സംസ്ഥാന ഫയർഫോഴ്സിൽ പുതിയ പരിഷ്കാരം! പുതിയ പരിഷ്കാരങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

എം.സുരേഷ്ബാബു തിരുവനന്തപുരം: സംസ്ഥാന ഫയർഫോഴ്സിലും ഇനിമുതൽ ഇന്‍റലിജൻസ്, വിജിലൻസ് ടീം രൂപീകരിക്കാൻ തീരുമാനം. ഫയർഫോഴ്സ് മേധാവി എഡിജിപി ഡോ.ബി.സന്ധ്യയാണ് ഫയർഫോഴ്സിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് പുതിയ പരിഷ്കാര നടപടികളുമായി ഫയർഫോഴ്സ് മേധാവി മുന്നോട്ട് പോകുന്നത്. ഫയർഫോഴ്സിന്‍റെ ചരിത്രത്തിൽ പുതിയ പരിഷ്കാരം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. കെട്ടിട നിർമ്മാണത്തിന് ് ഫയർഫോഴ്സിന്‍റെ എൻഒസി ലഭിക്കുന്നതിനായി വ്യാപകമായി കോഴ കൈപ്പറ്റുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം. അപേക്ഷകൾ വൈകിപ്പിച്ച് അപേക്ഷകരിൽ നിന്നും ചില ഉദ്യോഗസ്ഥർ കോഴ വാങ്ങാറുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഫയർഫോഴ്സിന്‍റെ എൻഒസി സംവിധാനം സുതാര്യമാക്കാനും തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ കെട്ടിട നിർമ്മാണ എൻഒസി ലഭിക്കാൻ ഓണ്‍ലൈനിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി എഡിജിപി. ഡോ. ബി. സന്ധ്യ രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ പരിഷ്കാരങ്ങൾ…

Read More

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ; ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് സർവേ; ബിജെപിക്ക് ഒരു സീറ്റും

തിരുവനന്തപുരം: ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് എബിപി-സി വോട്ടർ സർവേ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 85 സീറ്റുകൾ വരെ നേടുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് 53 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്നും സർവേ പറയുന്നു. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 34.6 ശതമാനവുമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് സർവേയിൽ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനെന്ന് 46.7 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഉമ്മൻ ചാണ്ടിയെന്ന് 22.3 ശതമാനം പേർ സർവേയിൽ അഭിപ്രായപ്പെട്ടു. കെ.കെ. ഷൈലജയുടെ പേർ 6.3 ശതമാനം പേർ രേഖപ്പെടുത്തി. 4.1 ശതമാനം പേരാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപി നില മെച്ചപ്പെടുത്തുമ്പോൾ, യുഡിഎഫിന്‍റെ ഹിന്ദു വോട്ടുകളിൽ വലിയ നഷ്ടമാണ്…

Read More

രാജസ്ഥാനിൽ കൗമാരക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തി; പീഡനം നടന്നതായി സംശയം

ജയ്പുർ: രാജസ്ഥാനിലെ ബാര്‍മെറില്‍ കൗമാരക്കാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സുവാല ഗ്രാമവാസിയാണ് കൊല്ലപ്പെട്ട 16കാരി. കുട്ടിയുടെ വീടിനു പുറകിലെ പാടത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ പീഡനം നടന്നകാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്തണമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read More

അടൂർ കെഎപി മൂന്നാം ബറ്റാലിയൻ കാന്‍റീനിൽ അഴിമതിയെന്നു കമാൻഡന്‍റ് !അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ വാദി പ്രതിയായി…

അടൂര്‍: വടക്കടത്തുകാവിലെ കെഎപി മൂന്നാം ബറ്റാലിയനിലെ കാന്റീനില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട് നല്‍കിയ ബറ്റാലിയന്‍ കമാഡന്റ് ജെ.ജയനാഥിനെതിരെഅച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അന്വേഷണം. നിർദേശം നല്കിയതു ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ജയനാഥിനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന പോലീസ് മേധാവിക്ക് ജയനാഥ് നല്‍കിയ റിപ്പോര്‍ട്ടില്‍ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കാന്റീനുമായി ബന്ധപ്പെട്ട് 2018-19 കാലഘട്ടത്തില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായും ലക്ഷങ്ങളുടെ സാധനങ്ങള്‍ കാണ്‍മാനില്ലെന്നും പറയുന്നു. കാന്റീന്‍ സ്റ്റോക്കില്‍ 11,33,777 രൂപയുടെ സാധനങ്ങളാണ് കാണാനില്ലാത്തത്. സ്റ്റോക്കിലെ കണക്കില്‍പ്പെടാത്ത 2, 24,342 രൂപയുടെ സാധനങ്ങള്‍ കണ്ടെത്തി. പ്രതിവര്‍ഷം 1520 കോടി രൂപയുടെ വില്പന നടത്തുന്ന സംസ്ഥാനത്തെ ചെറിയ കാന്‍റീനുകളില്‍ ഒന്നാണ് അടൂരിലേത്. ഇവിടെ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് നല്‍കിയിട്ടുള്ളവരല്ല. കഴിഞ്ഞ വര്‍ഷം…

Read More

വീടിനു തീയിട്ടവർ ഇപ്പോഴും വിലസുന്നു ! പ്രതികൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; പൊള്ളലേറ്റ പശുക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു…

കുമ്പനാട്: നെല്ലിമല പുത്തന്‍പീടികയ്ക്ക് സമീപം പരേതനായ ഷിബുവിന്‍റെ വയോധിക മാതാവും ഭാര്യയെയും കുട്ടികളും താമസിക്കുന്ന വീടിന് തീവെച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് വിമുഖത കാട്ടുന്നതില്‍ പ്രതിഷേധം. ഇവരുടെ വീടിന്‍റെ അടുക്കള ഭാഗവും പശു തൊഴുത്ത് പൂര്‍ണമായും വീടിന് മുറ്റത്തുണ്ടായിരുന്ന ബൈക്കും കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ചത്. തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് മാസം പ്രായമുള്ള കിടാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണമെന്ന് സ്ഥലംസന്ദര്‍ശിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോയിപ്രം മണ്ഡലം പ്രസിഡന്‍റ് സുബിന്‍ നീറുംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ചക്കുമൂട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് സി ജി ആശ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥ്…

Read More

കോടിഷ് നിധി തട്ടിപ്പ് ; വിവരങ്ങൾ തേടി പോലീസ്;12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഉടമ മുങ്ങി…

കോഴിക്കോട്: നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി പോലീസ് കമ്പനീസ് ഓഫ് രജിട്രേഷന്‍ വിഭാഗത്തെ സമീപിക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടിഷ് നിധി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് പോലീസ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കൊച്ചിയിലെ രജിസ്‌ട്രേഷന്‍വിഭാഗത്തിന് നല്ലളം പോലീസ് കത്തയച്ചിട്ടുണ്ട്. അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര്‍ രാമന്‍കുത്ത് മുതുവാട് ചേലക്കല്‍ പറമ്പില്‍ അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പും തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. നിലമ്പൂരിലായിരുന്നു ഇത്തരത്തിലുള്ള പണിമിടപാടുകളിലൂടെ തട്ടിപ്പ് നടത്തിയത്. എന്നിട്ടും രജിസ്‌ട്രേഷന്‍ വിഭാഗം പുതിയ അപേക്ഷയില്‍ സ്ഥാപനംതുടങ്ങാനുള്ള അനുമതി നല്‍കിയത് ദുരൂഹമാണ്. ഇതിന്‍റെ നിയമവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പരാതി കൂടുന്നു ദിവസവും കോടിഷ് നിധിയില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് നല്ലളം സിഐ എം.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ഇതുവരെ നല്ലളത്ത്…

Read More

100 കോടി കണ്ടെത്താൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടേക്കും ! ഫയലുകൾ കണ്ടെത്തിയാൽ പണം എവിടെ പോയി എന്നതു സംബന്ധിച്ച് കൃത്യമായ വിവിവരം ലഭിക്കുമെന്ന് അനുമാനം…

എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 100 കോടി 75 ലക്ഷം രൂപ കാണാതായതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ സർക്കാരിന് കത്തു നൽകും. ഇത്രയും തുക ചെലവഴിച്ചതിനെ സംബന്ധിച്ചുള്ള ഫയലുകൾ കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫയലുകൾ കണ്ടെത്തിയാൽ പണം എവിടെ പോയി എന്നതു സംബന്ധിച്ച് കൃത്യമായ വിവിരം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. എംഡിയും തൊഴിലാളി യൂണിയനും തമ്മിലുള്ള തർക്കത്തിൽ എംഡിക്കൊപ്പമാണ് വകുപ്പ് മന്ത്രി. അതുകൊണ്ട് തന്നെ എംഡിയുടെ ശിപാർശ ലഭിച്ചാൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടും. അതേസമയം വിവാദ പ്രസ്താവനകൾ പാടില്ലെന്ന് മുഖ്യമന്ത്രി കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടു. എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ വകുപ്പ് മന്ത്രി ഇതുവരെ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കോടികൾ കാണാതായത് കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. നാലു വർഷത്തിനിടയിൽ അഞ്ച് എംഡിമാരാണ് കെഎസ്ആർടിസി ഭരിച്ചത്. ഓരോ എംഡിമാരുടെ…

Read More

വിചിത്രമായ മോഷണരീതിയുമായി കള്ളന്മാർ ! ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 48 പവൻ കവർന്നത് വ്യത്യസ്ഥമായ രീതിയിൽ…

കോട്ടയം: ആൾത്താമസമില്ലാത്ത വീട്ടിലെ മോഷണ സംഭവത്തിന്‍റെ ചുരുളഴിക്കുന്നതിനായി ഉൗർജിത അന്വേഷണത്തിൽ പോലീസ്. മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീല ഇട്ടിയുടെ വീട്ടിലാണ് 48 പവൻ മോഷണം നടന്നതായി പോലീസിനു പരാതി ലഭിച്ചിരിക്കുന്നത്. ഉടമ വിദേശത്തായതിനാൽ രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന വീട്ടിൽ ശുചീകരണ ജോലിക്കാരൻ മാത്രമാണ് ആഴ്ചകൾ ഇടവിട്ട് വരാറുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹം എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണം നടന്നതു രണ്ടാഴ്ചയ്ക്കു മുന്പെന്ന നിഗമനത്തിലാണ് ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാവ് തകർത്ത ഗേറ്റിന്‍റെ താഴ്, വീടിന്‍റെ പിന്നിലെ ഗ്രില്ലുകൾ എന്നിവിടങ്ങളിൽ ചിലന്തിവല കയറിയ നിലയിലാണ്. ഇത് മോഷണം നടന്നിട്ട് ആഴ്ചകളായതിന്‍റെ ലക്ഷണമാണെന്നു പോലീസ് കരുതുന്നു. അലമാരയുടേത് ഉൾപ്പെടെ താക്കോലുകൾ താക്കോൽ പഴുതിൽ തന്നെയാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ സിസി ടിവി സംവിധാനമുണ്ടായിരുന്നെങ്കിലും…

Read More

ഇനി വാഹനം തോന്നുന്നപോലെ വഴിയരികിൽ പാർക്ക് ചെ്യതാൽ കാര്യങ്ങൾ സ്റ്റിക്കറിൽ ഒതുങ്ങില്ല ! ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ’ക്ഷ’ വരപ്പിക്കാൻ പോലീസ്…

കോട്ടയം: നഗരത്തിലെ റോഡുവക്കിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ ഇന്നു മുതൽ കോളറിൽ പിടിവീഴും. അനധികൃത പാർക്കിംഗും ട്രാഫിക് നിയമലംഘനങ്ങളും നഗരത്തിൽ കർശനമായി തടയാനായി ട്രാഫിക് പോലീസ് രംഗത്ത്. വാഹന അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ കർശനമായ ട്രാഫിക് സംവിധാനങ്ങളാണ് പോലീസ് ഒരുക്കുന്നത്. ഇടതുവശം ചേർന്നുള്ള ഓവർടേക്കും നഗരമധ്യത്തിൽ ഉൾപ്പെടെ യു ടേണ്‍ എടുക്കലും ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ തടയുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി നഗരപ്രദേശത്ത് 35 ഇടങ്ങളിൽ പാർക്കിംഗ് കർശനമായി നിരോധിച്ച് ട്രാഫിക് പോലീസ് ബോർഡുകൾ സ്ഥാപിച്ചു. ബേക്കർ ജംഗ്ഷനിൽനിന്നും കുമരകം റോഡിൽ ഒരുവശത്തു മാ ത്രം പാർക്കിംഗ് അനുവദിച്ചുകൊണ്ട് മറുവശത്ത് നോ പാർക്കിംഗ് ബോർഡുകൾ ഇന്നലെ സ്ഥാപിച്ചു. കെകെ റോഡിലും എംസി റോഡിലും നിരവധി സ്ഥലങ്ങളിലായും തിരുനക്കര അന്പലത്തിനു സമീപം, ജനറൽ ആശുപത്രിക്കു സമീപം, കഞ്ഞിക്കുഴിയിൽ പുതുപ്പള്ളി റോഡ്, കളക്‌ടറേറ്റിനു എതിർവശം, പിജെ…

Read More

വടകര സീറ്റില്‍വിട്ടുവീഴ്ചയ്ക്കില്ലാതെജെഡിഎസ് ! മലബാറില്‍ ചിറ്റൂരും വടകരയിലും മത്സരിക്കും

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജനതാദള്‍ സെക്യുലര്‍. (ജെഡിഎസ്) പാലക്കാട് ജില്ലയിലെ ചിറ്റൂരും കോഴിക്കോട് വടകരയുമാണ് ജെഡിഎസ് ഇത്തവണയും ആവശ്യപ്പെടുന്നത്. ഇന്ന് കോഴിക്കോട് ചേരുന്ന ജെഡിഎസ് മലബാര്‍ മേഖലാ നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കൂടാതെ രണ്ട് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്. ചിറ്റൂരിലെ സീറ്റില്‍ ആശങ്കകളില്ലെങ്കിലും വടകര സീറ്റ് ജെഡിഎസിന് ഇത്തവണ ലഭിക്കുമോയെന്നതില്‍ തീരുമാനമായിട്ടില്ല. വടകര സീറ്റ് ആവശ്യവുമായി ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) രംഗത്തെത്തിയതോടെയാണ് ആശങ്ക മുറുകിയത്. എന്നാല്‍ ഒരു കാരണവശാലും വടകര സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടാണ് ജെഡിഎസിനുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ജയിക്കില്ലെന്നുറപ്പിച്ച സീറ്റായിരുന്നു വടകര. പോരാട്ടത്തിലൂടെയാണ് ഈ സീറ്റ് ജെഡിഎസ് പിടിച്ചെടുത്തത്. കോഴിക്കോട് സീറ്റിനെ ചൊല്ലി വീരേന്ദ്രകുമാര്‍ 2009…

Read More