നികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി..! ഹണിട്രാപ് വഴി തട്ടിയെടുത്തത്‌ അരക്കോടി; ബിൽഡറുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: ഹണിട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയുടെ പരാതിയിലാണ് തലശേരി സ്വദേശിനിക്കെതിരേ കേസെടുത്തത്. 2015 നും 2019 നും ഇടയിൽ രാഷ്‌ട്രീയബന്ധം ഉപയോഗിച്ച് നികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ താമസിച്ചതായും പരാതിയിൽ പറയുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് ഭീഷണിപ്പെടുത്തി 50.72 ലക്ഷം രൂപ തട്ടിയെടുത്തതായും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. കൃഷ്ണമൂർത്തിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

Read More

ലോകം മാന്ദ്യത്തിലേക്ക്..! വിലക്കയറ്റം രൂക്ഷമാകുന്നത് അപായസൂചന; ലോകബാങ്കിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ…

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റെ അനന്തരഫലമായി ലോകം സാന്പത്തിക മാന്ദ്യത്തിലാകാനിടയുണ്ടെന്നു ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്. ലോകവ്യാപകമായി ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, രാസവളം തുടങ്ങിയവയുടെ വില ഉയരുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം. “മാന്ദ്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. ഇന്ധനവിലയിലെ അമിത വർധനമാത്രംമതി മാന്ദ്യമുണ്ടാകാൻ. ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ സന്പദ്‌വ്യവസ്ഥയായ ജർമനി ഇന്ധനവിലക്കയറ്റത്തെത്തുടർന്നു കടുത്ത മുരടിപ്പിലായിക്കഴിഞ്ഞു. രാസവളത്തിന്‍റെ ദൗർലഭ്യം വികസ്വര രാജ്യങ്ങളെ കൂടുതലായി ബാധിക്കും. പലരാജ്യങ്ങളും കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ്. റിയൽ എസ്റ്റേറ്റ് രംഗത്തുൾപ്പെടെ കടുത്ത തളർച്ച നേരിടുന്ന ചൈനയിൽ, കോവിഡ് നേരിടാൻ അടുത്തിടെ പ്രഖ്യാപിച്ച ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാക്കും. റഷ്യമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്ന പല യൂറോപ്യൻരാജ്യങ്ങളും ഇപ്പോഴും ഇന്ധനത്തിനു റഷ്യയെത്തന്നെയാണ് ആശ്രയിക്കുന്നത്. റഷ്യ ഗ്യാസ് വിതരണം നിർത്തിവച്ചാൽ യൂറോപ്പിലെ ഇന്ധനക്ഷാമം രൂക്ഷമാകും’’- യുഎസിൽ നടന്ന ചടങ്ങിൽ മാൽപാസ് പറഞ്ഞു.…

Read More

ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോയതാണോ?  സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് മുങ്ങി; ഒടുവില്‍…

ആലുവ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷണം പോയി. ഇന്നു രാവിലെ ഒമ്പതുമണിയോടെ ആലുവ സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് പിന്നീട് കലൂർ ഭാഗത്തുനിന്നും കണ്ടെത്തി. രാവിലെ ബസ് ഒരാൾ ഓടിച്ച് സ്റ്റാൻഡിന് പുറത്തേക്ക് പോകുന്നത് മറ്റു ജീവനക്കാർ കണ്ടിരുന്നു. ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോകുന്നതാണെന്നാണ് ഇവർ കരുതിയത്. ആലുവ ജില്ലാ ആശുപത്രിക്ക് സമീപത്തു വച്ച് ബസ് മറ്റൊരു വാഹനവുമായി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ ബസ് നിർത്താതെ പോയി. അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർ പോലീസിൽ പരാതിപെട്ടപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കലൂരിൽ നിന്നും ബസ് കണ്ടെത്തുകയായിരുന്നു. ആലുവ ഈസ്റ്റ് പോലീസ് തുടർ നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ആലുവ കോഴിക്കോട് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷണം പോയത്. മെക്കാനിക്കിന്‍റെ വേഷം ധരിച്ചയാളാണ് ബസുമായി കടന്നത്.

Read More

ഇപ്പോഴേ തുടങ്ങണം… ആ 140 മണ്ഡലങ്ങൾ പിടിച്ചെടുക്കണം..! മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി; മാസ്റ്റർ പ്ലാൻ ഇങ്ങനെ…

നിയാസ് മുസ്തഫ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാൻ കഴിയാതെ പോയ 140 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി. പരാജയപ്പെട്ട 140 മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 140 മണ്ഡലങ്ങളിലെത്തി പാർട്ടി പ്രവർത്തകരെയും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെയും നേരിൽകണ്ട് അവരു മായി ആശയവിനിമയം നടത്താൻ കേന്ദ്രമന്ത്രിമാർക്ക് പാർട്ടി നിർദേശം നൽകി. നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ കേന്ദ്രമന്ത്രിമാർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ആരംഭിക്കും. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനസന്പർക്ക പരിപാടികൾ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു. ആശയ വിനിമയം മേയ് 25 മുതൽ ജൂലൈ 31 വരെ ബൂത്ത് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മണ്ഡലങ്ങൾ സന്ദർശിക്കാൻ പാർട്ടി എംപിമാരോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പാർട്ടി…

Read More

പിസി എന്ന ആയുധത്തിന് മൂര്‍ച്ച കൂട്ടാന്‍ ബിജെപി ! നിലപാടിലുറച്ചാല്‍ കാത്തിരിക്കുന്നത് വന്‍ ഓഫര്‍ ? നിയമസഹായം ഉള്‍പ്പെടെ നല്‍കും

സ്വന്തം ലേഖകന്‍ കോഴിക്കോട്: മത വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് പൂര്‍ണ പിന്തുണ നല്‍കാനും ആവശ്യമെങ്കില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും ബിജെപി. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായവും ചെയ്യാനുള്ള സന്നദ്ധത നേതാക്കള്‍ നേരിട്ടുതന്നെ പിസിയെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. തുടക്കം മുതല്‍ കേസില്‍ പി.സി. ജോര്‍ജിന് ബിജെപി പിന്തുണ നല്‍കുന്നുണ്ട്. കേസെടുത്ത ഘട്ടത്തില്‍ തന്നെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പിസിയെ കണ്ടിരുന്നു. പി.സി. ജോര്‍ജിനെ പിന്തുണ യ്ക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടം കൂടി പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. ബിജെപി പിന്തുണയ്ക്ക് ഉചിതമായ സമയത്ത് പ്രത്യൂപകാരം ചെയ്യും എന്നായിരുന്നു മുന്‍ എംഎല്‍എയുടെ പ്രതികരണം. പി.സി. ജോര്‍ജ് സമീപകാലത്തായി നടത്തുന്ന പ്രസ്താവനകള്‍ ബിജെപി കേരള ഘടകത്തിന് വലിയ മൈലേജ് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴായി പാര്‍ട്ടി ഉയര്‍ത്തികൊണ്ടുവന്ന വിഷയങ്ങള്‍ പിസിയിലൂടെ പുറത്തുവരുമ്പോള്‍ അതില്‍ സംസ്ഥാന നേതാക്കള്‍ക്ക് സന്തോഷിക്കാന്‍…

Read More

ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ! സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി, ഡ്രൈവർമാർക്ക് യൂണിഫോം വെള്ള ഷർട്ടും കറുത്ത പാന്‍റും

കോട്ടയം: സ്കൂൾ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു.സ്കൂൾ ബസിലെ വിദ്യാർഥികളുടെ ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ എത്തും. വെള്ള ഷർട്ടും കറുത്ത പാന്‍റുമാണ് ഡ്രൈവർമാർക്ക് യൂണിഫോമായി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം ഐഡന്‍റിറ്റി കാർഡും നിർബന്ധമായും ധരിച്ചിരിക്കണം. നേരത്തെ അതാതു സ്കൂളുകൾ നിശ്ചയിക്കുന്ന യൂണിഫോമായിരുന്നു. കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കുന്നതിനായി ആയമാരേയും നിർബന്ധമാക്കിയിട്ടുണ്ട്. ചൈൽഡ് ലൈൻ, പോലീസ്, ആംബുലൻസ്, ഫയർസ്റ്റേഷൻ എന്നി എമർജൻസി നന്പരുകളും പ്രദർശിപ്പിക്കണം. മോട്ടോർ വാഹനവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന. കോട്ടയം താലൂക്കിലെ വാഹനങ്ങളുടെ പരിശോധ അമ്മഞ്ചേരി-കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിനുസമീപം കോട്ടയം ജോയിന്‍റ് ആർടിഒ ഡി. ജയരാജിന്‍റെ നേതൃത്വത്തിൽ നടന്നു. ജിപിഎസ്, സ്പീഡ് ഗവർണർ, പെർമിറ്റ് വ്യവസ്ഥകൾ, സിഗ്നലുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയ്ക്കുശേഷം ഫിറ്റ്നസ്…

Read More

ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് പറഞ്ഞ് മര്‍ദ്ദിച്ചെന്ന് ബേക്കറി ഉടമ ! മര്‍ദ്ദനമേറ്റത് തങ്ങള്‍ക്കെന്ന് ആരോപണ വിധേയര്‍…

ബേക്കറിയില്‍ നിന്നു ലഭിച്ച ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് ആറംഗ സംഘം ശിവകുമാറിന്റെ ബേക്കറിയില്‍ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓര്‍ഡര്‍ ചെയ്തു. സംഘത്തിലൊരാള്‍ ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. വാക്കുതര്‍ക്കം പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മര്‍ദനമേറ്റതെന്നാണ് പരാതി. കടയില്‍ എത്തിയ 95 വയസുകാരന്‍ വേലായുധനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പോലീസില്‍…

Read More

ബിഹാറിൽ ജാതി സെൻസസ്; രണ്ടും കല്പിച്ച് നിതീഷ്; സെൻസസ് ബിജെപിയെ വെട്ടിലാക്കുന്നത് ആ ഒറ്റകാരണം കൊണ്ട്

നിയാസ് മുസ്തഫകയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ഇതാണ് ബിഹാറിൽ ബിജെപിയുടെ അവസ്ഥ.സംസ്ഥാനത്ത് ജാതി സെൻസസ് നടത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നോട്ട് പോകുന്പോൾ ശരിക്കും വെട്ടിലായത് ബിജെപി ആണ്. കാരണം ജാതി സെൻസസ് എന്നത് ബിജെപിക്ക് അത്ര ദഹിക്കുന്ന ഒന്നല്ല.നിതീഷ് കുമാറിന്‍റ ജെഡിയുവുമായി ബിജെപി അധികാരം പങ്കിടുന്പോൾ തന്നെ നിതീഷ് കുമാറിനെ ഈ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഒന്നും ചെയ്യാൻ ബിജെപിക്ക് കഴിയുന്നുമില്ല. ഇതിന്‍റെ പ്രധാന കാരണം പ്രതിപക്ഷമായ ആർജെഡി ജാതി സെൻസസിനെ അനുകൂലിക്കുന്നു എന്നതു തന്നെ.സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്നും ഇതിനായി സർവകക്ഷിയോഗം ഉടൻ വിളിച്ചുചേർക്കുമെന്നും ഇതിനുശേഷം സെൻസസ് നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് നിതീഷ് കുമാർ പറയുന്നത്. ഇതോടെ സർവകക്ഷിയോഗത്തിൽ സെൻസസിനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പിണക്കത്തിലേക്ക്നിലവിലെ സാഹചര്യത്തിൽ ബിജെപി സെൻസസിനെ എതിർത്താൽ അത്…

Read More

ഹൃദയഭേദകം; സ്കൂളിന് നേരെ യുവാവിന്‍റെ വെടിവയ്പ്: കുട്ടികൾ അടക്കം 22പേർ കൊല്ലപ്പെട്ടു; മുത്തശ്ശിയെ വെടിവെച്ച് കൊന്നശേഷമായിരുന്നു ആക്രമണം

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസിലുള്ള സ്കൂളിൽ 18കാരൻ നടത്തിയ വെടിവയ്പ്പിൽ മരണം 22 ആയി.19 വിദ്യാർഥികളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉവാൾഡെയിലെ റോബ് എലിമെന്‍ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. 18കാരൻ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.അമേരിക്കൻ പൗരനായ സാൽവദോർ റെമോസ് എന്നയാളാണ് വെടിവയ്പ്പ് നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്കൂളിൽ വെടിവയ്പ്പ് നടത്താനെത്തിയത്. രാജ്യത്തെ നടുക്കിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദ്ദേശം നൽകി. പ്രസിഡന്‍റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ…

Read More

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു, പക്ഷെ…  ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി; ബാലുശേരി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണവേട്ട. ബഹ്‌റിനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമിൽ(43) നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒന്നരക്കോടിയുടെ രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 1.30-നാണ് സംഭവം.ബഹ്‌റ്നിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു പ്രതി കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലുള്ള 2,018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി പ്രതിയുടെ അരയിൽ കെട്ടിവച്ചിരുന്നു. ശരീരത്തിന്‍റെ രഹസ്യഭാഗത്ത് മൂന്നു സ്വർണ ഉരുളകൾ ഒളിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പോലീസ് സ്വർണം പിടിച്ചത്. 74 ഗ്രാം ശരീരത്തിനകത്തും 2,018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായി. എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റിനില്‍വച്ച് കള്ളകടത്ത് മാഫിയ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍…

Read More