ലാലേട്ടന്‍ വരുമ്പോള്‍ ചന്ദനത്തിന്‍റെ മണമാണ്, ഗന്ധര്‍വന്‍ വരുന്ന പോലെ; ഭയങ്കര എനര്‍ജിയാണ് അദ്ദേഹത്തെ കാണുമ്പോൾ; അന്ന രേഷ്മ രാജന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അന്നാ രേഷ്മ രാജന്‍. ലിച്ചി എന്നായിരുന്നു അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ചിത്രം വിജയിച്ച ശേഷം അന്നയെ എല്ലാവരും ലിച്ചി എന്നാണ് വിളിക്കുന്നത്. പതിനൊന്നോളം ചിത്രങ്ങളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്കുശേഷം താരത്തിന്‍റെ മറ്റു ചിത്രങ്ങളെല്ലാം ടോപ്പ് സ്റ്റാറുകളുടെ കൂടെയായിരുന്നു. മോഹന്‍ലാല്‍ നായകനായ വെളിപാടിന്‍റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്‍റെ മാമോദീസ, മമ്മൂട്ടി നായകനായ മധുര രാജ, ധ്യാന്‍ നായകനായ സച്ചിന്‍, പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായ അയ്യപ്പനും കോശിയും എന്നിവയാണ് അന്ന ചെയ്ത ബിഗ് സ്റ്റാര്‍ സിനിമകള്‍. ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യമാണ് വൈറലാകുന്നത്. ലാലേട്ടനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്‍റെ എന്‍ട്രിയാണ് മനസില്‍ നിറയുന്നതെന്ന് അന്ന പറഞ്ഞു. ‘നമ്മള്‍ക്കൊക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ്…

Read More

ഗ്ലാമറസായി മഡോണ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സെൻസേഷണലാവുകയാണ് താരമിപ്പോൾ. ഗ്ലാമറസ് ലുക്കിൽ ഏവരെയും ഞെട്ടിച്ച് , തികച്ചും പുത്തൻ ലുക്കിൽ ആരാധകരുടെ മനംകവരുകയാണ് തെന്നിന്ത്യൻ താരം. ഇത് ഞങ്ങളുടെ മഡോണ തന്നെയാണോ എന്നാണ് ചിത്രങ്ങൾ കണ്ട പലരുടെയും ആദ്യത്തെ കമന്‍റ്. അത്രയും വ്യത്യസ്ത ലുക്കിലാണ് നടി ഇത്തവണ വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 3.7 മില്യണിലധികം ഫോളോവേഴ്‌സാണ് മഡോണയ്ക്കുള്ളത്. നീല ലെഹംഗ ധരിച്ചുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദുപ്പട്ടയില്ലാതെ അതീവ ഗ്ലാമറസായാണ് താരമെത്തിയിരിക്കുന്നത്.  നിറവും ലളിതമായ ഫ്ലോറൽ പ്രിൻ്റും താരത്തിന്‍റെ വേഷത്തെ ഗംഭീരമാക്കി. വസ്ത്രധാരണം ക്ലാസ്സിയും സെക്‌സിയും ആണെന്നാണ് ആരാധകർ പറയുന്നത്.     

Read More

ആ സമയത്ത് ഉള്ളിൽ കരഞ്ഞു, പുറത്ത് ചിരിച്ചു

ബഡായി ബംഗ്ലാവിന്‍റെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് അച്ഛൻ ഐസിയുവിൽ കിടക്കുകയാണ്. അന്ന് ഷൂട്ടുണ്ട്. ഓക്കെയാണെങ്കിൽ മാത്രം വന്നാൽ മതിയെന്ന് എന്നെ വിളിച്ച് പറഞ്ഞു. കുടുംബമാണ് എനിക്ക് എല്ലാം. ഒരു വർക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ആ കമ്മിറ്റ്മെന്‍റ് നമ്മൾ ചെയ്യണമെന്നാണ് അച്ഛനും അമ്മയും എപ്പോഴും പറയാറുള്ളത്. ഷോയിൽ എനർജറ്റിക്കായി ചെയ്യേണ്ടതുണ്ട്. അവിടെ ചോയ്സില്ല. മറ്റ് കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടതുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് കോൾ വന്നു. അതിന് ശേഷം ആശ്വാസമായി. പക്ഷെ ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നു. -പ്രസീത മേനോൻ

Read More

ഞാൻ ബഹുമാനിക്കുന്ന സന്തോഷ് പണ്ഡിറ്റ്

ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് ഞാൻ കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് വേറിട്ടൊരു സിനിമ ചെയ്‌ത്‌ ഹിറ്റാക്കിയ ആളാണ് അദ്ദേഹം. ഇന്ന് ഫോണിൽ വരെ ആളുകൾ സിനിമ എടുക്കുന്നതിലേക്ക് എത്തിയതിയതിന്‍റെ കാരണം ഇതാണ്. പുതുമയുള്ള സബ്‌ജക്‌ട് ആണെങ്കിൽ പ്രേക്ഷകർ കാണും. എന്‍റെ അഭിപ്രായത്തിൽ മലയാള സിനിമ എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്. അതിൽ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവർക്കും ഒരു മാതൃക ആയി. -അജു വർഗീസ്

Read More

അമിതവേഗത്തിൽ കാറോടിച്ച് അപകടം: മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി

നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി എംവിഡി. നടന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്.  മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം- കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിന്‍റെ വലതുകാലിലെ പെരുവിരലിന്‍റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസാണ് മോട്ടോർ വാഹന വകുപ്പിന് എഫ്ഐആർ കൈമാറിയത്.   

Read More

‘അച്ഛന്‍റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്’; മഞ്ഞുമ്മൽ ബോയ്സ് കണ്ട് മരിച്ചുപോയ ജ്യേഷ്‌ഠന്‍റെ ഓർമയിൽ ഷാജി കൈലാസ്

പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന യുവതാര ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം കണ്ടിറങ്ങിയ എല്ലാവരും മികച്ച അഭിപ്രായമാണ് പറയുന്നത്. മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം കണ്ട സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഷാജി കൈലാസിന് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ഓർക്കാപ്പുറത്ത് ഡാമിന്‍റെ ആഴങ്ങൾ കവർന്നെടുത്ത സ്വന്തം ജ്യേഷ്‌ഠന്‍റെ നീറുന്ന ഓർമകളാണ്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം… ജീവിതം തൊട്ട സിനിമകാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്‍റെ പച്ചയായ ആവിഷ്കാരമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്‍റെ ഇനിയും…

Read More

ആദ്യ പൊങ്കാലയുടെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു പത്രോസ്; എന്ത് ആഗ്രഹമാണ് സഫലമാക്കാനുള്ളതെന്ന് സോഷ്യൽ മീഡിയ

തന്‍റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി മഞ്ജു പത്രോസ് പങ്കുവയ്ക്കാറുണ്ട്. എന്നാൽ താരത്തിന് പ്രശംസയ്ക്കൊപ്പം നിരവധി വിമർശനങ്ങൾക്കും ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ലഭിക്കാറുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച സന്തോഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.  ‘ദേവി മഹാമായേ… ആറ്റുകാലമ്മക്ക് എന്‍റെ ആദ്യ പൊങ്കാല’ എന്ന തലക്കെട്ടോടെയാണ് മഞ്ജു പത്രോസ് ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മഞ്ജു ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്. പൊങ്കാല ഇടുന്ന ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കിട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നൽകിയിരുന്നതിനാൽ ഇത്രയും നാൾ കേരളത്തിൽ അല്ലായിരുന്നുവോ എന്നാണ് മറ്റ് ചിലർ മഞ്ജുവിനെ പരിഹസിച്ച് ചോദിച്ചത്. ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത്… സുനിലിൽ നിന്നും…

Read More

അയാളെ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു; കിരൺ റാത്തോഡ്

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമർ വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന നായികയാണ് കിരണ്‍ റാത്തോഡ്. ബോളിവുഡിലൂടെ കരിയര്‍ ആരംഭിച്ചശേഷമാണ് കിരണ്‍ തെന്നിന്ത്യയിലേക്ക് എത്തുന്നത്. തെലുങ്കിലൂടെയായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം. പിന്നാലെ ജെമിനിയിലൂടെ തമിഴിലെത്തി. വിക്രം നായകനായ ആ ചിത്രം തമിഴിലെ വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നാലെ അജിത്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും കിരണ്‍ അഭിനയിച്ചു. തുടർന്നു കിരണ്‍ മലയാളത്തിലുമെത്തി. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തിലൂടെയാണ് കിരണ്‍ മലയാളത്തിലെത്തുന്നത്. പിന്നീടും കിരണ്‍ മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് ഇന്നും കിരണ്‍ താണ്ഡവത്തിലെ നായികയാണ്. കിരണ്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറസ് റോളുകളിലായിരുന്നു. പക്ഷെ സിനിമയിലെ തെരഞ്ഞെടുപ്പുകള്‍ മോശമായതും തുടര്‍ പരാജയങ്ങളും കിരണിന്‍റെ കരിയറിനെ സാരമായി ബാധിച്ചു. ഇതോടെ കിരണ്‍ റാത്തോഡ് സിനിമാ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമാവുകയായിരുന്നു. തുടക്കക്കാലത്ത് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും വിവാഹം കഴിക്കാത്തതിനെക്കു റിച്ചും താരം സംസാരിച്ചതാണിപ്പോൾ ചർച്ചയാകുന്നത്.…

Read More

ജന്മദിനത്തിൽ 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച് ഉർവശി റൗട്ടേല; വൈറലായി ചിത്രങ്ങൾ

 ജന്മദിനാഘോഷത്തിന് 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച്  ബോളിവുഡ് നടി ഉർവശി റൗട്ടേല. കഴിഞ്ഞ ഞാറയാഴ്ചയാണ് നടി തന്‍റെ 30-ാം ജന്മദിനം ആഘോഷിച്ചത്. ‘ലവ് ഡോസ് 2’ ൻ്റെ സെറ്റിൽ വച്ചായിരുന്നു താരത്തിന്‍റെ ജന്മദിനാഘോഷം. ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ ഉർവശി റൗട്ടേല ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചു. ഗായകനും റാപ്പറുമായ യോ യോ ഹണി സിംഗും അവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് ജന്മദിനത്തിൽ മുറിച്ച സ്വർണ്ണ കേക്ക് ആയിരുന്നു. 24 കാരറ്റ് സ്വർണ ജന്മദിന കേക്കാണ് നടി മുറിച്ചത്. ഇത് ഗായകൻ സമ്മാനിച്ചതായി റിപ്പോർട്ടുണ്ട്. മൂന്ന് കോടി രൂപ വിലവരും ഈ സ്വർണ കേക്കിന്. സ്വർണ കേക്കിനൊപ്പമുള്ള താരത്തിന്‍റെ ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവന്ന വസ്ത്രം ധരിച്ചാണ് താരം എത്തിയത്. കഴിഞ്ഞ വർഷം ബ്രോ, സ്കന്ദ, വാൾട്ടയർ വീരയ്യ, ഏജൻ്റ് എന്നീ നാല് തെലുങ്ക്…

Read More

അഭിനയത്തിലേക്ക് ചുവടുവച്ച് സുധിയുടെ ഭാര്യ രേണു; സോഷ്യൽ മീഡിയയിൽ പ്രശംസയ്ക്കൊപ്പം വിമർശനവും

മലയാളികൾക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. എന്നാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുധിയുടെ ഭാര്യ രേണു. തന്‍റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. ഇതിനു താഴെയെല്ലാം പലപ്പോഴും മോശം കമന്‍റുകളാണ് വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രേണു. കുഞ്ഞിപ്പൂവ് എന്ന ടീമിനൊപ്പം ചെറിയൊരു ആല്‍ബം ചെയ്തിരിക്കുകയാണ് രേണു. സുധിയുടെ വഴിയേ തന്നെ, സുധിയുടെ സഹായത്തോടെ തന്നെ ഒരു ജീവിത പാതയിലേയ്ക്ക് കയറിയിരിക്കുകയാണ് അവർ. ഇതിലൊരു ചെറിയ കഥാപാത്രമായാണ് രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണമെന്നും പറഞ്ഞ് ചെറിയൊരു വീഡിയോയും രേണു പങ്കുവെച്ചിട്ടുണ്ട്. പലരും താരത്തെ ആശംസിച്ച് കമന്‍റുമായെത്തി. സുധിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടായിരിക്കും, സുധി ഒപ്പമുള്ളതിന്റെ അനുഗ്രഹമാണ്…

Read More