സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ പുലർത്തുന്നുവെന്ന്  സ്പീക്കർ എം.ബി. രാജേഷ്

  തിരുവനന്തപുരം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ്. പുരോഗമനപരമായ നിയമനിർമാണ പ്രക്രിയയോടൊപ്പം തന്നെ കേരള സമൂഹം സ്ത്രീശാക്തീകരണത്തിൽ മുന്നേറ്റം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അസമത്വവും അസഹിഷ്ണുതയും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ഉന്നമനത്തിൽ മാത്രമല്ല ലിംഗ സമത്വത്തിലും അനുബന്ധ വിഷയങ്ങളിലും യൂണിസെഫിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും സ്പീക്കർ പറഞ്ഞു. രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം വെല്ലുവിളി നിറഞ്ഞതായി തീർന്നിരിക്കുന്നു. ഈ ദുരവസ്ഥയെ മറികടക്കുവാൻ വിദ്യാസമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Read More

മുംബൈയില്‍ ഒമിക്രോണ്‍ ഭീതി; കൂടിച്ചേരലുകള്‍ക്കു വിലക്ക്; ഇന്ത്യയില്‍ ആകെ മുപ്പത്തിരണ്ട് ഒമിക്രോൺ കേസുകൾ

മുംബൈ: ഒറ്റ ദിവസം തന്നെ മൂന്ന് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുംബൈ നഗരം വീണ്ടും കോവിഡ് ഭീതിയില്‍. ഇതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 17 ആയി. ഇന്ത്യയില്‍ ആകെ മുപ്പത്തിരണ്ടും. മുംബൈ നഗരത്തില്‍ രണ്ടു ദിവസത്തേക്ക് ആളുകളുടെ കൂടിച്ചേരലുകള്‍ക്കു പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന്‍റെ പുതിയ വകഭേദത്തില്‍നിന്നു മനുഷ്യരെ സുരക്ഷിതരാക്കാനുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നു പോലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഏഴ് ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്‌ട്രയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്നര വയസുള്ള ഒരു പെണ്‍കുട്ടിക്കും രോഗം ബാധിച്ചു. ഏഴിൽ മൂന്നു പേര്‍ മുംബൈയില്‍നിന്നുള്ളവരാണ്. 48, 25, 37 പ്രായത്തിലുള്ള ഇവര്‍ ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക- നയ്‌റോബി എന്നിവിടങ്ങളില്‍നിന്നു മടങ്ങി വന്നവരാണ്. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം…

Read More

മാസ്ക് ധരിക്കണം; പരിശോധിക്കാൻ കെഎസ്ആർടിസി ബസുകളിൽ സ്ക്വാഡ്; ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തിയാൽ…

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ ജീവനക്കാരും യാത്രക്കാരും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്ന പരിശോധന കർശനമാക്കുന്നു. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് വിഭാഗത്തിന് ഉത്തരവ് നല്കി. സ്ക്വാഡ് ഇൻസ്പെക്ടർമാർ ബസുകളിൽ പരിശോധന നടത്തും. ബസുകളിലെ ജീവനക്കാരും ശരിയായ രീതിയിൽ മുഖാവരണം ധരിക്കാറില്ലെന്ന് പരാതി ഉണ്ടെന്നും ഉത്തരവിൽ ചുണ്ടിക്കാട്ടുന്നു. മാസ്ക് ധരിക്കാതിരിക്കുക, മാസ്ക് താഴ്ത്തി താടിയിൽ വയ്ക്കുക, ബസുകളിൽ കയറിയാൽ ഊരിമാറ്റുക തുടങ്ങിയവയാണ് പരാതികൾ. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിക്കുകയും കേസ് എടുക്കുകയും ചെയ്തതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിജിലൻസ് വിഭാഗം സ്ക്വാഡ് ഇൻസ്പെക്ടർമാർ ദിവസവും നിശ്ചിത സർവീസുകളിൽ പരിശോധന നടത്തണം. ഇതിന് ഇൻസ്പെക്ടർമാരെ വിജിലൻസ് വിഭാഗം മേധാവി നിയമിക്കണം. എന്നാൽ ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തിയാൽ അവർക്ക് എന്ത് ശിക്ഷ നല്കണമെന്നത് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മുഖാവരണം ശരിയായ…

Read More

പിജി ഡോക്ടർമാരുടെ സമരം; ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ വെല്ലുവിളിക്കരുതെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പിജി അലോട്ട്‌മെന്‍റ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതരുടെ നിര്‍ദേശം ലഭിച്ചയുടന്‍ തിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടേഴ്‌സിന്‍റെ ജോലി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ്. സ്റ്റൈപ്പന്‍റ് വര്‍ധനവ് ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജൂനിയർ റസിഡന്‍റുമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു.

Read More

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; പ്രതികൾക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടമറിക്കപ്പെടുമെന്ന വാദം കോടതി അംഗീകരിച്ചു

കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടമറിക്കപ്പെടുമെന്ന വാദം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ സിബിഐ അന്വേഷണം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ ഉന്നത രാഷ്‌ട്രീയബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Read More

എതിരില്ലാതെ അമ്മയുടെപ്രസിഡന്‍റായി മോഹൻലാൽ; ശ്വേതാ മേനോന് വെല്ലുവിളിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മണിയൻപിള്ള

  കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് പദവിയിലേക്ക് മോഹൻലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രധാന സ്ഥാനങ്ങളിലേക്ക് മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്‍റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്ക് മത്സരം നടക്കുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്‍റാകുന്നത്. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തുടരും. എട്ടാം തവണയാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുന്നത്. സിദ്ധിഖ് (ട്രഷറര്‍), ജയസൂര്യ (ജോ.സെക്രട്ടറി) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാന തീയതി ഇന്നലെ അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പുചിത്രം തെളിഞ്ഞത്. ഡിസംബര്‍ 19ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ബോഡി യോഗത്തോടനുബന്ധിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വൈകുന്നേരം മൂന്നരയോടെ ഫലം പ്രഖ്യാപിക്കും. രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ വേണ്ട സ്ഥാനത്തേക്ക് മത്സര രംഗത്ത് മൂന്ന് പേരാണുള്ളത്. ശ്വേതാ മേനോന്‍, ആശാ ശരത് എന്നിവര്‍ മോഹന്‍ലാലിന്‍റെ പാനലിലും മണിയന്‍ പിള്ള രാജു സ്വതന്ത്രനായും മത്സര രംഗത്തുണ്ട്. 11 പേര്‍ തെരഞ്ഞെടുക്കപ്പെടേണ്ട എക്‌സിക്യൂട്ടീവ്…

Read More

മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണമോതിരം കാണാനില്ല ! പരാതിയുയര്‍ന്നപ്പോള്‍ പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ…

Read More

കോവിഡ് മഹാവ്യാധി ! പത്തു കോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്ക്; യുണിസെഫിന്‍റെ 75 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും

ന്യൂയോർക്ക്: കോവിഡ് മഹാവ്യാധി കുട്ടികളുടെ ഭാവിക്കു വലിയ വെല്ലുവിളി സൃഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസി യുണിസെഫ്. ദാരിദ്ര്യവും അസമത്വവും വർധിച്ചു. പത്തുകോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്കു തള്ളപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ വ്യാപകമായി ഹനിക്കപ്പെടുന്നു. യുണിസെഫിന്‍റെ 75 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണിത്. 11ന് യുണിസെഫിന്‍റെ വാർഷികം ആചരിക്കുന്നതിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എത്ര മികച്ച രീതിയിൽ നേരിട്ടാലും കുറഞ്ഞത് എട്ടുവർഷം കൊണ്ടേ കോവിഡിനു മുന്പത്തെ നിലയിലേക്കു കാര്യങ്ങൾ എത്തിക്കാനാകൂ എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പട്ടിണിയിലേക്കു തള്ളപ്പെട്ട കുട്ടികളുടെ എണ്ണം 2019നെ അപേക്ഷിച്ച് പത്തു മടങ്ങ് കൂടുതലാണ്. ലോക്ഡൗണുകൾ മൂലം കുട്ടികൾക്കു വ്യാപകമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ലോകമെന്പാടുമുള്ള 10നും 19നും ഇടയിൽ പ്രായമുള്ളവരിൽ 13 ശതമാനവും മാനസിക പ്രശ്നങ്ങൾ നേരിടുന്നു. കോവിഡ് മൂലം ഈ പതിറ്റാണ്ടിൽ ഒരു കോടി ബാലവിവാഹങ്ങൾകൂടി നടക്കാം. ബാലവേലക്കാരുടെ എണ്ണം…

Read More

വെള്ളം ചോദിച്ചു, കൊടുക്കാൻ കഴിഞ്ഞില്ല…! ജനറൽ ബിപിൻ റാവത്തിനെ പുറത്തെടുത്തത് ശിവകുമാർ

ഊട്ടി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപകടസ്ഥലത്തുനിന്നു പുറത്തെടുത്തത് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ ഗ്രാമവാസിയായ എ. ശിവകുമാർ. പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്ന അദ്ദേഹം വെള്ളം ചോദിച്ചു. എന്നാൽ വെള്ളം കൊടുക്കാൻ തനിക്കു കഴിഞ്ഞില്ലെന്നും ദുഃഖത്തോടെ ശിവകുമാർ പറഞ്ഞു. താൻ രക്ഷിക്കാൻ ശ്രമിച്ചതു സൈനിക മേധാവിയെയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് അദ്ദേഹം മാധ‍്യമപ്രവർത്തകരോടു പറഞ്ഞു.

Read More

ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്; പിന്നില്‍ അമേരിക്കയെന്ന് പറയുന്നതിന്‍റെ കാരണമായി പറയുന്നത് ഇക്കാര്യങ്ങൾ

ഡൽഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്‍റെ ആരോപണം. സംയുക്ത സേനാമേധാവി ജനറൽ റാവത്തിന്‍റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടവും 2020ൽ തായ്‌വാന്‍ ചീഫ് ജനറലിന്‍റെ ഹെലികോപ്റ്റർ അപകടവും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്‍റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈൽ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ അമേരിക്ക ഉയർത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.

Read More