍റെ പേരിൽ നേതാക്കൾ ചേരി തിരിഞ്ഞു വാദിച്ചത്. ശബരിമല സമരത്തിനുശേഷം ഇതാദ്യമായാണ് കോർ കമ്മിറ്റി യോഗം ചേരുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ…

Read More

കുതിരാനിൽ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; കാർ പൂർണമായും കത്തിനശിച്ചു

കുതിരാൻ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ ക്ഷേത്രത്തിനുസമീപം കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. ഇതേ തുടർന്ന് ദേശീയപാതയിൽ രാവിലെ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നുരാവിലെ എട്ടിനായിരുന്നു സംഭവം. എറണാകുളത്തുനിന്നും ബംഗളൂരുവിലേക്ക് പോയിരുന്ന കാറിനാണ് തീപിടിച്ചത്. ഡ്രൈവറും ദന്പതികളുമാണ് കാറിലുണ്ടായിരുന്നത്. കുതിരാൻ ക്ഷേത്രത്തിൽ നേർച്ചയിട്ട് പിന്നീട് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പുക വരുന്നതുകണ്ട് ഡ്രൈവറും ദന്പതികളും കാറിൽനിന്നും ചാടിയിറങ്ങി. ഇതിനാൽ ആളപായം ഒഴിവായി. പൂർണമായും കത്തിനശിച്ച കാറിലുണ്ടായിരുന്ന വിലപ്പെട്ട രേഖകളും അഗ്നിക്കിരയായി. ഫയർഫോഴ്സും ഹൈവേ പോലീസും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Read More

അയ്യായിരം രൂപ തന്നാൽ കൂടെ വരുമോ? യാത്രക്കാരേ… വിദ്യാര്‍ഥിനിയോട് ഇങ്ങനെ ചോദിച്ച ആ ഓട്ടോക്കാരൻ മെഡിക്കൽ കോളജ് സ്റ്റാൻഡിലെ അല്ലാട്ടോ…

മുളങ്കുന്നത്തുകാവ്: പ്രിയപ്പെട്ട യാത്രക്കാരേ…. മെഡിക്കൽ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആ ഓട്ടോക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറല്ലാട്ടോ…. മറ്റെവിടെയോ ഓടുന്ന ഓട്ടോറിക്ഷയാണത്. അയാൾ പൂമല സ്വദേശിനിയായ പെണ്‍കുട്ടിയേയും കൊണ്ട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലേക്ക് വന്നപ്പോഴാണ് അപമര്യാദയായി പെരുമാറിയതും അയ്യായിരം രൂപ തന്നാൽ കൂടെ വരുമോ എന്നും ചോദിച്ചത്. അപ്പോഴാണ് ആ കുട്ടിയുടെ കൂട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ അയാളെ കൈകാര്യം ചെയ്യേണ്ടി വന്നതും ഒടുവിൽ പോലീസിൽ പിടിപ്പിച്ചതും.എന്നാൽ പലരും കരുതിയത് അയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തെ ഓട്ടോസ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണെന്നാണ്. അല്ലാട്ടോ… പലരും പേടികൊണ്ടിപ്പോൾ ഇവിടെ നിന്ന് ഓട്ടോ വിളിക്കുന്നില്ല. സുഹൃത്തുക്കളേ ദയവുചെയ്ത് സത്യം മനസിലാക്കണം. ആ ഓട്ടോക്കാരൻ ഈ സ്റ്റാൻഡിലെ അല്ല. അത്തരക്കാരൊന്നും ഈ സ്റ്റാൻഡിലില്ല. യാത്രക്കാർ ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരോട് മാന്യമായി പെരുമാറാനേ ഞങ്ങൾക്കറിയൂ. ഏതോ ഒരുത്തൻ മോശമായി പെരുമാറിയെന്ന്…

Read More

വേനൽ കനക്കുന്നു;  മുരിയാട് കായലിൽ വെള്ളം താഴുന്നു;  കൃഷികൾ ഉണക്കുഭീഷണിയിൽ

ഇരിങ്ങാലക്കുട: വേനൽ കടുത്തതോടെ മുരിയാട് കായൽ മേഖലയിലെ ജലാശയങ്ങൾ വരൾച്ചാ ഭീഷണിയിൽ. മേഖലയിലെ കെഎൽഡിസി കനാൽ ദിവസം തോറും വറ്റികൊണ്ടിരിക്കുകയാണ്. കായൽ മേഖലയിലെ വെള്ളം പോലും സംരക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നു കർഷകർ ആരോപിച്ചു. ആയിരക്കണക്കിനു ഏക്കർ കോൾനിലങ്ങളാണു കെഎൽഡിസി കനാൽവെള്ളം ആശ്രയിച്ചു കൃഷി നടത്തുന്നത്. വിതച്ച് ആഴ്ചകളായിട്ടുള്ള നെൽപാടങ്ങളിൽ ജലാംശം കുറഞ്ഞാൽ ഉടനെ ഉണക്കം ബാധിച്ച് കൃഷി നശിക്കാൻ കാരണമാകുമെന്ന് കർഷകർ പറയുന്നു. മുരിയാട് കായലിലേക്കു ഒഴുകുന്ന ചെറുതോടുകൾ എല്ലാം നീർച്ചാലായ സ്ഥിതിയാണ്. കായലിന്‍റെ തെക്കേ അറ്റമായ ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന്, തൊമ്മാന പാടങ്ങളാണ് ഇക്കുറി വരണ്ടു തുടങ്ങിയത്. വേനലാരംഭം മുതലേ പാടത്ത് വെള്ളം ഇക്കുറി വറ്റിത്തുടങ്ങി. ഒന്നര പതിറ്റാണ്ടായി തരിശുകിടന്ന പാടത്ത് ചിലയിടങ്ങളിൽ പുല്ല് നിറഞ്ഞതിനാൽ കർഷകർക്ക് കൃഷിയിറക്കാനും കഴിയാത്ത സ്ഥിതിയാണ്. മുരിയാട് മണപറന്പിൽ, മുരികോൾ, കൂവപ്പുഴ കോൾപടവുകളിലെ 300 ഓളം ഏക്കർ വരുന്ന പാടശേഖരങ്ങളിലെ…

Read More

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂർ നഗരത്തിൽ  റിപ്പബ്ലിക്ദിന റാലിയില്ല; റൂട്ട് മാറ്റി

തൃശൂർ: പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ റാലി സ്വരാജ് റൗണ്ടിൽ നടത്തില്ല. പകരം തൃശൂർ കോവിലകത്തുംപാടം ജില്ല സഹകരണ ഹെഡ് ഓഫീസിനു മുന്നിലുള്ള ഗ്രൗണ്ടിൽ നിന്നാരംഭിച്ച് അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ അവസാനിപ്പിക്കാനാണ് തീരുമാനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ കോർപ്പറേഷന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തിലാണ് 26ന് വൈകീട്ട് മൂന്നിന് റാലി സംഘടിപ്പിക്കുന്നത്. സാധാരണയായി തൃശൂർ കോർപ്പറേഷൻ ഓഫീസിന്‍റെ മുന്നിൽ നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാർത്ഥി കോർണറിലാണ് റിപ്പബ്ലിക് റാലി അവസാനിക്കാറുള്ളത്. എന്നാൽ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ വരുന്നത് പ്രമാണിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഈ റാലി നടത്താൻ അസൗകര്യമുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്നാണ് റാലിയുടെ റൂട്ട് മാറ്റിയത്. റാലിയിൽð ജില്ലയിലെ എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടുംബശ്രീ, വ്യാപാരി വ്യവസായി സംഘടനകൾ, സന്നദ്ധസംഘടനകൾ…

Read More

ആരോഗ്യവകുപ്പിന്‍റെ മിന്നൽ പരിശോധനയിൽ മിന്നൽ വേഗത്തിൽ നടപടിയും; വൃത്തിഹീനമായ  ഒരു ഹോട്ടൽ അടപ്പിച്ചു; എട്ടു ഹോട്ടലുകൾക്ക് നോട്ടീസ്

തൃശൂർ: നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല മിന്നൽപരിശോധനയിൽ ഒരു ഹോട്ടൽ അടപ്പിച്ചു. രണ്ടു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. ഇക്കണ്ടവാര്യർ റോഡിലെ ഹോട്ടൽ സുലൈമാനിയാണ് അടുക്കള വൃത്തിഹീനമാണെന്നു കണ്ട് അടപ്പിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തുള്ള ജെസി കുപ്പ, ഈസ്റ്റ് ഫോർട്ടിലെ മലബാർ ഹോട്ടൽ എന്നിവർക്കു നോട്ടീസ് നല്കിയിട്ടുണ്ട്. പരിശോധനസമയത്ത് ജെസി കുപ്പയ്ക്ക് ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞില്ല. അവർക്കു ലൈസൻസ് ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ട്. സുലൈമാനി ഹോട്ടലിന്‍റെ അടുക്കളയിൽ പെരുച്ചാഴി മാന്തി വൃത്തിഹീനമായ രീതിയിൽ കണ്ടെത്തിയതിനെതുടർന്നാണ് അടച്ചുപൂട്ടിച്ചത്. പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിലെയും അടുക്കളയിലെ ഫ്രീസറിൽ വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ചുസൂക്ഷിച്ച നിലയിലായിരുന്നു. പഴകിയതും കേടുവന്നതുമായ കോഴിയിറച്ചി, മീൻ എന്നിവ കണ്ടെത്തി. കാലാവധി കഴിഞ്ഞ പാൽ, ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറം എന്നിവയും ചില ഹോട്ടലുകളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി കമ്മീഷണർ ഡോ. രത്തൻ കേൽക്കറുടെ ഉത്തരവനുസരിച്ച് ജില്ലയിൽ…

Read More

മത്സരിക്കാൻ താൽപര്യമില്ല, എന്നാൽ ബിജെപിയെ ജയിപ്പിക്കാൻ സാധിക്കുമെന്ന് ശ്രീധരൻപിള്ള

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. എന്നാൽ ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ തനിക്ക് സാധിക്കുമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ശബരിമല സമരം വൻ വിജയമായിരുന്നു. അത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ ഗുണം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More