ബസ് ചാർജ് കൂട്ടിയേക്കും! മിനിമം ബസ് ചാർജ് 10 രൂപയാക്കാൻ സാധ്യതയേറി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചേക്കും. നിലവിൽ മിനിമം ബസ് ചാർജ് എട്ടു രൂപയാണ്. ഇത് 10 രൂപയാക്കാൻ സാധ്യതയേറി. ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ഗതാഗത മന്ത്രി ആന്‍റണി രാജു അനുകൂല നിലപാടെടുത്തിരുന്നു. ഈ മാസം പതിനെട്ടിനകം ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. അതേസമയം വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയശേഷം തീരുമാനമുണ്ടാകും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽനിന്ന് ഒരു രൂപയായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Read More

വ്യാജ ഫേസ് ബുക്ക് ഐഡിയിലൂടെ രാഷ്ട്രീയ സാമൂഹിക നേതാക്കളെ അപകീർത്തിപ്പെടുത്തൽ; ‘പാലാക്കാരൻ ചേട്ടൻ’ അകത്തായി; പിന്നിൽ കളിക്കുന്നത് ആര്?

പാലാ: പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ തുടങ്ങിയ വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ രാഷ്ട്രീയ സാമൂഹിക നേതാക്കളെ അപകീർത്തിപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്ത കേസിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പാലാ സ്വദേശി സഞ്ജയ് സക്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരേതനായ കെ.എം മാണി, കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംപി എന്നിവരെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലകരമായ പരാമർശങ്ങൾ നിരന്തരം നടത്തുകയും ചെയ്തതിനെതിരെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വിശദമായ വാദം കേട്ട കോടതി കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വീണ്ടും എഫ്ഐആർ ക്യാൻസലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയും മുൻകൂർ…

Read More

നല്ല ബെസ്റ്റ് ‘കഞ്ചന്‍ ഫാമിലി’ ! കുടുംബയാത്രയെന്ന പേരില്‍ 200 കിലോ കഞ്ചാവ് കാറില്‍ കടത്തി; യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍…

ആന്ധ്രാപ്രദേശില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന 200 കിലോ കഞ്ചാവ് കഞ്ചാവ് എറണാകുളം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പൊലീസ് പിടികൂടി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയും രണ്ട് യുവാക്കളും പിടിയിലായി കുടുംബമായുള്ള യാത്ര എന്ന വ്യാജേനയാണ് ഇവര്‍സംസ്ഥാന അതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടുവന്നത്. എന്നാല്‍ ദേശീയ പാതയിലൂടെ കാറില്‍ ലഹരിമരുന്ന് കടത്തുന്നു എന്ന് എറണാകുളം റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് രാത്രി നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കല്‍ വീട്ടില്‍ അനസ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച്…

Read More

നാളെ മുതല്‍ സ്വകാര്യ ബസ് സമരം ; വ്യവസായം മുന്നോട്ടുപോകുന്നതിന് ഇളവ് മാത്രം പോരെന്ന നിലപാടിൽ ബസ് ഉടമകള്‍

കോട്ടയം/കൊച്ചി: ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. ഇന്ധനവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും വ്യവസായം മുന്നോട്ടുപോകുന്നതിന് ഈ ഇളവ് മാത്രം പോരെന്ന നിലപാടിലാണ് ബസ് ഉടമകള്‍. ഇന്നു രാത്രി 10നു കോട്ടയത്ത് ബസുടമ പ്രതിനിധികളും ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി ചർച്ച നടത്തുന്നുണ്ട്. ഡീസലിന് 62 രൂപ വിലയുണ്ടായിരുന്ന 2018ല്‍ നിശ്ചയിച്ച മിനിമം ചാര്‍ജായ എട്ടു രൂപയാണ് ഇപ്പോഴും തുടരുന്നത്. ഡീസലിന് 100 രൂപയ്ക്ക് മുകളില്‍ വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഒപ്പം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറു രൂപയായി ഉയര്‍ത്തണമെന്നും, കോവിഡ് ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

Read More

പരസ്യശാസന; സുധാകരപക്ഷത്തു നിന്ന് മറുചേരിയിലേക്ക് മുൻ സ്തുതിപാഠകരുടെ ചാട്ടം; പുന്ന പ്രയിലെ വി.എസ് ക്യാമ്പുകളിൽ ആഹ്ലാദം

അമ്പലപ്പുഴ : ജി.സുധാകരനെ സി പി എം സംസ്ഥാന നേതൃത്വം പരസ്യമായി ശാസിച്ചതോടെ സുധാകര പക്ഷത്തു നിന്ന് മറുചേരിയിലേക്ക് ചാട്ടം തുടങ്ങി. ഇവർ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും സുധാകരനെ പുകഴ്ത്തി പാടി നടന്ന വരായിരുന്നു. നടപടി വന്നതോടെ മുൻ പ്രവർത്തന രീതിയെ ചോദ്യം ചെയ്ത് എച്ച്സലാം എം.എൽ.എ ക്കു മുൻ തൂക്കമുള്ള അമ്പലപ്പുഴ ഏരിയാ കമിറ്റിയുടെ കൂടെയാണെന്നു വരുത്താനാണു പെടാപ്പാട് നടത്തുന്നത്. ഒപ്പം നിന്നവർകഴിഞ്ഞ നിയമാസഭാ തെരെഞ്ഞെടുപ്പിൽ സുധാകരന് സീറ്റ് നിഷേധിച്ചപ്പോഴും അതിന് മുമ്പും പല കാര്യങ്ങൾ സാധിക്കാൻ സ്തുതി പാഠകരായി ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോൾ മലക്കംമറിഞ്ഞിരിക്കുന്നത്. അതേസമയം ആലപ്പുഴയുടെ വട വ്യക്ഷമായിരുന്ന ജി.സുധാകരൻ പാർട്ടിയിൽ ഒന്നുമല്ലാതായി തീരുന്നതിന്‍റെ ആഹ്ളാദം ഏറ്റവും കൂടുതൽ പങ്കു വയ്ക്കുന്നത് പുന്ന പ്രയിലെ വി.എസ് ക്യാമ്പുകളിലാണ്. വി.എസ് അച്ചുതാന്ദന്‍റെ സ്വന്തം നാടായ പുന്ന പ്രയിലെ ഭൂരിഭാഗം നേതാക്കളെയും ഒരു കാലത്ത് പിണറായി പക്ഷത്ത്…

Read More

മുല്ലപ്പെരിയാർ മരം മുറി; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാൻ അനുവദിക്കില്ല

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കുന്നതിനു തമിഴ്നാടിനു അനുമതി നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം. തമിഴ്നാടിന് അനുകൂലമായി സംസ്ഥാനത്തിന്‍റെ താത്പര്യത്തിനു വിരുദ്ധമായ കാര്യമാണ് സർക്കാർ ചെയ്തതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. സുപ്രീം കോടതിയുടെ മേൽനോട്ട സമിതിയുടെ വരെ ചുമതലയുള്ള മുല്ലപ്പെരിയാർ വിഷയത്തിൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുത്ത് ഉത്തരവിറക്കിയെന്ന വാദം അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അറിയാതെ ഉത്തരവിറങ്ങിയെന്നത് സംശയാസ്പദമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വീഴ്ചകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നിട്ടും വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസിനു മറുപടി നൽകിയത്. സർക്കാരിന്‍റെ നിലപാടിനു വിരുദ്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥരാണ് ചെയ്തതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന ‌താത്പര്യത്തിനു വിരുദ്ധമായത് ഒന്നും ചെയ്തിട്ടില്ല. 23 മരങ്ങൾ മുറിക്കണമെന്നാണ്…

Read More

സിആർപിഎഫ് ജവാൻ സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തു; നാല് പേർ കൊല്ലപ്പെട്ടു

  സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തു. നാല് പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. സുക്മയിലെ ലിംഗംപള്ളിയിലുള്ള സിആർപിഎഫ് 50-ാം ബറ്റാലിയൻ ക്യാമ്പിൽ പുലർച്ചെ 3.30 ന് ആയിരുന്നു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്. ഇയാളെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ സുക്മയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ല! പാചക വാതക വില വര്‍ധന; ഹോട്ടല്‍ ഭക്ഷണത്തിനും വില കൂടുന്നു

കൊച്ചി: പാചക വാതക വില വര്‍ധനയ്ക്കു പിന്നാലെ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും വില ഉയരുന്നു. ഇന്ധന, പാചക വാതക വില ‍ഉയർന്ന സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾക്ക് വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. കഴിഞ്ഞ നാലു വര്‍ഷമായി പ്രളയവും കോവിഡും ജില്ലയിലെ ഹോട്ടല്‍ മേഖലയെ ദുരിതത്തിലാക്കി. ഒരു വര്‍ഷം കൊണ്ട് 1000 രൂപയോളമാണ് വാണിജ്യ പാചക വാതക വില വര്‍ധിച്ചത്. ഇതുമൂലം പ്രതിദിനം മൂവായിരത്തോളം രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ധന വില വര്‍ധനയെ തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെയും വില കൂടുകയാണ്. ഭൂരിഭാഗം ഹോട്ടൽ ഉടമകളും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുള്ളവരാണ്. ജിഎസ്ടിയും വന്നതോടെ 0.5 ശതമാനം ആയിരുന്ന നികുതി ഇപ്പോള്‍ അഞ്ച് ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരില്‍ നിന്ന് ഇതുവരെ യാതൊരുവിധ സഹായവും ഹോട്ടല്‍ മേഖലയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. പെട്രോളിയം…

Read More

ഒരു വർഷവും മൂന്നര മാസവും നീണ്ട ജയിൽ വാസം!  സ്വപ്ന പുറത്തിറങ്ങിയത് കറുപ്പു ചുരിദാർ ധരിച്ച്; വെളിപ്പെടുത്തലുകൾ നിർണായകമാകും

തിരുവനന്തപുരം: ഒരു വർഷവും മൂന്നര മാസവും നീണ്ട ജയിൽ വാസത്തിനു ശേഷം സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇന്നലെ അട്ടക്കുളങ്ങര ജയിലിൽ നിന്നു പുറത്തിറങ്ങിയത് കറുപ്പു ചുരിദാറും ഷാളും ധരിച്ച്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ ബംഗളൂരുവിൽ അറസ്റ്റിലാകുന്പോഴും കറുത്ത വസ്ത്രമായിരുന്നു സ്വപ്നയ്ക്ക്. മണക്കാടുള്ള യുഎഇ കോണ്‍സുലേറ്റിലെ താരമായി സ്വപ്നപ്രഭ സുരേഷ് ഭരണ സിരാ കേന്ദ്രത്തിലും ഭരണകർത്താക്കളുടെ വീടുകളിലും വിരാജിക്കുന്പോഴും പ്രിയം കറുത്ത വസ്ത്രങ്ങളോടായിരുന്നു. വരുംദിവസങ്ങളിൽ അവർ നടത്തുമെന്നു പറയുന്ന വെളിപ്പെടുത്തലുകൾ ഏതു തരത്തിലുള്ളതാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. യുഎഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗേജിലൂടെ ദുബായിൽ നിന്ന് 2020 ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വർണമാണു സംശയങ്ങളെത്തുടർന്നു കസ്റ്റംസ് അധികൃതർ തടഞ്ഞുവച്ചത്. ഇതു വിട്ടുകിട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും ഓഫീസുകളിൽനിന്നു ഫോണ്‍വിളികളുണ്ടായെന്ന വെളിപ്പെടുത്തലുകൾ ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ഇടയാക്കി. പിന്നീട് യുഎഇ കോണ്‍സുലേറ്റ്…

Read More

സ്വപ്ന സുരേഷ് ജയിൽ മോചിതയായി; പുറത്തിറങ്ങുന്നത് ഒരു വർഷത്തിന് ശേഷം; കാത്തുനിന്ന് കൂട്ടിക്കൊണ്ടുപോയത് അമ്മ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയിൽമോചിതയായി. ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. അമ്മയ്ക്കൊപ്പം കാറിലാണ് സ്വപ്ന പോയത്. എന്നാൽ എവിടേക്കാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെയാണ് സ്വപ്ന മടങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്‍റെയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ആറു കേസുകളിലും സ്വപ്ന സുരേഷിന്‍റെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ…

Read More