സിപിഎം നേതാക്കളുടെ ലൈംഗീക ആരോപണം; ആദ്യം നടപടി വേണ്ടത് കെ. രാധാകൃഷ്ണനെതിരേ അനിൽ അക്കര എംഎൽഎ

വടക്കാഞ്ചേരി: സിപിഎമ്മി ലെ വനിതാ നേതാക്കൾക്കെതിരെ ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ എംഎൽഎവരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ തുടരാനുള്ള സാധ്യത ഒരുക്കിയ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെതിരെയാണ് പാർട്ടി ആദ്യം നടപടി എടുക്കേണ്ടതെന്ന് അനിൽ അക്കര എംഎൽഎ. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ച്യൂരിക്ക് അയച്ച കത്തിലാണ് എംഎൽഎയുടെ ഈ ആരോപണം. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വടക്കാഞ്ചേരിയിലെ സിപിഎം അനുഭാവികളായ കുടുംബത്തിന് നേരെയുണ്ടായ ആക്രമണവും അതിൽ യുവതിക്കു നേരെയുണ്ടായ പീഡനവും ആദ്യ ഘട്ടത്തിൽ ശരിയായ രീതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇരയെ അപമാനിക്കുന്ന തരത്തിൽ പത്രസമ്മേളനം നടത്തി കേസ്സ് അട്ടിമറിച്ച മുൻ സ്പീക്കർകൂടിയായ കെ. രാധാകൃഷ്ണൻ പ്രതികൾക്ക് അനുകൂലമായി നടത്തിയ നടപടികളാണ് സ്വീകരിച്ചത്. മണ്ണാർക്കാട്ടെ പീഡന കേസിനെ തുടർന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കെ. രാധാകൃഷ്ണൻ…

Read More

മാനസിക  വൈകല്യമുള്ള വിദ്യാർഥിക്ക് സ്കോളർഷിപ്പ് നിഷേധിച്ച സംഭവം; സഹായവുമായി കോണ്‍ഗ്രസ് പ്രവർത്തകർ; രാഷ്‌ട്രദീപിക വാർത്തയെ തുടർന്നാണ് പ്രവർത്തകർ സഹായവുമായി മുന്നോട്ട് വന്നത് 

വടക്കാഞ്ചേരി: മാനസികശാരീരിക വൈകല്യമുള്ള വിദ്യാർഥിക്ക് പഞ്ചായത്ത് സ്കോളർഷിപ്പ് നിഷേധിച്ചെങ്കിലും സഹായ ഹസ്തവുമായി കോൺഗ്രസ് പ്രവർത്തകർ. തെക്കുംകര പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കുണ്ടുകാട് വട്ടപ്പാറ മൂലേടത്ത് ബെന്നിയുടെ മകൻ പോൾസനാണ് പഞ്ചായത്ത് അധികൃതർ വിദ്യാഭ്യാസ സ്കോളർഷിപ്പ് നിഷേധിച്ചത്. സ്കോളർഷിപ്പ് നിഷേധിച്ച വാർത്ത രാഷ്‌ട്രദീപിക റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സഹായവുമായി കുണ്ടുകാട് കോണ്‍ഗ്രസ് (ഐ) മേഖല കമ്മറ്റി പ്രവർത്തകർ പോൾസന്‍റെ ഈ വർഷത്തെ മുഴുവൻ പഠനചെലവും ഏറ്റെടുക്കുകയായിരുന്നു. യോഗത്തിൽ ബൂത്ത് പ്രസിഡന്‍റ് സി.വി.വിജയൻ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് നേതാക്കളായ വി.എം.കുരിയാക്കോസ്, എൽദോ തോമസ്, ജെയ്സൻ മാത്യു, വർഗ്ഗീസ് തണ്ടാശ്ശേരി, അനൂപ് തോമസ്, സനീഷ് വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

 പ്രളയദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ട ജോബിനും കുടുംബത്തിനും  കൈത്താങ്ങായി പീച്ചി സർവീസ് സഹകരണ ബാങ്ക്

പട്ടിക്കാട്: പ്രളയദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങാകുകയാണ് പീച്ചി സർവീസ് സഹകരണ ബാങ്ക്. പ്രളയദുരിതത്തിൽ ഭവനം നഷ്ടപ്പെട്ട വഴക്കുന്പാറ കുന്നുംപുറം ഇല്ലിമൂട്ടിൽ ജോബിനാണ് അഞ്ചു ലക്ഷം രൂപയ്ക്ക് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ തുക ബാങ്കിന്‍റെ ജനറൽ ഫണ്ടിൽ നിന്നോ മറ്റു സുമനസുകളിൽ നിന്നോ സ്വീകരിക്കാതെ ജീവനക്കാർ രൂപീകരിച്ചിരിക്കുന്ന ചാരിറ്റി സംഘടനയിൽ നിന്നാണ് പണമെടുക്കുക. ഭവന നിർമാണ പദ്ധതി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.അനിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സിജി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഭാസ്കരൻ ആദംകാവിൽ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്‍റ് സി.കെ.ഷണ്‍മുഖൻ, ഡയറക്ടർ സി.വി.ജോസ്, സെക്രട്ടറി എം.ജെ.ഐസക്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.സി.അഭിലാഷ്, ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ലീലാമ്മ തോമസ്, പഞ്ചായത്ത് മെന്പർമാരായ ബാബു തോമസ്, പി.പി.ജോണി, മുൻ ബാങ്ക് പ്രസിഡന്‍റ് എം.കെ.ശിവരാമൻ,…

Read More

പരിസരവാസികളുടെ സഞ്ചാരം തടസപ്പെടുത്തി റോഡ് കൈയേറ്റം; അന്നമനട പഞ്ചായത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

തൃശൂർ: പരിസരവാസികളുടെ സഞ്ചാരം തടസപ്പെടുത്തി പഞ്ചായത്ത് റോഡ് കൈയേറി നിർമിച്ചുവെന്ന പരാതിയിൽ അന്നമനട പഞ്ചായത്ത് പ്രസിഡന്‍റ് , മുൻ സെക്രട്ടറി, വാർഡ് അംഗം എന്നിവരെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ ലോകായുക്ത ഉത്തരവ്. റോഡ് ഉപയോഗിക്കുന്ന പ്രദേശവാസികളായ പ്രദീപ്, വിബീഷ് എന്നിവർ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. അന്നമനട പഞ്ചായത്തിലെ മുൻ സെക്രട്ടറി അന്ന സ്റ്റീഫൻ, പ്രസിഡന്‍റ് ടെസി ടൈറ്റസ്, 11-ാം വാർഡ് അംഗം ഗീത ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെയാണ് വാറന്‍റ്. ഇറിഗേഷൻ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ളതും, പഞ്ചായത്ത് പരിപാലിക്കുന്നതുമായ പഞ്ചായത്ത് റോഡ് കൈയേ റിയതിലും, തുടർച്ചയായി ഹാജരാവാനുള്ള നിർദേശം പാലിക്കാതിരുന്നതിലുമാണ് അറസ്റ്റുചെയ്തു ഹാജരാക്കാനുള്ള ലോകായുക്ത ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത എ.കെ.ബഷീർ എന്നിവരുടെ ഉത്തരവ്. അന്നമനട പഞ്ചായത്തിലെ 11-ാം വാർഡിൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്‍റെ പന്പ് ഹൗസിൽനിന്നും മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡാണ് പ്രദേശവാസികളുടെ…

Read More

എക്സൈസിൽ കൂടുതൽ വനിതാ ഓഫീസർമാരെ നിയമിക്കുമെന്ന് മന്ത്രി രാമകൃഷ്ണൻ

തൃശൂർ: സംസ്ഥാനത്തെ എക്സൈസ് സേനയിലേക്കു കൂടുതൽ വനിതാ സിവിൽ ഓഫീസർമാരെ റിക്രൂട്ടു ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. പരിശീലനം പൂർത്തിയാക്കിയ 115 ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ എക്സൈസ് സേനയ്ക്കു പ്രധാന പങ്കുണ്ട്. ലഹരിക്കെതിരേ കർശന നടപടി വേണം. യുവാക്കളും വിദ്യാർഥികളും ലഹരിയിലേക്കു വഴിതെറ്റിപ്പോകുന്നതു തടയണം. ഈ വർഷം 11,000 മയക്കുമരുന്നു കേസുകൾ പിടികൂടി. 42,000 അബ്കാരി കേസുകളും ഫയൽ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എക്സൈസിന്‍റെ പത്തു ചെക്കുപോസ്റ്റുകൾ നവീകരിച്ചു. പത്തു ചെക്കുപോസ്റ്റുകൾ കൂടി ഉടൻ കംപ്യൂട്ടർവത്കരിക്കും. എക്സൈസ് ഓഫീസുകളിലും ഒന്നിലേറെ വനിതാ ഓഫീസർമാർ ഉണ്ടാകണമെന്നാണു സർക്കാരിന്‍റെ ആഗ്രഹം. അഴിമതിക്കെതിരേ ജാഗ്രത വേണമെന്നും മന്ത്രി ഓർമിപ്പിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

തട്ടിപ്പുകാരി പൂന്പാറ്റ സിനിയുടെ കാമുകനെ മകൾ തലയ്ക്കടിച്ച് പരിക്കേല്പിച്ചു; സംഭവം ചിറ്റിശേരിയിലെ വാടക വീട്ടില്‍

പുതുക്കാട്: കുപ്രസിദ്ധ തട്ടിപ്പുക്കാരി പൂന്പാറ്റ സിനിയുടെ കാമുകനെ മകൾ തലയ്ക്കടിച്ച് പരിക്കേല്്പിച്ചു. ഇന്നലെ ഉച്ചയോടെ ചിറ്റിശേരിയിലെ വാടകവീട്ടിലാണ് സംഭവം. പരിക്കേറ്റ ഒല്ലൂർ പിആർ പടി സ്വദേശി ഉല്ലാസിനെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീധനത്തിന്‍റെ ബാക്കി ചോദിച്ചാണ് സിനിയുടെ മകൾ അശ്വതി വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന സിനിയുടെ കാമുകനുമായി ഉണ്ടായ തർക്കത്തിനിടെ അശ്വതി ഇയാളുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പി.കെ. ശശിക്കെതിരായ പീഡനന ആരോപണത്തിൽ  ശക്തമായ നടപടിയുണ്ടാകുമെന്ന് വിഎസ്

തൃശൂർ: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ശക്തമായ നടപടിയു ണ്ടാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. ഇതിനെ കുറിച്ച് പഠിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും വിഎസ് പറഞ്ഞു.

Read More

മലക്കപ്പാറയിൽ കാട്ടാനയാക്രമണം: കാറും ചെക്ക്പോസ്റ്റും കടകളും തകർത്തു

അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം വനംവകുപ്പിന്‍റെ ചെക്ക്പോസ്റ്റും മൂന്നു കടകളും വിനോദ സഞ്ചാരികളുടെ കാറും തകർത്തു. ഇന്നു പുലർച്ചെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. തിരുവനന്തപുരം പാങ്ങോട് സ്വദേശികളായ സഞ്ചാരികളുടെ നിർത്തിയിട്ടിരുന്ന കാറാണ് ആനകൾ തകർത്തത്. ബോണറ്റിൽ ചവിട്ടി കാർ തകർക്കുകയായിരുന്നു. കാറിനുള്ളിൽ രണ്ടു പേർ ഉറക്കത്തിലായിരുന്നു. ഇവർ ആന വരുന്ന ശബ്ദംകേട്ട് ഉണർന്ന് ഇറങ്ങിയോടിയതിനാൽ ദുരന്തമുണ്ടായില്ല. മലക്കപ്പാറയിലെ വനംവകുപ്പിന്‍റെ ചെക്ക്പോസ്റ്റിന്‍റെ ബാർ ആനക്കൂട്ടം ചവിട്ടിയൊടിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കറുപ്പസ്വാമിയുടെ തേയില വിൽക്കുന്ന കടയും ഷാഹുൽ ഹമീദ് എന്നയാളുടെ പലചരക്ക് കടയും വിജയകുമാറിന്‍റെ കോഴിക്കടയും ആനകൾ തകർത്തു. പുലർച്ചെ ഒന്നോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് സംഘങ്ങളായിട്ടാണ് നടന്നത്. കടയ്ക്കുള്ളിൽ സാധനങ്ങളെല്ലാം ആനകൾ വലിച്ചുപുറത്തിട്ടു. ഒരു മാസമായി മലക്കപ്പാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Read More

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൈത്താങ്ങ് ; തൃശൂർ -കാഞ്ഞാണിമേഖലയിൽ  സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര വെള്ളിയാഴ്ച

കാഞ്ഞാണി: പ്രളയ ദുരിതത്തിലകപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മേഖലയിലെ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന്‍റെ നേതൃത്വത്തിൽ തൃശൂർ -കാഞ്ഞാണി റൂട്ടിൽ വെള്ളിയാഴ്ച കാരുണ്യ യാത്ര നടത്തും. ബസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. അന്നേ ദിവസം ബസുകളിൽ യാത്രക്കാരിൽ നിന്ന് യാത്ര നിരക്ക് വാങ്ങില്ലെന്ന് യൂണിയൻ പ്രസിഡന്‍റ് അബ്ദുൾ കരീം ,സെക്രട്ടറി സി.ഡി.ജോസഫ് എന്നിവർ അറിയിച്ചു.ഈ ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വെള്ളിയാഴ്ച കാഞ്ഞാണി ബസ് സ്റ്റാന്‍റ് പരിസരത്ത് രാവിലെ 10ന് നടക്കുന്ന പരിപാടി മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും.

Read More

ആദ്യം ക്വാറി വേസ്റ്റ്,.. പിന്നെയും ക്വാറി വേസ്റ്റ്;  റോഡ് ‘തവിടുപൊടി’യിൽ മുങ്ങി യാത്രക്കാരും നാട്ടുകാരും

അരിന്പൂർ: റോഡ് ടാർ ചെയ്യാതെ കുഴികളിൽ ക്വാറി വേസ്റ്റും ചെറിയ മെറ്റലും നിരത്തിയിട്ട് കരാറുകാർ സ്ഥലം വിട്ടതോടെ റോഡ് തവിടുപൊടി. പൊടിയിൽ മുങ്ങി യാത്രക്കാരും റോഡിനിരുവശത്തുമുള്ള കടക്കാരും വീട്ടുകാരും ദുരിതത്തിൽ. തൃശൂർ -കാഞ്ഞാണി റൂട്ടിലെ അരിന്പൂർ പഞ്ചായത്തിലെ മനക്കൊടി വളവ്, കുന്നത്തങ്ങാടി സെന്‍റർ, നാലാംകല്ല് സെന്‍റർ, അരിന്പൂർ സെന്‍റർ, അരിന്പൂർ കോണ്‍ഗ്രസ് ഓഫീസ് വളവ് എന്നിവടങ്ങളിലാണ് പൊടിയിൽ മുങ്ങി യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ പരാതി പറഞ്ഞിട്ടും അവഗണിക്കുകയാണെന്ന് വ്യാപാരികളും യാത്രക്കാരും പരാതിപ്പെട്ടു. രണ്ട് വർഷത്തിലേറെയായി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഇവിടങ്ങളിലെ റോഡിലെ മരണക്കുഴികൾ കാരണം 11 പേരാണ് കഴിഞ്ഞ നാളുകളിൽ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. ഏറ്റവുമൊടുവിൽ മനക്കൊടി വളവിൽ ഗട്ടറിൽ ചാടിയ ബസിടിച്ച് ബൈക്ക് യാത്രക്കാരാനായ മനക്കൊടിയിലെ വ്യാപാരി മരിച്ചിരുന്നു. ഇതിനെ തുടർന്ന് ക്ഷുഭിതരായ വൻജനക്കൂട്ടം അന്ന് മുഴുവൻ ഗതാഗതം തടഞ്ഞു.എഡിഎമ്മും…

Read More