ഡോക്ടറുടെ 41.61 ലക്ഷം രൂപ തട്ടിയ കേസ്; പണം എത്തിയത് കോല്‍ക്കത്തയിലെ ബാങ്ക് അക്കൗണ്ടിലേക്ക്

കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്‍റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസില്‍ തട്ടിയെടുത്ത പണം കൊല്‍ക്കത്തയിലെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തല്‍. ഈ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മുംബൈ അന്തേരിയിലെ ചില ബാങ്ക് അക്കൗണ്ടുകളിലേക്കും പണം കൈമാറിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചെമ്മലശേരിയിലെ എന്‍. മുഹമ്മദ് അഫ്‌സല്‍ (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23), ബാസിത്(26), ഹാഷി(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പി. സജുകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ തട്ടിപ്പു സംഘത്തിലെ ചെറിയ കണ്ണികളാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഘം അന്ധേരിയിലേക്ക് അന്തര്‍ സംസ്ഥാന…

Read More

മോദിയെ വാഴ്ത്തിപാടി; ബിജെപി യാത്ര ഉദ്ഘാടനം ചെയ്ത് സിപിഎം നഗരസഭാംഗം

മരട്: കുണ്ടന്നൂരിലും മരടിലും പര്യടനം നടത്തിയ ബിജെപിയുടെ വികസിത് ഭാരത് സങ്കല്‍പ് യാത്ര മരടിൽ ഉദ്ഘാടനം ചെയ്തത് സിപിഎം മരട് നഗരസഭ കൗൺസിലർ ജിജി പ്രേമൻ. മരട് കൊട്ടാരം ജംഗ്ഷനില്‍ വ്യാഴാഴ്ച്ച വൈകിട്ട് നടന്ന പര്യടന പരിപാടിയാണ് 18-ാം വാർഡിലെ സിപിഎം കൗൺസിലർ ഉദ്ഘാടനം നടത്തി പാർട്ടിയെ ഞെട്ടിച്ചത്. കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന്‍റെ ഭാഗമായി ബിജെപി നടത്തുന്ന സങ്കൽപ് യാത്ര, കേന്ദ്ര സർക്കാരിനെ നിരന്തരമായി എതിർത്തു കൊണ്ടിരിക്കുന്ന വിപ്ലവ പാർട്ടിയുടെ കൗൺസിലർ തന്നെ ഉദ്ഘാടനം ചെയ്തത് നാട്ടുകാരിലും കൗതുകമുളവാക്കി. കുണ്ടന്നൂരില്‍ നടന്ന പരിപാടി കുമ്പളം പഞ്ചായത്തംഗവും ബിജെപി നേതാവുമായ സി.എസ്. സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍,…

Read More

മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; കരുതലോടെ ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്നു നിയമോപദേശം. ഇതോടെ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു വീണ്ടും കേജരിവാളിന് നോട്ടീസ് നല്‍കുമെന്നും സൂചനയുണ്ട്. ഇഡി നിയമപരമായി സമൻസ് നൽകിയാൽ കേജരിവാൾ ഹാജരാകുമെന്നാണ് എഎപി നിലപാടെന്നും അറിയുന്നു. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. ഇഡിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയാറായിരിക്കാനാണ് പ്രവർത്തകർക്കുള്ള നിർദേശം. കേന്ദ്രത്തിന്‍റേത് രാഷ്ട്രീയ നീക്കമെന്നു ശരദ് പവാര്‍ ആരോപിച്ചു. സമാന രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാത്തവരെ നിരുത്സാഹപ്പെടുത്താൻ കേന്ദ്രം അധികാര ദുർവിനിയോഗം നടത്തുകയാണെന്നു ശരദ് പവാർ പറഞ്ഞു.‌ അതിനിടെ, ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവർണർക്കെതിരേ എഎപി രംഗത്തെത്തി. അഴിമതി നടത്തിയത് കേന്ദ്ര സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണെന്നും ആരോഗ്യ…

Read More

അറ്റകുറ്റപ്പണി; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

കൊല്ലം: അറ്റകുറ്റപ്പണികളും അടിസ്ഥാന വികസനങ്ങൾ ഏർപ്പെടുത്തുന്നതും കാരണം കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. പുതുതായി 16 വണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. ഇവയിൽ കേരളം വഴി കടന്നുപോകുന്ന സർവീസുകളുമുണ്ട്. മാത്രമല്ല ഒമ്പത് വണ്ടികൾ വഴി തിരിച്ച് വിടുമെന്നും റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു. ഭോപാൽ ഡിവിഷനിലെ ട്രാഫിക് ബ്ലോക്കുകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൊച്ചുവേളി-ഇൻഡോർ അഹല്യ നഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 13നും ഇൻഡോർ-കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് 15നും പൂർണമായി റദ്ദാക്കി. സേലം ഡിവിഷനിലെ അറ്റകുറ്റപ്പക്ഷികൾ കാരണം ന്യൂഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ് 27, ഫെബ്രുവരി മൂന്ന് തീയതികളിലും ന്യൂഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ് 29നും ഫെബ്രുവരി അഞ്ചിനും സർവീസ് നടത്തില്ല. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ഒമ്പത്, 16, 23, 30 തീയതികളിലും ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സ്പ്രസ് 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദാക്കി. എറണാകുളം…

Read More

കെ സ്വിഫ്റ്റ് ബസുകളിൽ ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു

ചാത്തന്നൂർ : ദീർഘദൂര സർവീസുകൾ നടത്തുന്ന കെ സ്വിഫ്റ്റിന്‍റെ ബസുകളിൽ ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. വൻതോതിലുള്ള വരുമാന ചോർച്ച തടയുകയാണ് ലക്ഷ്യം. സ്വതന്ത്രസ്ഥാപനമായ കെ സ്വിഫ്റ്റിന്‍റെ ബസുകൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് കെഎസ്ആർടിസി യുടെ ഇൻസ്പെക്ടർമാരെയാണ്. 20 ഇൻസ്പെക്ടർമാരെ നിയോഗിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കെഎസ്ആർടിസിയുടെ ദീർഘദൂര റൂട്ടുകളിൽ കെ എസ് ആർടിസിയിൽ നിന്നും കിലോമീറ്റർ നിരക്കിൽ വാടക ഈടാക്കിയാണ് കെ സ്വിഫ്റ്റിന്‍റെ ബസുകൾ സർവീസ് നടത്തുന്നത്. കെ സ്വിഫ്റ്റിലേയ്ക്ക് നിയോഗിക്കപ്പെട്ട ഇൻസ്പെക്ടർമാർ ഉടൻ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. കെഎസ്ആർടിസിയുടെ ജീവനക്കാരെ കെഎസ്ആർടിസി യുടെ ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ നിയോഗിക്കുന്നതിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. ദീർഘദൂരയാത്രക്കാരിൽനിന്നു യാത്രാക്കൂലി വാങ്ങിയ ശേഷം ടിക്കറ്റ് കൊടുക്കാതിരിക്കുക, സൗജന്യയാത്ര അനുവദിക്കുക, അനധികൃതമായി പണം വാങ്ങിയ ശേഷം ലഗേജ് കടത്തുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇത്തരത്തിൽ വൻതോതിൽ വരുമാന ചോർച്ച സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാതൊരുവിധ തൊഴിൽ…

Read More

നവകേരള സദസ് മാതൃകയിൽ പ്രഭാത യോഗങ്ങൾക്കു കെപിസിസി

തിരുവനന്തപുരം: നവകേരള സദസിന്‍റെ മാതൃകയിൽ പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാൻ കെപിസിസി നേതൃത്വം. കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ ആണ് പ്രഭാഗ യോഗങ്ങൾ സംഘടിപ്പിക്കുക. എല്ലാദിവസവും രാവിലെ വാർത്താ സമ്മേളനം ഉണ്ടാകും. ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും പങ്കെടുക്കും. രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ തുടങ്ങിയവരും സമരാഗ്നിയുടെ ഭാഗമാകും. ഫെബ്രുവരി 9 ന് കാസർകോട് ജാഥയ്ക്ക് തുടക്കം കുറിക്കും. കെ സി വേണുഗോപാൽ സമരാഗ്നി ഉദ്ഘാടനം ചെയ്യും. സമരാഗ്നി പര്യടനം 27 ന് തലസ്ഥാനത്ത് അവസാനിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്നാണ് സമരാഗ്നി സംസ്ഥാന ജാഥ നയിക്കുന്നത്. മൂന്നോ നാലോ മണ്ഡലങ്ങള്‍ക്ക് ഒരു പരിപാടി എന്ന നിലയ്ക്ക് ജാഥ സംഘടിപ്പിക്കാനാണ് തീരുമാനം. അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്നും നേതൃത്വം അറിയിച്ചു. തൊഴിലാളി…

Read More

കെപിസിസി പ്രസിഡന്‍റാകാനും നിയമസഭയിലേക്ക് മത്സരിക്കാനും ആഗ്രഹമുണ്ട്; കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റാകാനും നിയമസഭയിലേക്ക് മത്സരിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. തന്‍റെ ആഗ്രഹം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ഇതുവരെ നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തുടർച്ചയായി ലോക്സഭയിലേക്ക് മത്സരിക്കാൻ കടിച്ച് തൂങ്ങി നിൽക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കണമെന്നാണ് തന്‍റെ ആഗ്രഹം ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read More

കാഷ്മീരിൽ വെടിവയ്‌പ് രണ്ടു ഭീകരരെ കുടുക്കി

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഇന്നു പുലർച്ചെ വെടിവയ്പുണ്ടായി. കുൽഗാമിൽ രണ്ടു ഭീകരരെ സുരക്ഷാസേന കുടുക്കിയതായും വിവരമുണ്ട്. ഷോപ്പിയാൻ ജില്ലയിലെ ചോട്ടിഗാം മേഖലയിലാണു വെടിവയ്പ് ആരംഭിച്ചത്. ഷോപ്പിയാൻ പോലീസും ഇന്ത്യൻ സൈന്യവും സിആർപിഎഫും ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കാഷ്മീർ സോൺ പോലീസ് ട്വീറ്റിൽ പറഞ്ഞു. കുൽഗാം ജില്ലയിലെ ഹഡിഗാം ഗ്രാമത്തിൽ രണ്ടു ദിവസം മുൻപ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാഷ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായിരുന്നു. കാഷ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയാണ് മട്ടൂ. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Read More

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്‍റെ പ്രിയപ്പെട്ട മന്ത്രി; അഡ്വ. ജി. സ്റ്റീഫൻ

കൊല്ലം: അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം ഈ വർഷം കൊല്ലം ജില്ലയിൽ നടക്കുന്നു. നാടെങ്ങും കലോത്സവ ആരവത്തിന്‍റെ മൂഡിലാണ്. ജില്ലയിൽ ഉത്സവ കാലമാണ്. ഇപ്പോഴിതാ എംഎൽഎ അഡ്വ. ജി. സ്റ്റീഫൻ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവത്തിന്‌ കൊല്ലത്ത്‌ തിരി തെളിയുമ്പോൾ, 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്‍റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌ എന്ന കുറിപ്പോടെ മന്ത്രി വീണ ജോർജിന്‍റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം വളരെ വേഗത്തിൽ തന്നെ വൈറലായി. ആരോഗ്യ മന്ത്രി വീണാ ജോർജ് തന്‍റെ സ്കൂൾ പഠന കാലത്ത് കലോത്സവത്തിനു മോണോ ആക്ട് അവതരിപ്പിക്കുന്ന ഫോട്ടോയാണ് കുറിപ്പിനൊപ്പം എംഎൽഎ അഡ്വ. ജി. സ്റ്റീഫൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പോസ്റ്റ് കാണാൻ ഇവിടെ…

Read More

നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌; പി.എ. മുഹമ്മദ് റിയാസ്

മൂന്നാർ മുതൽ ബോഡിമെട്ട് വരെ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നടത്തിയ നവീകരണത്തിന്‍റെ ഉദ്‌ഘാടനം ഇന്ന് നടക്കും. മന്ത്രി പി. എ. മുഹമ്മദ് റിയാസ് നവീകരണത്തിന്‍റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സംസ്ഥാന സർക്കാരിന്‍റെ പദ്ധതി നിർദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തിയാക്കാൻ പ്രയത്നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ പ്രത്യേക നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ – ബോഡിമേട്ട് റോഡ്. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി. മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ…

Read More