ഇരിങ്ങാലക്കുട ടൗണിൽ വൈദ്യുതിക്ക് കട്ട് പറഞ്ഞ് അധികൃതർ; പൊറുതിമുട്ടി ജനം

ഇരിങ്ങാലക്കുട: ടൗണിൽ വൈദ്യുതി തടസം തുടർക്കഥയാവുന്നു. ആസൂത്രണത്തിലെ പാളിച്ചയാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. മുന്നറിയിപ്പില്ലാതെ നടത്തുന്ന സബ്സ്റ്റേഷൻ ഷട്ട് ഡൗണ്‍, കോണ്‍ട്രാക്റ്റ് വർക്കുകൾക്ക് പുറമെ ഫീഡർ ഫോൾട്ട് എന്ന പേരിൽ സ്ഥിരം വൈദ്യുതി പോകുന്ന അവസ്ഥയാണ് ഇരിങ്ങാലക്കുടക്കാർ ഇടവിട്ട് അനുഭവിക്കുന്നത്. കാലവർഷം തുടങ്ങിയതോടെ കാറ്റിൽ വൈദ്യുത കന്പികളിൽ മരങ്ങൾ വീഴുന്നു, ഫീഡർ ഫാൾട്ട്, ലൈനിൽ തൂപ്പു വെട്ടൽ പണി എന്നിവയൊക്കെയാണ് ഓഫീസിലേക്ക് വിളിച്ചാൽ പലപ്പോഴും കിട്ടുന്ന മറുപടി. നാല് ഫീഡറുകളാണ് സെക്ഷൻ ഓഫീസിന്‍റെ പരിധിയിൽ. 23,500 ഉപഭോക്താക്കളാണ് സെക്ഷൻ ഓഫീസിന്‍റെ പരിധിയിലുള്ളത്. ഒരു ഫീഡർ തകരാറിലായാൽ അടുത്ത ഫീഡറിലേക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ബാക്ക് ഫീഡിംഗ് സന്പ്രദായമുണ്ടെങ്കിലും പൂർണമായും പലപ്പോഴും കണക്ട് ചെയ്യുവാൻ സാധിക്കാറില്ല. ഇതുമൂലം ഒരു ഫീഡർ തകരാറിലായാൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. കാട്ടൂരിൽ നിന്നുമുള്ള ടൗണ്‍ ഫീഡർ കിഴുത്താണി കുളം വരെയാണ്. കാട്ടൂർ…

Read More

അരനൂറ്റാണ്ടിലേറെ ചുമർചിത്ര രംഗത്ത് സജീവമായിരുന്ന   ചുമർചിത്രകലാ ആചാര്യൻ  കെ.കെ.വാരിയർ അന്തരിച്ചു

ഗുരുവായൂർ: ചുമർചിത്രകലാ ആചാര്യൻ കെ.കെ.വാരിയർ (84) അന്തരിച്ചു. ഇന്നു രാവിലെ 11.30ന് തൃശൂർ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 വർഷത്തോളമായി ഗുരുവായൂർ തെക്കേനടയിൽ തുളസിനഗറിലെ ചിത്രഗേഹം എന്ന വീട്ടിലായിരുന്നു താമസം. അരനൂറ്റാണ്ടിലേറെയായി ചുമർചിത്ര രംഗത്ത് സജീവമാണ്. പഴയകാല ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ കണ്ടെത്തി സംരക്ഷിച്ചിരുന്നത് കെ.കെ.വാരിയരുടെ നേതൃത്വത്തിലായിരുന്നു. ഇത്തരത്തിലുള്ള 98 ചിത്രങ്ങളാണ് സംരക്ഷിച്ചിട്ടുള്ളത്. 1970ൽ ഗുരുവായൂർ ക്ഷേത്രം അഗ്നിബാധയ്ക്കിരയായശേഷം ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പുനസൃഷ്ടിക്കുന്നതിൽ നേതൃത്വം നൽകിയത് കെ.കെ.വാരിയരായിരുന്നു. 2002ൽ ചുമർചിത്രങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രസൂത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രരാമായണം, സ്വാമിവിവേകാനന്ദചരിതം, താന്ത്രികചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.1934ൽ കണ്ണൂർ മട്ടന്നൂരിലെ നാരായണൻ തങ്ങൾ കല്ലൂരില്ലത്തിന്‍റെയും മാധവി വാരസ്യാരുടെയും മകനായാണ് ജനനം. തലശേരിയിലെ സി.വി.ബാലൻനായർ എന്ന ഗുരുവിൽനിന്നാണ് ചുമർചിത്രം അഭ്യസിച്ചത്. ധാരാളം ശിഷ്യ·ാരാണുള്ളത്. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു ഇദ്ദേഹം.ഭാര്യ: ദാക്ഷായണി വാരസ്യാർ. മക്കൾ:…

Read More

സ്വകാര്യ ബസ് സർവീസ് മേഖലയിലെ പ്രശ്നങ്ങൾ  അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

തൃശൂർ: സ്വകാര്യ ബസ് സർവീസ് മേഖലയിലെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം കെ.രാജൻ എംഎൽഎ വിതരണം ചെയ്തു. പ്രോത്സാഹന സമ്മാന വിതരോണദ്ഘാടനം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സെൻട്രൽ സോണ്‍-1 എം.പി.അജിത്കുമാർ നടത്തി. ഭാരത് പെട്രോളിയം കന്പനിയുടെ സ്മാർട്ട് ഫ്ളീറ്റ് കാർഡ് മുഖേന തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പന്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന ബസുടമകൾക്കുള്ള ഇൻസെന്‍റീവ് വിതരണം ബിപിസിഎൽ സംസ്ഥാന ഹെഡ് വെങ്കിട്ടരാമൻ പി അയ്യർ നടത്തി. ടെറിറ്ററി മാനേജർ വി.ആർ.ഹരികൃഷ്ണൻ, ജില്ല പ്രൈവറ്റ് ബസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്േ‍റാ ഫ്രാൻസിസ്, കേരള സ്റ്റേറ്റ് ഫെഡറേഷൻ പ്രസിഡന്‍റ് എം.ബി.സത്യൻ,…

Read More

ജനപ്രതിനിധികൾ മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്ന് വി.ഡി. സതീശൻ

കൊടുങ്ങല്ലൂർ: ജനപ്രതിനിധികൾ മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശൻ എംഎൽഎ. കൊടുങ്ങല്ലൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പഠന ക്യാന്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേത്തല ശ്രീ നാരായണ സമാജം ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് കെ.ഐ. നജീബ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി.യു. രാധാകൃഷ്ണൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, വി.എ. അബ്ദുൾ കരീം, വി.എം. മൊഹിയുദ്ദീൻ, ക്യാന്പ് ഡയറക്ടർ വേണു വെണ്ണറ, വി.എം ജോണി, ഇ.വി.സജീവൻ, കെ.പി.സുനിൽകുമാർ, ടി.എ.ഗിരീഷ് കുമാർ, ഇ.എസ്.സാബു, പി.വി.രമണൻ, എ.ആർ ബൈജു, കെ.എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Read More

കണ്ടശാംകടവ് ബോട്ട് ജെട്ടിയും പവലിയനും എങ്ങനെ നശിപ്പിക്കാം;  അധികൃതരുടെ അവഹേളനത്തിനെതിരേ നാട്ടുകാർ

ഏ.ജെ. വിൻസൻ കണ്ടശാംകടവ്: സംരക്ഷിക്കാൻ ആരുമില്ലാതെ നാഥനില്ലാതെ ഒരു കോടിയിലേറെ ചെലവിട്ട് നിർമിച്ച കണ്ടശാംകടവ് ബോട്ട് ജെട്ടിയും പവലിയിനും നാശത്തിന്‍റെ വക്കിൽ. കണ്ടശാംകടവ് ജലോത്സവം നടക്കുന്ന ഒരു മാസം മാത്രമാണ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. അതുകഴിഞ്ഞാൽ പവലിയനും ബോട്ട് ജെട്ടിയും സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, വകുപ്പ് തല നടപടികൾ ഏകോപിപ്പിക്കാൻ ഉടമസ്ഥവകാശം മണലൂർ ഗ്രാമ പഞ്ചായത്തിനെ ഏല്പിക്കുന്നുമില്ല. കുട്ടികളുടെ പാർക്കിന്‍റെ അതിർത്തി തറയ്ക്ക് അരികിലൂടെ നടന്നാൽ കാൽ തെറ്റി വീഴും, മണ്ണും കോണ്‍ക്രീറ്റും കാനോലി കനാലിലേക്ക് ഇടിയുകയാണ്. രാത്രിയായാൽ കഞ്ചാവ് വില്പനക്കാരുടെയും, മദ്യപാനികളുടെയും താവളമാണ് പവലിയൻ. കണ്ട ശാംകടവ് ബോട്ട് ജെട്ടിയിൽ കുട്ടികളുടെ പാർക്ക് പണിത് ഒരു വർഷമാകുന്പോഴേക്കും പാർക്കിന്‍റെ വടക്കേ ഭാഗത്ത് വലിയ ഗർത്തങ്ങളായി. എപ്പോൾ വേണമെങ്കിലും ഈ അതിർത്തി തറ കാനോലി കനാലിലേക്ക് മറിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. സമീപത്ത് പണിത…

Read More

ഫിനോമിനൽ തട്ടിപ്പ്; ഒരുവർഷം പിന്നിടുമ്പോഴും  പ്രതികൾ ഒളിവിൽതന്നെ ; നിരാശയിൽ നിക്ഷേപകർ

ചാലക്കുടി: ഫിനോമിനൽ ഹെൽത്ത് കെയർ തട്ടിപ്പിൽ നിക്ഷേപകരെ കബളിപ്പിച്ച് 200 കോടിയിൽപ്പരം രൂപയുമായി മുങ്ങിയവർ ഇപ്പോഴും ഒളിവിൽതന്നെ. തട്ടിപ്പ് പുറത്തുവന്നതോടെ സ്ഥലംവിട്ട കന്പനി ഡയറക്ടർമാർ ഇപ്പോഴും വിദേശരാജ്യങ്ങളിൽ സുഖജീവിതം നയിക്കുകയാണ്. കന്പനി പൂട്ടിപ്പോയിട്ട് ഒരു വർഷം പിന്നിട്ടിട്ടും പണം നഷ്ടപ്പെട്ട നിക്ഷേപകർ പോലീസിൽ പരാതി നല്കി പ്രതീക്ഷയോടെ കാത്തിരിക്കയാണ്. ആദ്യം ലോക്കൽ പോലീസ് കേസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കന്പനി ഡയറക്ടർമാരായ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ഇവരിൽ ചെങ്ങിനിമറ്റം തോമസിന് ജാമ്യം അനുവദിച്ചു. മറ്റുള്ളവർ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ തോമസ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്പാകെ ഹാജരാകാത്തതിനാൽ കോടതി ജാമ്യം നിഷേധിച്ചിരിക്കയാണ്. ഒന്പതുവർഷം കാലവധി കഴിഞ്ഞാൽ ഇരട്ടിത്തുക നൽകുമെന്നും മെഡിക്ലെയിം ആനുകൂല്യങ്ങൾ നൽകാമെന്നും വിശ്വസിപ്പിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ 200 കോടി രൂപയിൽപ്പരം നിക്ഷേപമായി സ്വീകരിച്ച്, ആനുകൂല്യങ്ങൾ നൽകാതെ സാധാരണ ക്കാരെ ചതിച്ചശേഷം…

Read More

സ്വന്തമായി  അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി  വിധവയായ അമ്മയും മകനും

കോടാലി: വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുകയാണ് മറ്റത്തൂർ പഞ്ചായത്തിലെ താളൂപ്പാടത്തുള്ള ഒരമ്മയും മകനും. തൊഴിലുറപ്പുപണിക്കുപോയി ഉപജീവനം നടത്തുന്ന വിധവയായ സാബിറയും മകനുമാണ് തലചായ്ക്കാൻ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീടില്ലാതെ വിഷമിക്കുന്നത്. മുരിക്കുങ്ങൽ താളൂപ്പാടം പരേതനായ പാലൊളി വീട്ടിൽ ഷെറീഫിന്‍റെ വിധവയാണ് സാബിറ. ജീർണാവസ്ഥയിലുള്ള ഇവരുടെ ഏതുസമയവും ഇടിഞ്ഞുവീഴാമെന്നതായതോടെ മകനോടൊപ്പം വാടകവീട്ടിലാണ് സാബിറ. ഭർത്താവ് ഷെറീഫ് രണ്ടുവർഷം മുന്പ് മരിച്ചതോടെ നിരാലംബയായ സാബിറ തൊഴിലുറപ്പു പണിക്കു പോയാണ് ഇപ്പോൾ ജീവിക്കുന്നത്. 2015 ൽ വീടില്ലാത്തവരുടെ പേരുകൾ ഉൾപ്പെടുത്തി വാർഡ് തല ഗ്രാമസഭ തയ്യാറാക്കിയ ഗുണഭോക്തൃലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ള പട്ടികയിൽ തന്‍റെ പേര്്് ഇല്ലെന്ന് സാബിറ പരാതിപ്പെട്ടു. വീട് അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് ,കളക്ടർ എന്നിവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. വാസയോഗ്യമായ വീട് നിർമിക്കുന്നതിന് അധികാരികൾ കനിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിർധനയും നിരാലംബയുമായ സാബിറ.

Read More

ധനസഹായം നിലച്ചു; വീട് നിർമാണം തുടങ്ങിയവർ ആശങ്കയിൽ; അടിയന്തര പരിഹാരം വേണമെന്ന് കോണ്‍ഗ്രസ്

ചാലക്കുടി: നഗരസഭയിലെ നൂറുകണക്കിനു കുടുംബങ്ങൾ നിലവിലുള്ള വീടുകൾ പൊളിച്ചതുംപുതുതായി നിർമാണം ആരംഭിച്ചതുമായ വീടുകൾക്ക് ധനസഹായം നൽകാൻ പണം ഇല്ലാത്തതിനാൽ ഗുണഭോക്താക്കൾ ആശങ്കയിലായി. നഗരസഭ വഴി നടപ്പാക്കുന്ന പിഎംഎവൈ ലൈഫ് ഭവന പദ്ധതിയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിഹിതം ലഭിക്കാത്തതിനാലും നഗരസഭ വിഹിതമായ പദ്ധതിതുക സർക്കാരിൽനിന്നും ലഭ്യമാകാത്തതിനാലും സ്തംഭിച്ചിരിക്കുന്നത്. മഴക്കാലത്തിനു മുന്പ് നിലവിലുള്ള പഴയ വീടുകൾ പൊളിച്ചു മാറ്റി നിർമാണം ആരംഭിച്ച നൂറിലധികം കുടുംബങ്ങളാണ് പുതിയ വീടിന്‍റെ വിവിധ ഘട്ടങ്ങൾ നിർമാണം പൂർത്തിയാക്കി അപേക്ഷ നൽകിയിട്ടും പണമില്ലാത്ത കാരണം പറഞ്ഞ് ധനസഹായ വിതരണം സ്തംഭിച്ചിരിക്കുന്നത്. കൂടാതെ, പുതുതായി തെരഞ്ഞെടുത്ത നിരവധി ഗുണഭോക്താക്കൾ ഭവന നിർമാണത്തിനുള്ള പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചു കഴിഞ്ഞിട്ടും ഇവർക്കും ആദ്യ ഗഡു ധനസഹായം വിതരണം ചെയ്യാനും കഴിഞ്ഞിട്ടില്ല. നേരത്തെ നഗരസഭ തന്നെ, അടിയന്തിരമായി നിർമാണ പ്രവർത്തനം പൂർത്തിയാക്കണമെന്നു ആവശ്യപ്പെട്ടതനുസരിച്ച് കടവും മറ്റുമായി പണം…

Read More

ആർടിഎഫ് ശക്തമാക്കും; റെയിൽവേ പോലീസിൽ ഇന്‍റലിജൻസ് ആൻഡ് ഓപ്പറേഷൻസ് വിഭാഗവും ഡോഗ് സ്ക്വാഡും

സ്വന്തം ലേഖകൻ തൃശൂർ: ട്രെയിൻ യാത്രികർക്കു കൂടുതൽ സുരക്ഷയൊരുക്കാനും, ട്രെയിൻ വഴിയുള്ള കള്ളക്കടത്തു തടയാനും ലക്ഷ്യമിട്ട് റെയിൽവേ പോലീസ് പ്രവർത്തനമേഖല കൂടുതൽ സജീവമാകുന്നു. റെയിൽവേ പോലീസിന്‍റെ കീഴിൽ പുതുതായി ഇന്‍റലിജൻസ് ആൻഡ് ഓപ്പറേഷൻ വിഭാഗം ആരംഭിക്കാനാണ് നീക്കം. ഒരു എസ്പിയുടെ കീഴിലായിരിക്കും ഈ വിഭാഗം. ഈ വിഭാഗം ആരംഭിക്കണമെന്നു സർക്കാരിനു മുന്പിൽ ഡിജിപി ശിപാർശ സമർപ്പിച്ചുകഴിഞ്ഞു. ഇതോടൊപ്പം നിലവിൽ റെയിൽവേ പോലീസിലെ ഉന്നത തസ്തികയായ എസ്പി തസ്തിക, ഐജി തസ്തികയാക്കി ഉയർത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്ത്രീകളുൾപ്പടെയുള്ള ട്രെയിൻ യാത്രക്കാർക്കു സുരക്ഷിതത്വം ഒരുക്കുകയെന്നതാണ് ഇത്തരമൊരു വിഭാഗം ആരംഭിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ അടുത്ത കാലത്തായി ട്രെയിൻ വഴി വർധിച്ചുവരുന്ന തീവ്രവാദം, ബോംബ് ഭീഷണി, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കള്ളക്കടത്ത്, ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾ, റെയിൽവേ പരിസരത്തുണ്ടാകുന്ന മോഷണവും അക്രമങ്ങളും, മറ്റു ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നേരിടുന്നതിനും റെയിൽവേ പോലീസ്…

Read More

തന്‍റെ  ഇഷ്ട നടൻ മധു;  കോമഡി വേഷങ്ങൾ അഭിനയിക്കുന്നതിനേക്കാൾ പ്രയാസം സീരിയസ് കലാപാത്രങ്ങൾ ചെയ്യാനെന്ന് ഇന്ദ്രൻസ് 

പാലക്കാട്: സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾക്കെതിരേ രൂക്ഷവിമർശനവുമായി സംസ്ഥാന അവാർഡ് ജേതാവും മുതിർന്ന നടനുമായ ഇന്ദ്രൻസ്. സിനിമയുമായി ബന്ധപ്പെട്ട ഫാൻസ് അസോസിയേഷനുകൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. കോമഡി വേഷങ്ങൾ അഭിനയിക്കുന്നതിനേക്കാൾ പ്രയാസമാണ് സീരിയസ് കലാപാത്രങ്ങൾ അവതരിപ്പിക്കാൻ. പുതുതലമുറയിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും തന്‍റെ ഇഷ്ടനടൻ മധുവാണെന്നും ഇന്ദ്രൻസ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.  

Read More