ഇടിമിന്നലോടെ വേനൽമഴ കനക്കും;  കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Read More

ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്; ലോകായുക്തയിൽ ഭിന്നാഭിപ്രായം; മൂന്നംഗ ബഞ്ചിനു വിട്ടു; മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ് മൂന്നംഗ ബഞ്ചിനു വിട്ടു. ഇന്ന് കേസ് പരിഗണിക്കവേ ലോകായുക്തയില്‍ ഭിന്നവിധി ഉണ്ടായ സാഹചര്യത്തിലാണ് മൂന്നംഗ ബഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങിയ ബഞ്ച് ഇനി വിധി പറയും.രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ഇന്ന് രാവിലെ കേസ് പരിഗണിക്കവേ ജസ്റ്റീസ് സിറിയക് ജോസഫ് അറിയിച്ചു. ഇതുസംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാറൂൺ അൽ റഷീദും ആണ് വിധി പറഞ്ഞത്. ഇനി വീണ്ടും കേസിൽ വിശദമായ വാദം കേൾക്കേണ്ടി വരും. മൂന്നംഗ ബഞ്ചിന് വിട്ടതോടെ അന്തിമ വിധി നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിക്ക് താൽകാലിക ആശ്വാസമായി. വിധി എതിരായായാല്‍ മുഖ്യമന്ത്രിക്ക് പദവി രാജിവയ്ക്കേണ്ടിവരെ വരും. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാരും അന്നത്തെ…

Read More

ചരിത്രസംഭവമായി കെപിസിസിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ; ശതാബ്ദി ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹത കോണ്‍ഗ്രസുകാര്‍ക്കെന്ന് വി.ഡി. സതീശന്‍

വൈക്കം: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ചരിത്രസംഭവമായി. അടുത്തനാളില്‍ വൈക്കം കണ്ടിട്ടില്ലാത്തവിധം വലിയ ജനസഞ്ചയമാണ് കായലോര ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ത്രിവര്‍ണ പതാകകള്‍ കായല്‍ കാറ്റില്‍ പാറിപ്പറന്ന സമ്മേളനവേദിയിൽ ഉച്ചകഴിഞ്ഞ് മൂന്നിനു ജനസഞ്ചയം നിറഞ്ഞു കവിഞ്ഞു. സത്യഗ്രഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവായിരുന്ന ടി.കെ. മാധവന്‍റെ പേരിട്ടിരുന്ന നഗറിൽ പന്തല്‍ കവിഞ്ഞുള്ള ആളുകള്‍ക്ക് കാണുന്നതിനായി വലിയ സ്‌ക്രീനുകളുകളും സ്ഥാപിച്ചിരുന്നു. കെപിസിസി പ്രസിഡന്‍റ് അധ്യക്ഷനായ വേദിയില്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളെല്ലാമുണ്ടായിരുന്നു. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍ എന്നിവരും വേദിയില്‍ സ്ഥാനംപിടിച്ചു. കോണ്‍ഗ്രസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് വേദിയിലേക്ക് ആനയിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് ഖാര്‍ഗെ വേദിയിലെത്തിയത്. വേദിയിലെത്തുന്നതിനു മുമ്പായി…

Read More

ഭാര്യയെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! സ്വകാര്യഭാഗത്ത് പൗഡര്‍ ടിന്നും എണ്ണക്കുപ്പിയും ടോര്‍ച്ചും കയറ്റി; മലപ്പുറത്ത് യുവാവിന് കനത്ത ശിക്ഷ വിധിച്ച് കോടതി…

ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് കനത്തശിക്ഷ വിധിച്ച് മഞ്ചേരി കോടതി. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസിനാണു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. തെളിവുകളുടെ അഭാവത്തെത്തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ് നസീറ(42) എന്നിവരെ വെറുതെവിട്ടു. 2005 മാര്‍ച്ച് 15നായിരുന്നു റിയാസിന്റെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു ഇയാള്‍ ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പരാതിക്കാരിക്ക് വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റിയാസും കുടുംബവും ചെലവഴിച്ചു തീര്‍ത്തിരുന്നു. തുടര്‍ന്ന്, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു പീഡനം. കോഴിക്ക് തീറ്റ…

Read More

പരീക്ഷാക്കാലം കഴിഞ്ഞു, നാളെ സ്കൂളുകൾ അടയ്ക്കും; പുതിയ അധ്യയനവർഷം ജൂൺ ഒന്നിന്

തിരുവനന്തപുരം: പരീക്ഷാക്കാലം കഴിഞ്ഞതോടെ അധ്യയനവർഷത്തിന് സമാപനം കുറിച്ച് മധ്യവേനൽ അവധിയ്ക്കായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നാളെ അടയ്ക്കും. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വിദ്യാലയങ്ങൾ തുറക്കും. എസ്എസ്എൽസി പരീക്ഷ ഇന്നലെ പൂർത്തിയായി. 4.19 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ ഒൻപതിനാണ് പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലേയും പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകളിലേയും പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. ടിസി കൊടുത്തുള്ള പ്രവേശനം മേയ് 2നുശേഷം നടത്തും. അടുത്ത അധ്യയന വർഷത്തേയ്ക്കായുള്ള സ്കൂൾ യൂണിഫോമും പുസ്തകങ്ങളും തയാറായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ മൂന്നു മുതൽ എസ്എസ്എൽസി ഉത്തരക്കടലാസ് മൂല്യനിർണയും ആരംഭിക്കും. 70 മൂല്യനിർണയക്യാന്പുകളിലായി 18000 അധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്.മേയ് പകുതിയോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാവും.…

Read More

കരിപ്പൂരില്‍ ‘പൊട്ടിക്കല്‍’ സംഘത്തിന്‍റെ പ്ലാൻ പാളി; 1.75 കോടിയുടെ സ്വര്‍ണം പിടിച്ചു; ആറുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണം ‘പൊട്ടിക്കാന്‍’ എത്തിയ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മൂന്നു കാരിയര്‍മാരും പിടിയിലായിട്ടുണ്ട്. 1.75 കോടിയുടെ സ്വര്‍ണവുമായാണ് കാരിയര്‍മാര്‍ പിടിയിലായത്. ഗള്‍ഫില്‍നിന്നു കടത്തികൊണ്ടുവരുന്ന സ്വര്‍ണം പോലീസുകാരാണെന്ന വ്യാജേന തട്ടിയെടുത്തു രക്ഷപ്പെടാനായിരുന്നു പൊട്ടിക്കല്‍ സംഘത്തിന്‍റെ പദ്ധതി. ജിദ്ദയില്‍നിന്നുള്ള വിമാനത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തെക്കുറിച്ച് കാരിയര്‍സംഘത്തിലെ ഒരാളാണ് പൊട്ടിക്കല്‍ സംഘത്തെ അറിയിച്ചത്. പൊട്ടിക്കല്‍ സംഘത്തിലെ ആറുപേര്‍ക്കും വിവരമറിയിച്ച കാരിയര്‍ക്കും തുല്യമായി ഇതു വീതിക്കാനായിരുന്നു പദ്ധതി. തന്‍റെ ഒപ്പമുള്ള രണ്ടുപേരുടെ കൈവശം 1.75 ‍ കോടിയുടെ സ്വര്‍ണം ഉണ്ടെന്നായിരുന്നു കാരിയര്‍ അറിയിച്ചത്. ഇതു പ്രകാരം പൊട്ടിക്കല്‍ സംഘം രണ്ടു വാഹനങ്ങളില്‍ ആയുധങ്ങളുമായി കരിപ്പൂരില്‍ തമ്പടിച്ചു. പോലീസുകാര്‍ ആണെന്ന വ്യാജേന ഇവരെ തടഞ്ഞുനിര്‍ത്തി സ്വര്‍ണം തട്ടാനായിരുന്നു നീക്കം. അതേസമയം ജിദ്ദ വിമാനത്തില്‍ കാരിയര്‍മാര്‍ സ്വര്‍ണവുമായി എത്തുന്ന വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കാത്തുനില്‍ക്കുകയായിരുന്നു. വിമാനത്തില്‍ എത്തിയ ഉംറ യാത്രക്കാരായ ഷഫീഖ് (31), റമീസ്…

Read More

കീഴടങ്ങാൻ മൂന്ന് നിബന്ധനവച്ച്  അമൃത്പാൽ സിംഗ്; അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാൻ നീക്കം

ന്യൂഡൽഹി: വിവാദ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ തയാറായതായി സൂചന. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് മൂന്നു നിബന്ധനകൾ പോലീസിനു മുന്പിൽ വച്ചതായാണ് റിപ്പോർട്ട്. താൻ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പോലീസ് കസ്റ്റഡിയിൽ മർദിക്കരുത്, പഞ്ചാബിലുള്ള ജയിലിൽ പാർപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമൃത്പാൽ മുന്നോട്ടുവച്ചതെന്നാണ് വിവരം. അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് അമൃത്പാലിന്‍റെ നീക്കമെന്നാണു സൂചനകൾ. കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ അമൃത്സറിലടക്കം കനത്ത സുരക്ഷ പോലീസ് ഏർപ്പെടുത്തി. പോലീസ് തെരച്ചിൽ തുടരുന്നതിനിടെ ഒളിവില്‍ കഴിയുന്ന അമൃത്പാൽ ഇന്നലെ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. മാർ‍ച്ച് 18നുശേഷം ആദ്യമായാണ് അമൃത്പാലിന്‍റെ വീഡിയോ പുറത്തുവരുന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് പോലീസിന്‍റെ പിടിയിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അമൃത്പാൽ വീഡിയോയില്‍ പറയുന്നുണ്ട്. സിക്കുമതം പിന്തുടരുന്നതിൽ തന്‍റെ അനുയായികളെ കസ്റ്റഡിയിലെടുത്തെന്നും വീഡിയോയിൽ അമൃത് പാൽ കുറ്റപ്പെടുത്തുന്നു.

Read More

കെ.കെ. രമയ്ക്ക് ‘പയ്യന്നൂര്‍ സഖാക്ക’ളുടെ വധഭീഷണി‘എടി രമേ, നീ വീണ്ടും കളി തുടങ്ങി അല്ലെ’;നിനക്കുള്ള അവസാനത്തെ താക്കീതാണിത്

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ. രമ എഎല്‍എയ്ക്കു വീണ്ടും വധഭീഷണിക്കത്ത്്‍. പയ്യന്നൂര്‍ സഖാക്കളുടെ പേരിലുള്ള ഭീഷണിക്കത്ത് രമ ഡിജിപിക്ക് കൈമാറി. നിയമസഭയില്‍ ഇടത് എംഎല്‍എമാരുടെ കൈയേറ്റത്തില്‍ കൈഒടിഞ്ഞ് ചികിത്സയിലാണ് രമ. “എടി രമേ, നീ വീണ്ടും കളി തുടങ്ങി അല്ലെ. കൈഒടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നോക്കുകയാണ് അല്ലെ. നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിന്‍വലിച്ച മാപ്പുപറയുക”- അടുത്തമാസം 20നകം ഒരു തീരുമാനം നടപ്പാക്കും. ഭരണം പോയാലും തരക്കേടില്ല’ -കത്തില്‍ പറയുന്നു. രമയ്ക്ക് ഭീഷണിക്കത്ത് ഇതാദ്യമല്ല. ഇതിനുമുമ്പും ഇത്തരം ഭീഷണിക്കത്തുകള്‍ വന്നിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആര്‍എംപി നേതാവ് എന്‍. വേണു പറഞ്ഞു. ഈ പരാതിയലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ഭീഷണിക്കത്തിലെ ആവശ്യം. നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറുടെ…

Read More

പതിനാറുകാരി മാതാപിതാക്കളെ വെട്ടിക്കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍ ! ആണ്‍ സുഹൃത്തും പിടിയില്‍

ലക്നോ: ഉത്തർപ്രദേശിൽ മാതാപിതാക്കളെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹറിലാണ് സംഭവം. 16കാരിയെയാണ് പോലീസ് പിടികൂടിയത്. മാർച്ച് 15 നാണ് ഷബീർ (45), റിഹാന (42) എന്നിവരെ ഫാറൂഖി നഗർ ലാൽ ദർവാസ മൊഹല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ, താൻ ആൺകുട്ടികളുമായി സംസാരിക്കുന്നയാളാണെന്നും ഇതു മാതാപിതാക്കൾക്ക് ഇഷ്ടമില്ലെന്നും താൻ ഏതെങ്കിലും ആൺകുട്ടിയോടു സംസാരിക്കുന്നതു കണ്ടാൽ അവർ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും കുട്ടി പോലീസിനു മൊഴി നൽകി. ക്രൂരമായി മർദനമേറ്റതിനെത്തുടർന്ന് മാതാപിതാക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ച പെൺകുട്ടി, ഒരു യുവാവിൽനിന്ന് 20 ലഹരി ഗുളികകൾ വാങ്ങി മാതാപിതാക്കൾക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. അബോധാവസ്ഥയിലായ ഇവരെ കോടാലികൊണ്ടു വെട്ടിക്കൊല്ലുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിക്കു ലഹരി…

Read More

നിങ്ങളറിഞ്ഞോ..! രണ്ടായിരത്തിന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്; ഏപ്രിൽ ഒന്ന് മുതൽ…

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ മെർച്ചന്‍റ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന് നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. പ്രീപെയ്ഡ് പേയ്മെന്‍റ് ഉപകരണങ്ങളായ (പിപിഐ) വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് നടത്തുന്ന വ്യാപാര യുപിഐ ഇടപാടുകൾക്കാണ് 1.1 ശതമാനം ഇന്‍റർചേഞ്ച് ഫീസ് ബാധകമാക്കാൻ തീരുമാനമായത്. ഇതിൻ പ്രകാരം 2,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തുകയാണെങ്കിൽ നിരക്കുകൾ ഈടാക്കും. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള മെർച്ചന്‍റ് പേയ്മെന്‍റുകൾക്ക് സൗജന്യമായിരിക്കും. വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്‍റർചേഞ്ചിന്‍റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്. ബാങ്കുകളുടെയും സേവനദാതാക്കളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീ ഈടാക്കുന്നതെന്നും സെപ്റ്റംബറോടെ തീരുമാനം പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും എൻപിസിഐ അറിയിച്ചു.

Read More