സുന്ദരികളായ നാലു പെൺകുട്ടികളുടെ കഥയുമായി ഡയൽ 100

ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രം 23ന് തിയറ്ററുകളിലെത്തും. വിആർഎസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ നിർമ്മിക്കുന്ന ചിത്രം രതീഷ് നെടുമ്മങ്ങാട് സംവിധാനം ചെയ്യുന്നു. കൃപാനിധി സിനിമാസാണ് തിയറ്ററുകളിലെത്തിക്കുന്നത്. ശക്തമായ ഒരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഡയൽ 100, വ്യത്യസ്തമായ അവതരണത്തോടെയാണ് പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. സുന്ദരികളായ നാലു പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നാല് പെൺകുട്ടികളും. ഇവരിൽ മൂന്ന് പെൺകുട്ടികൾ ഒരു പോലീസ് ഓഫീസറുടെവീടിന്‍റെ മുകളിലത്തെ നിലയിലാണ് താമസം. ആനി എന്ന പെൺകുട്ടി ലേഡീസ് ഹോസ്റ്റലിലാണ് താമസം. ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായ ആനി. പോലീസ് ഓഫീസറുടെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി ചില പ്രശ്നത്തിന്‍റെ പേരിൽ ഉടക്കിലാണ്. ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ, ആനിയെ മറ്റ് പെൺകുട്ടികൾ രാത്രി ഡിന്നറിന് ക്ഷണിച്ചു. ആനി മറ്റ് പെൺകുട്ടികൾ താമസിക്കുന്ന…

Read More

ആകാംക്ഷയുടെ മുൾമുനയിൽ ഒരു കൊച്ചിക്കഥ!

റാഫിയുടെ സ്ക്രിപ്റ്റിൽ നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ കോമഡി വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി തിയറ്ററുകളിലേക്ക്. റാഫിയുടെ മകൻ മുബിൻ എം. റാഫിയും അർജുൻ അശോകനുമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രം പക്കാ കോമഡിയല്ലെന്നും പക്കാ എന്‍റർടെയ്നർ ആണെന്നും നാദിർഷ രാഷ്്ട്രദീപികയോടു പറഞ്ഞു. റാഫിക്ക ഗുരുസ്ഥാനത്ത്കലൂര്‍ കവിത കലാകേന്ദ്രം, റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ കലാമത്സരവേദികളിലാണ് റാഫിക്കയെ കണ്ടുമുട്ടുന്നത്. റാഫിക്ക എന്‍റെ സീനിയറാണ്. മിമിക്രിയിലും മോണോആക്ടിലും റാഫിക്കയും. ലളിതഗാനത്തിലും പദ്യപാരായണത്തിലും ഞാനും. പിന്നീടു സിനിമകള്‍ ചെയ്തപ്പോൾ സിദ്ധിക് ലാലിന്‍റെ ജൂണിയറായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍. അവരുടെ ജൂണിയറായിരുന്നു ഞാന്‍. മിമിക്രിയിലെ മൂന്നാം തലമുറ. വാസ്തവത്തില്‍ അദ്ദേഹം എനിക്കു ഗുരുസ്ഥാനത്താണ്. കാരണം, അവരുടെ സിനിമകള്‍ കണ്ട് റാഫിക്കയോടു പലതവണ സ്‌ക്രിപ്റ്റ് ചോദിച്ചിട്ടുണ്ട്. റാഫി-നാദിർഷഈശോയില്‍ എന്‍റെ ചീഫ് അസോസിയേറ്റായിരുന്ന സൈലക്‌സ് ഏബ്രഹാമാണ് ഞങ്ങളുടെ ഈ…

Read More

അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എന്‍റെ എല്ലാം; അർഥന ബിനു

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ ആങ്കറിംഗ് ചെയ്തുകൊണ്ടാണ് അർഥന ബിനുവിന്‍റെ തുടക്കം. നടിയാകണം എന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. അതിന് വേണ്ടി ഒരുപാട് ഓഡിഷന്‍സ് അറ്റൻഡ് ചെയ്തിട്ടുണ്ട്. എവിടുന്ന് കിട്ടി ഇതിനെയെന്ന് ചോദിച്ച് പലരും അന്ന് അപമാനിച്ച അനുഭവമൊക്കെയുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം ഓരോ പാഠം പഠിക്കുകയായിരുന്നു എന്ന് താരം. മോഡലിംഗ് ചെയ്തപ്പോഴും ഏതെങ്കിലും ഒരു വിധത്തില്‍ അഭിനയത്തിലേക്ക് വരാം എന്നായിരുന്നു പ്രതീക്ഷ. യാദൃശ്ചികമായി തെലുങ്കില്‍ നിന്നാണ് ആദ്യത്തെ അവസരം വന്നത്. കൂട്ടുകാരിയുടെ പ്രൊഫൈല്‍ കണ്ട് ഒരു തെലുങ്ക് കാസ്റ്റിംഗ് ഡയറക്ടര്‍ വിളിക്കുകയായിരുന്നു. അത് കഴിഞ്ഞ് രണ്ടാമത് ചെയ്ത സിനിമയാണ് മുദ്ദുഗൗ. കരിയറിലും ജീവിതത്തിലും എനിക്കേറ്റവും അധികം പിന്തുണ നല്‍കിയിട്ടുള്ളത് അമ്മ തന്നെയാണ്. സാമ്പത്തികമായി ഞങ്ങള്‍ വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്നുപോയ സമയമുണ്ടായിരുന്നു. അന്നും ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അമ്മ സ്വയം ഉറപ്പുവരുത്തിയിരുന്നു.…

Read More

ബോക്സ് ഓഫീസ് തൂത്തുവാരാൻ മഞ്ജുവാര്യർ, സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഉടൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്.  അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു…

Read More

ബോളിവുഡ് കീഴടക്കാൻ 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖുശ്ബു; കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

തമിഴില്‍ മാത്രമല്ല അഭിനയിച്ച എല്ലാ ഭാഷാ സിനിമകളിലും ആരാധകരുള്ള താരമാണ് ഖുശ്ബു. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലും ഖുശ്ബു അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളും ടെലിവിഷന്‍ ഷോകളും താരം ചെയ്തിട്ടുണ്ട്. നിലവില്‍ രാഷ്‌ട്രീയത്തില്‍ സജീവമായ ഖുശ്ബു ഏറെ ശ്രദ്ധയോടെയാണ് സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒന്നും രണ്ടുമല്ല, നീണ്ട 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഖുശ്ബു സുന്ദര്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. 1992 ല്‍ പുറത്തെത്തിയ പ്രേം ദാന്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ താരത്തിന്‍റേതായി അവസാനം പുറത്തെത്തിയത്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 1989 ല്‍ ആയിരുന്നു. അതായത് താരത്തെ സംബന്ധിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം. ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഗദര്‍ ഫ്രാഞ്ചൈസി അടക്കം സംവിധാനം…

Read More

സാരിയിൽ ഗ്ലാമറസായി അഹാന; വിമർശിച്ച് സോഷ്യൽ മീഡിയ

ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണ. പച്ച നിറത്തിലു‍ള്ള പ്ലെയിൻ സാരിയുടുത്തുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സാരിക്ക് മാച്ചായ പ്ലെയിൻ ബ്ലൗസാണ് ഹൈലൈറ്റ്. ബ്ലൗസിന് വ്യത്യസ്ത പാറ്റേണിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് നടി ധരിച്ചിരിക്കുന്നത്. ചിത്രം ഏറ്റെടുത്ത് നിരവധി ആരാധകരാണ് ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ പലരും വസ്ത്രത്തെ വിമർശിച്ച് കൊണ്ടും കമന്‍റിട്ടിട്ടുണ്ട്. അശ്ലീല കമന്‍റുകളും ചിത്രത്തിന് ല‍ഭിച്ചു. കൂടാതെ കടുത്ത രീതിയിലുള്ള ബോഡി ഷെയിമിംഗും നടി നേരിടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്‍റെ ഫോട്ടോഷൂട്ടുകളൊക്കെ വൈറലാണ്.   

Read More

സ്റ്റൈലിഷായി സോനം

ബോളിവുഡ് താരം അനില്‍ കപൂറിന്‍റെയും സുനിത കപൂറിന്‍റെയും മകളാണ് സോനം കപൂര്‍. ലണ്ടനിലെ പഠനത്തിനു ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു സോനം സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് ബന്‍സാലിയുടെ തന്നെ സാവരിയ എന്ന ചിത്രത്തില്‍ നായികയായി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.വസ്ത്രത്തില്‍ എപ്പോഴും പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാറുളള സോനം ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയായ നടി കൂടിയാണ്. സോനം ഇന്‍സ്റ്റഗാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് താരത്തിന്‍റെ സ്റ്റൈലിഷ് ലുക്കിന് ലൈക്കും കമന്‍റുകളുമായെത്തുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 മേയിലാണ് ആനന്ദ് അഹൂജയെ വിവാഹം സോനം കഴിക്കുന്നത്. 2022 ല്‍ താരം ഒരു മകനു ജന്മം നല്‍കി. വായു എന്നാണ് മകന്‍റെ പേര്.

Read More

‘ഓസ്കറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല, അഭിനയം കൊണ്ട് അദ്ദേഹം സിനിമാലോകത്തെ ഭ്രമിപ്പിച്ചു’: സന്ദീപാനന്ദഗിരി

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് സന്ദീപാനന്ദഗിരി. ഭ്രമയുഗത്തിലെ അഭിനയം കൊണ്ട് സിനിമാലോകത്തെതന്നെ മമ്മുട്ടി ഭ്രമിപ്പിക്കുകയാണ്. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്. ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽപെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിലെ ചതുർ യുഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്‍റേയും അധർമത്തിന്‍റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്. ഭ്രമയുഗം ഒരു…

Read More

വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമ റിലീസ് നിർത്തി വയ്ക്കും; കടുത്ത നിലപാടുമായി ഫിയോക്

കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിർമാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്‍ത്തിവെയ്ക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷമേ നൽകുകയുള്ളു എന്ന ധാരണയും പലരും തെറ്റിച്ചു. 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം കുറയ്ക്കണമെന്നും, ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഫിയോക് അറിയിച്ചു. സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്‍റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും.  അതേസമയം, റിലീസ്…

Read More

ഞങ്ങൾ സെപ്പറേറ്റഡ് ആണ്, വിവാഹ മോചിതരായി; ഗോസിപ്പുകളോട് പ്രതികരിച്ച് ജിഷിൻ മോഹൻ

ടെലിവിഷൻ സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായെന്ന ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പലവട്ടം ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരണം അറിയിച്ചിട്ടില്ലായിരുന്നു. ഈ വിഷയം സ്വകാര്യമാണെന്നും എന്തിനാണ് അതിന് മറുപടി നൽകേണ്ടതെന്നുമായിരുന്നു ജിഷിന്‍റെയും വരദയുടെയും പ്രതികരണം. ഇതിന് പിന്നാലെ വരദ മകനൊപ്പം പുതിയ ഫ്ലാറ്റില്ക്ക് മാറി താമസിച്ചതും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹമോചിതരായി എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ് വിവാഹ മോചിതരായി’ എന്ന് ജിഷിൻ വ്യക്തമാക്കിയത്. എന്നാൽ ഇതിന്‍റെ കാരണത്തെ കുറിച്ച് നടൻ സംസാരിച്ചിട്ടില്ല. വേർപിരിഞ്ഞെങ്കിലും തമ്മിൽ കോണ്ടാക്ടുണ്ടോ മകന്‍റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകൻ ചോദിച്ചപ്പോൾ, ആ വിഷയത്തെ കുറിച്ച് തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ജിഷിൻ പറഞ്ഞത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന…

Read More