മലയാളി വിദ്യാർഥി ബംഗളൂരുവിൽ കഴുത്തറത്ത് മരിച്ചനിലയിൽ; ജീവനൊടുക്കാൻ പ്രേരിപ്പിച്ച കാരണം ഞെട്ടിക്കുന്നതെന്ന് പോലീസ്

ബംഗളൂരു: മലയാളി വിദ്യാർഥിയെ ബംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥി നിധിനാണ് (20) മരിച്ചത്. കോളജ് ഹോസ്റ്റലിൽവച്ച് സ്വയം കഴുത്തറത്തു മരിക്കുകയായിരുന്നുവെന്ന് ബംഗളൂരു പോലീസ്. മാതാപിതാക്കളെ പിരിഞ്ഞ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നും പോലീസ്. ഡിസംബര്‍ ഒന്നിനാണ് നിധിന്‍ കോളജില്‍ എത്തുന്നത്. ബുധനാഴ്ച രാവിലെയാണ് നിധിനെ കാണാതാകുന്നത്. കൂട്ടുകാരുടെ അന്വേഷണത്തിൽ നിധിന്‍റെ മുറി അകത്തുനിന്ന് അടച്ച നിലയിലയിലായിരുന്നു. തുടർന്ന്, ഹോസ്റ്റൽ വാർഡൻ കോളജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിധിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

Read More

തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനോട്  യോജിപ്പില്ല; ഐ ടി മേഖലയിലെ തൊഴിലാളികൾ സംഘടനവേണമെന്ന് ആവശ്യപ്പെട്ടാൽ രൂപീകരിക്കുമെന്ന് എളമരം കരീം

തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനോടു സംഘനയ്ക്ക് യോജിപ്പില്ലെന്ന് എളമരം കരീം പറഞ്ഞു. മിന്നല്‍ സമരം പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നതാണ് സംഘടനയുടെ നിലപാട്. എന്നാല്‍ ട്രേഡ് യൂണിയന്‍ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഐടി മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടന ഇന്നില്ല.സംഘടന രുപീകരണമെന്ന ആവശ്യവുമായി ഈ മേഖലയിലെ തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടില്ല. ബംഗളുരുവില്‍ ഐടി രംഗത്ത് ട്രേഡ് യൂണിയനുണ്ട്. തൊഴിലാളികള്‍ മുന്നോട്ടുവന്നാല്‍ സംഘടനയ്ക്ക് രൂപം നല്‍കും. ഐടി അധിഷ്ഠിത വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടനയുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനംനാളെ കോഴിക്കോട്ട് തുടക്കംകോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനം 17 മുതല്‍ 19 വരെ കോഴിക്കോട്ട് നടക്കും. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിറ്റുകളില്‍നിന്നായി 604 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപിയും സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും അറിയിച്ചു. പതാക ജാഥയും…

Read More

വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം

കൊച്ചി: നിയമന ശിപാര്‍ശയുമായി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ചെന്ന് പറയപ്പെട്ട കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറിന്‍റെ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിവുകള്‍ നികത്താ നായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കത്തിന്മേലുള്ള ആരോപണം മേയര്‍ നിഷേധിച്ചതായും കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നു മായിരുന്നു സര്‍ക്കാരി ന്‍റെ വാദം. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്‍റെ പക്കലില്ലെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കത്ത് വ്യാജമെന്ന് നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷ ണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

Read More

യുകെയില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍; മികച്ച ജീവിതത്തിനായി യുകെയിൽ എത്തിയിട്ട് മാസങ്ങൾ മാത്രം; കൊലപാതക കാരണം വ്യക്തമല്ല

ശ്രീകണ്ഠപുരം (കണ്ണൂർ): പടിയൂർ കൊമ്പൻപാറ സ്വദേശിയായ നഴ്സിനെയും രണ്ട് മക്കളെയും ബ്രിട്ടനിലെ കെറ്ററിംഗിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിയൂർ കൊമ്പൻപാറയിലെ ചേലവാലേൽ സാജുവിന്‍റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടൻ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ 10 വർഷത്തോളം ടാക്സി ഡ്രൈവറായിരുന്ന സാജു പിന്നീട് രണ്ട് വർഷത്തോളം സൗദിയിലും ജോലി ചെയ്തിരുന്നു. ഒരുവർഷം മുമ്പാണ് അഞ്ജുവിനെയും മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് പോയത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്സായ അഞ്ജു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ്…

Read More

കേസ് ഒതുക്കിതീർക്കാം!  പോക്സോ കേസ് പ്രതിയെ സിഐ പീഡിപ്പിച്ചെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: കേസ് ഒതുക്കിതീർക്കാമെന്ന വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസ് പ്രതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതാ‌യി പരാതി. വർക്കല അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സിഐ ജയസനിലനെതിരെയാണ് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സിഐയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോക്സോ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്ക് കടന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കേസ് ഒതുക്കിതീർക്കാനായി സിഐ നാട്ടിലേക്ക് വിളിപ്പിച്ചിരുന്നു. അറസ്റ്റ് രഹസ്യമാക്കി വയ്ക്കാനായി സിഐ തന്നെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ചെന്നും ഈ സമയത്താണ് ലൈംഗികാതിക്രമം നടത്തിയതെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇതിനെത്തുടർന്ന് പോക്സോ കേസിൽ റിമാൻഡിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ വേളയിലാണ് സിഐയ്ക്കെതിരെ പരാതി ഉന്നയിച്ചത്. 

Read More

കാക്കയെ പോലെയാണ് ഇരിക്കുന്നത് ! ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരേ കേസ്

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി പീഡനനിരോധന നിയമപ്രകാരമാണ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പോലീസ് കേസ് എടുത്തത്. എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഈ മാസം ഒന്‍പതിന് ആലപ്പുഴയില്‍ നടന്ന ഫണ്ട് സമാഹരണ യോഗത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യോഗത്തിനെത്തിയപ്പോള്‍ തോമസ് കെ തോമസും ഭാര്യയും ചേര്‍ന്ന് തന്നെ അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി. ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തുപോകണമെന്ന് താന്‍ അഭ്യര്‍ഥിച്ചു. ഇതാണ് എംഎല്‍എയെയും ഭാര്യയെയും പ്രകോപിപ്പിച്ചത്. കാക്കയെ പോലെ കറുത്താണ് ഇരിക്കുന്നത് എന്ന് പറഞ്ഞായിയുരന്നു എംഎല്‍എയുടെ ഭാര്യയുടെ ആക്ഷേപം. ഇതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് സഹിതമാണ് ജിഷ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയത്.…

Read More

‘പത്താനി’ലെ നായികയുടെ വസ്ത്രത്തിനെതിരേ പ്രതിഷേധം; ചില രംഗങ്ങൾ ‘തിരുത്തിയില്ലെങ്കിൽ’… മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാൽ: ബോളിവുഡ് ചിത്രം ‘പത്താനി’ലെ ഗാനത്തിൽ നടി ദീപിക പദുക്കോണിന്‍റെ വസ്ത്രധാരണത്തിനെതിരേ പ്രതിഷേധം. ചില രംഗങ്ങൾ ‘തിരുത്തിയില്ലെങ്കിൽ’ ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നൽകി. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിലെ ‘ബേഷ്റം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഗാനത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. “ചിത്രത്തിലെ രംഗങ്ങളും ഗാനത്തിലെ അവരുടെ വസ്ത്രങ്ങളും ശരിയാക്കാൻ അഭ്യർഥിക്കുന്നു. അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശിൽ അനുവദിക്കണോ വേണ്ടയോ എന്നത് ഒരു ചോദ്യമായിരിക്കും’ നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഗാനരംഗത്തിൽ ദീപിക കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചത് ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കലാണെന്നും ചിത്രം ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Read More

പോലീസിനു മുന്നിലും ‘വിദഗ്ധനായി’ ബാങ്ക് മാനേജര്‍; തട്ടിപ്പ് നടത്തിയത് താൻ ഒറ്റയ്ക്കെന്ന് റിജിൽ; ഒറ്റ ദിവസം അറസ്റ്റ്, പണം തിരികെ നല്‍കല്‍;  ആകെ ദുരൂഹതയെന്ന് ആക്ഷേപം

സ്വന്തം ലേഖകന്‍ കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാനേജർ എം.പി.റിജിലിനെ ഇന്ന്‌ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റിജിലിനെ ക്രൈം ബ്രാഞ്ച് എസിപി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. താൻ ഒറ്റക്കാണ് തട്ടിപ്പ് മുഴുവൻ നടത്തിയതെന്നു റിജിൽ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയിലാണെന്നാണ് റിജിൽ പറയുന്നത്. ഏഴു ലക്ഷത്തിലേറെ രൂപ ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു ഭവന വായ്പയായി എടുത്ത 50 ലക്ഷം ഓഹരി വിപണിയിൽ നഷ്ടമായിരുന്നു. ഇതിനെത്തുടർന്ന് കോർപറേഷൻ അക്കൗണ്ടിൽനിന്നു പണം എടുത്താണ് വീടുപണി നടത്തിയതെന്നും റിജിൽ മൊഴി നൽകി. പേഴ്സണൽ ലോണായി എടുത്ത 25ലക്ഷം രൂപയിലേറെ ഓഹരി വിപണിയിൽ നഷ്ടമായി. ഈ ലോണിന്‍റെ…

Read More

പ്രശംസിച്ച് മതിയാവുന്നില്ല ..! ദേശാഭിമാനി ലേഖനത്തിലൂടെ മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ആര് അണിനിരന്നാലും അവരെ പിന്തുണയ്ക്കുമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണറുമായുള്ള പ്രശ്‌നത്തില്‍ ലീഗ് സര്‍ക്കാരിനൊപ്പം നിന്നു. ആര്‍എസ്പിയും സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത്തരം നിലപാടുകളെ സിപിഎം തുറന്ന മനസോടെ സ്വീകരിക്കും. ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്‍റെ ഫലമായാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിനെ യുഡിഎഫിനു പിന്തുണയ്‌ക്കേണ്ടി വന്നതെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണര്‍ വിഷയത്തിലും ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അതിനെ മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ പ്രശ്നവുമായി…

Read More

ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല; ഇരുപതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സംഗമം

തിരുവനന്തപുരം: ഇന്ന് വൈകിട്ട് രാജ്ഭവനില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് വിരുന്ന് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാര്‍ക്കും വിരുന്നിലേക്ക് ക്ഷണം ഉണ്ടെങ്കിലും അവർ പങ്കെടുക്കില്ല. വിരുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കില്ല. പ്രതിപക്ഷ നേതാവ് ‍ ഡല്‍ഹിയിലായതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. ബിഷപ്പുമാര്‍, മതനേതാക്കള്‍, കലാ സാഹിത്യ സാംസ്‌കാരിക ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യ പ്രതിനിധികള്‍ തുടങ്ങിയവരെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിനു മതനേതാക്കളെയും സാംസ്‌കാരിക നായകരെയും മാത്രമാണ് ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്. 20നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നുണ്ട്. 17നു വൈകുന്നേരം കൊച്ചിയിലും ഗവര്‍ണറുടെ നേതൃത്വത്തില്‍ ക്രിസ്മസ് സംഗമവും വിരുന്നും നടക്കുന്നുണ്ട്. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടത്തുന്ന പതിവു വിരുന്നു സല്‍ക്കാരത്തിലേക്കു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിക്കുന്നുണ്ട്.…

Read More