ഏറ്റവും വിഷമമുണ്ടായ സംഭവമായിരുന്നു അത്

ജീവിതത്തില്‍ ഞാന്‍ പാവമാണ്. എന്നെപ്പറ്റി യൂട്യൂബിലും മറ്റുമുള്ള കഥകളൊക്കെ നുണയാണ്. ഡ്രാക്കുള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സംഭവമുണ്ടായിരുന്നു. ഞാന്‍ നായികയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി. എന്നിട്ട് അവരെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്നാണ് കഥ പ്രചരിച്ചത്. ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. ഞാന്‍ അതിനെതിരേ ഇതുവരെ വാ തുറന്നിട്ടില്ല. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. അങ്ങനെ നടന്നിട്ടില്ലെന്ന് നമ്മള്‍ പറയാതിരുന്നാല്‍ ആ പറഞ്ഞതൊക്കെ ഒരു പരാജയമായി അവിടെ കിടക്കും. എനിക്കേറ്റവും വിഷമമുണ്ടായ സംഭവമുണ്ട്. എനിക്ക് കാന്‍സര്‍ വന്നപ്പോള്‍ ആളുകള്‍ അറിയുന്നതിന് മുന്‍പ് ഞാന്‍തന്നെ അത് വെളിപ്പെടുത്തി. ഹോസ്പിറ്റലില്‍ നിന്നുതന്നെ ന്യൂസ് പോകും. അതുകൊണ്ട് എനിക്ക് വയ്യാതെ ഇരിക്കുകയാണെന്ന് ഞാന്‍ തുറന്ന് പറഞ്ഞു. മൂന്നാമത്തെ സ്റ്റേജിലാണ്, ഞാന്‍ അതിനെതിരെ യുദ്ധം ചെയ്യും. എന്നിട്ട് ജീവിതത്തിലേക്ക് തിരികെ വരും. ഇതുപോലെ സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്കെല്ലാം മോട്ടിവേഷന്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാനത് തുറന്ന്…

Read More

സിനിമയ്ക്ക് ടാലന്‍റ് മാത്രം പോര

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഫോട്ടോഷൂട്ടുകൾ കണ്ടിട്ട് പലരും വിളിക്കും. അതെന്‍റെ കംഫേർട്ട് പ്ലേസ് ആണ്. കോസ്റ്റ്യൂം ഇട്ടാൽ അത് കൃത്യമായി പകർത്തും. എന്നാൽ സിനിമയിൽ ഒരു കോസ്റ്റ്യൂം ഇട്ടാൽ എവിടെ കൊണ്ട് കാമറ വയ്ക്കും ഏത് ആങ്കിളിൽ വയ്ക്കും എന്നതൊക്കെ ഞാൻ കോൺഷ്യസ് ആയിരിക്കും. ഞാൻ വിളിക്കുമ്പോഴേ പറയാറുണ്ട് എക്സ്പോസ് ചെയ്യാൻ തയാറല്ല. അവസരം തേടിപ്പോകുന്ന ആളല്ല ഞാൻ. ചിലർ അഡ്ജസ്റ്റ്മെന്‍റ് ചോദിക്കും. യെസ് എന്നോ നോ എന്നോ പറയണമെന്നതൊക്കെ വ്യക്തിപരമായ കാര്യമാണ്. എന്ന് വച്ച് എല്ലാ സിനിമയിലും അഡ്ജസ്റ്റ്മെന്‍റ് ചോദിക്കും എന്നല്ല. സിനിമയ്ക്ക് ടാലന്‍റ് മാത്രം പോര, ഭാഗ്യവും വേണം. പിന്നെ കണക്ഷൻസും. സൗഹൃദങ്ങൾ സിനിമയിൽ എനിക്ക് തീരെ ഇല്ല. ദിവസേന വിളിച്ച് സ്നേഹാന്വേഷണം നടത്തുന്ന ആളല്ല ഞാൻ. -സാധിക വേണുഗോപാൽ

Read More

ഗോസിപ്പുകൾക്ക് വിട

കഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ കുടുംബമായിരുന്നു ബോളിവുഡിലെ ചർച്ചാവിഷയം. ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് പിണക്കത്തിൽ ആണെന്നും അഭിഷേകുമായി ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഇവയ്ക്കെല്ലാം വിരാമമിട്ട് പൊതുവേദിയിൽ ബച്ചൻ കുടുംബം ഒന്നിച്ചെത്തിയിരിക്കുകയാണ്. ഇതിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ആഘോമാക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്‍റെ ദ് ആർച്ചീസ് എന്ന ചിത്രത്തിന്‍റെ സ്പെഷൽ പ്രീമിയർ ഉണ്ടായിരുന്നു. ഇതിന് ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എങ്കിലും അമിതാഭ് ബച്ചനും ഫാമിലിയും എത്തുമോ എന്നതായിരുന്നു ആശങ്ക. ഒടുവിൽ സർപ്രൈസ് ഒരുക്കി ബച്ചനും കുടുംബവും എത്തുകയായിരുന്നു. അമിതാഭ് ബച്ചന്‍റെ മകൾ ശ്വേതയുടെ മകൻ അഗസ്ത്യ നന്ദ, ദ് ആർച്ചീസിന്‍റെ ഭാഗമാണ്. ബച്ചൻ കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ഫോട്ടോ എടുക്കാൻ ഐശ്വര്യയും ജയ ബച്ചനും എല്ലാവരെയും വിളിക്കുന്നതും വീഡിയോകളിൽ കാണാം. സകൂടുംബമായി ഏറെ സന്തോഷത്തോടെ നില്‍ക്കുന്ന അമിതാഭ്…

Read More

ലജ്ജ കൊണ്ട് എന്‍റെ തല കുനിയുന്നു; ചെന്നൈ മേയർക്കെതിരെ നടൻ വിശാൽ

“പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാൻ. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കു വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പുരിന് വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് എത്ര ഖേദകരമാണ്. ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്‍റെ തല കുനിയുന്നുണ്ട്. ഒരു അദ്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് പൗരന്മാരോടുള്ള…

Read More

എന്നെ സിനിമയിൽ നിന്നും ‘ഒഴിവാക്കാൻ പറഞ്ഞതായിരുന്നു ആ നുണകൾ; സീമ ജി. നായർ

മലയാള സിനിമയിൽ എന്‍റെ അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ, നമ്മൾ പലരീതിയിൽ സഹായിച്ചിട്ടുള്ളവർ, അവർ ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളെ ഓർക്കാറില്ല. അവർ എന്നോട് പറഞ്ഞിട്ടുള്ളത്, സീമയെ ഒരുപാടുതവണ വിളിച്ചു, ഫോണിൽ കിട്ടുന്നില്ല എന്നാണ്. പക്ഷെ ആവശ്യക്കാർ എല്ലാം എന്നെ വിളിക്കുന്നുണ്ട്. മെസേജ് അയച്ചാലും എന്നെ കിട്ടുന്നുണ്ട്. പക്ഷെ മലയാള സിനിമയിലുള്ള ചിലർക്ക് എന്നെ കിട്ടുന്നില്ല. അത് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് പിന്നീടാണ് എന്‍റെ തലയിൽ തോന്നിയത്. അല്ലെങ്കിൽ എങ്ങനെയാണ് എനിക്ക് ഇക്കണ്ട ജനങ്ങളുടെയെല്ലാം കോളുകൾ കിട്ടുന്നത്. ശരിക്കും പറഞ്ഞാൽ, എനിക്ക് മറ്റെന്തെങ്കിലും ജോലി അറിയുമായിരുന്നെങ്കിൽ, ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അഭിനയം നിർത്തിയേനെ. എന്നിട്ട് അതിലേക്ക് പോയേനെ. അത്രയധികം അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സീമ ജി. നായർ

Read More

താരപുത്രിക്കു വേണ്ടി സിനിമയിൽ നിന്നും എന്നെ പുറത്താക്കി; വാമിഖ

ഗോദയിലൂടെ ബേസില്‍ ജോസഫ് മലയാള സിനിമയിലേക്കും കൊണ്ടുവന്ന നടിയാണ് വാമിഖ ഗബ്ബി. പിന്നാലെ 9 എന്ന ചിത്രത്തിലും അഭിനയിച്ചു. പഞ്ചാബ് സ്വദേശിയായ വാമിഖ ബോളിവുഡിലും പഞ്ചാബ് സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചശേഷമാണ് മലയാളത്തിലെത്തുന്നത്. സിനിമകളിലും സീരീസുകളുമെല്ലാം അഭിനയിച്ച് കൈയടി നേടിയിരിക്കുകയാണ് വാമിഖ. 2007 ല്‍ പുറത്തിറങ്ങിയ ജബ്ബ് വീ വെറ്റ് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടായിരുന്നു വാമിഖയുടെ അരങ്ങേറ്റം. പിന്നീട് തു മേര 22 മേം തേര 22, ഇഷ്ഖ് ബ്രാന്‍ഡി, നിക്ക സലിദാര്‍ 2, ദില്‍ ദ്യാന്‍ ഗല്ലാന്‍, നിക്ക സലിദാര്‍ 3 തുടങ്ങിയ ഹിറ്റ് പഞ്ചാബി സിനിമകളുടെ ഭാഗമായി മാറാനും വാമിഖയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് വാമിഖ ബോളിവുഡില്‍ സജീവമായി മാറുന്നത്. അതേസമയം വാമിഖയ്ക്കു തന്‍റെ കരിയറില്‍ പലവട്ടം അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. താരപുത്രിയല്ലാത്തതിന്‍റെ പേരിലായിരുന്നു വാമിഖയ്ക്ക് അവസരം നഷ്ടപ്പെട്ടത്. ഇപ്പോഴിതാ ഒരു സിനിമയ്ക്കായി…

Read More

ദിലീപിന് ഇന്ന് നിർണായക ദിനം; നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും നടൻ ദിലീപിനും ഇന്ന് നിര്‍ണായക ദിനം. മെമ്മറി കാര്‍ഡിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നു എന്ന് ആരോപിച്ചാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ചാണ് ഇന്ന് വിധി പറയുന്നത്. മെമ്മറ കാർഡ് പരിശോധിച്ചത് ആരാണെന്ന് അറിയണമെന്നും അതിലുള്ള തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വരുമോ എന്ന് തനിക്ക് ഭയമുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അതിജീവിത പറഞ്ഞു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാനാണ് നടിയുടെ ശ്രമം എന്നാണ് ദിലീപിന്‍റെ വാദം.…

Read More

സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഇത്; തൃഷക്ക് നേരെ സെെബർ ആക്രമണം; പിന്നാലെ പോസ്റ്റ് മുക്കി

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ഡിസംബര്‍ ഒന്നിനാണ് റിലീസായത്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സമിശ്രമായ പ്രതികരണം നേടി ബോക്സോഫീസില്‍ കുതിക്കുകയാണ്. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ടശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്. ചിത്രത്തോട് ആരാധാന തോന്നുന്നു എന്നാണ് തൃഷ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിന് സിനിമയ്ക്കു പിന്നാലെ തൃഷയ്ക്കുനേരെയും വിമർശനങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന…

Read More

വരുന്നൂ, രാജസ്ഥാനില്‍നിന്ന് ഒരു കൊടുങ്കാറ്റ്…! മലൈക്കോട്ടെ വാലിബന്‍ ടീസര്‍ ഇന്ന്

കോഴിക്കോട്: ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മലൈക്കോട്ടെ വാലിബന്‍റെ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ചിന് റിലീസ് ചെയ്യും. ഏറെനാളായി സിനിമാസ്വാദകരും മോഹൻലാല്‍ ആരാധകരും കാത്തിരിക്കുന്ന അപ്‍ഡേറ്റ് ആയിരുന്നു ഇത്. ഇതിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. “നിങ്ങളൊന്ന് ഉഷാറാക് ലാലേട്ടാ…കളക്ഷൻ റിക്കാർഡുകൾ തകർത്തെറിയുന്ന ബോക്സോഫീസ് തമ്പുരാന്‍റെ കസേര ഇപ്പോഴും ഭദ്രമായിതന്നെ കൈയിലുണ്ട്. യുട്യൂബിന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ, പുത്തൻ അവതാരം വരവേൽക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, രാജസ്ഥാൻ മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റ് വരുന്നു…’ എന്നിങ്ങനെ പോകുന്നു ആരാധക കമന്‍റുകള്‍. മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. രാജസ്ഥാനിൽ ആയിരുന്നു ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്. സെഞ്ച്വറി ഫിലിംസും ജോൺ മേരി ക്രിയേറ്റീവും ചേർന്നാണ് നിർമാണം. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണെന്നാണ് വിവരം.

Read More

അവൾക്ക് മിസ്സ് ചെയ്യുന്നുണ്ടാവും; അമ്മ ശ്രീദേവിയുടെ പഴയ ഗൗൺ ധരിച്ച് ഖുഷി കപൂർ

അന്തരിച്ച ഇതിഹാസ നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂർ സോയ അക്തറിന്‍റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കത്രീന കൈഫ്, ജൂഹി ചൗള, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്ത ചിത്രത്തിന്‍റെ പ്രീമിയർ നൈറ്റ് ഇന്നലെ നടന്നു. ആഘോഷങ്ങളിൽ ഖുഷി തന്‍റെ അമ്മയുടെ പഴയ വസ്ത്രം ധരിച്ചാണ് എത്തിയത്. തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ പ്രീമിയറിനായി ഖുഷി തിളങ്ങുന്ന സ്ട്രാപ്പ്ലെസ് ഗൗൺ ധരിച്ച് ഡയമണ്ട് നെക്ലേസും കമ്മലും ജോടിയാക്കി. 2013ലെ ഐഐഎഫ്എ അവാർഡിൽ അമ്മ ശ്രീദേവി ധരിച്ച അതേ വസ്ത്രമായിരുന്നു ഖുഷി ധരിച്ചിരുന്നതും. ഡയറ്റ് സബ്യ എന്ന ഇൻസ്റ്റാഗ്രാം പേജ് താരതമ്യത്തിനായി ഖുഷി കപൂറും ശ്രീദേവിയും ഒരേ വസ്ത്രത്തിൽ നിൽക്കുന്ന ഒരു പോസ്റ്റ് പങ്കിട്ടു. അടിക്കുറിപ്പിൽ എഴുതിയത്, ‘ഐതിഹാസികനായ ശ്രീക്ക് ആദരാഞ്ജലികൾ. തന്‍റെ ആദ്യ സിനിമാ പ്രീമിയറിനായി,…

Read More