പ്രായം അമ്പതിൽ; കരിഷ്മ കപൂർ വീണ്ടും വിവാഹിതയാകുന്നു?

ഏറെനാളുകളായി ബോളിവുഡിൽ പ്രചരിക്കുന്ന ഗോസിപ്പാണ് നടി കരിഷ്മ കപൂറിന്‍റെ രണ്ടാം വിവാഹം. എന്നാൽ നടി ഇതുവരെയും സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി തന്‍റെ രണ്ടാം വിവാഹത്തെക്കുറിച്ച് മൗനം വെടിഞ്ഞ് സംസാരിച്ചിരിക്കുകയാണ് കരിഷ്മ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഒരു ആസ്ക് മി എനിതിംഗ് എന്ന സെഷനിലൂടെ നടി അടുത്തിടെ ആരാധകരുമായും സംവദിച്ചിരുന്നു. നിങ്ങൾ വീണ്ടും വിവാഹം കഴിക്കുമോ? എന്നായിരുന്നു ആരാധകരിൽ ഒരാൾ നടിയോട് ചോദിച്ചത്. അതിന് ഡിപെൻ‌ഡ്സ് എന്നാണ് കരിഷ്മ മറുപടി നൽകിയത്. വിവാഹം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട് അതിൽനിന്നു മനസിലാക്കാം. നാൽപ്പത്തിയൊമ്പതുകാരിയായ കരിഷ്മയുടെ വിവാഹ ജീവിതം വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ഒന്നായിരുന്നു. ഭർത്താവിൽനിന്നും അദ്ദേഹത്തിന്‍റെ വീട്ടുകാരിൽ നിന്നും താൻ അനുഭവിച്ച ദുരിതങ്ങൾ കരിഷ്മ വെളിപ്പെടുത്തിയപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. ഒരു സത്രീയും അനുഭവിക്കാൻ പാടില്ലാത്ത അത്രത്തോളം ദുരിതം കരിഷ്മ അനുഭവിച്ചിരുന്നു. ബോളിവുഡിൽ ടോപ്പ് നായികയായി നിൽക്കുമ്പോഴാണ്…

Read More

നടി മീനാക്ഷിയുടെ വ്യാജ ചിത്രങ്ങള്‍; തന്‍റെ മകളോടു ചെയ്തത് ക്രൂരത; നടപടിക്കായി ഏതറ്റംവരെയും പോകുമെന്നു പിതാവ്

  കോട്ടയം: നടിയും അവതാരകയുമായ മീനാക്ഷി അനൂപിന്‍റെ വ്യാജ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സൃഷ്ടിയാണെന്നും ചിത്രങ്ങൾ നിർമിച്ചു പ്രചരിപ്പിച്ചവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് രാഷ് ട്രദീപികയോട് പറഞ്ഞു.    തന്‍റെ മകള്‍ക്കുനേരേയുണ്ടായ ദുരനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകരുത്. ഫേസ്ബുക്ക് പേജിന് റീച്ച് ഉണ്ടാക്കുന്നതിനു വേണ്ടി എന്തും കാണിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. മീനാക്ഷിയുടെ വ്യാജ ചിത്രങ്ങളും അത് പോസ്റ്റ് ചെയ്ത പേജും നീക്കിയെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. തന്‍റെ മകളോടു ചെയ്തത് ആരായാലും അൽപ്പം കൂടിപ്പോയെന്നും പിതാവ് അനൂപ് പറഞ്ഞു.  

Read More

ഡേറ്റിംഗ് സമയത്ത് പോലും കുടുംബം ഒപ്പമുണ്ടായിരുന്നു ! തുറന്നു പറച്ചിലുമായി നൂറിന്‍ ഷെരീഫ്

നടി നൂറിന്‍ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഷാഹിം സഫറും വിവാഹിതരായത് അടുത്തിടെയാണ്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹ ചടങ്ങില്‍ സിനിമ താരങ്ങള്‍ പങ്കെടുത്തു. ഇവരുടെ വിവാഹത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നൂറിന്‍ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ഇതിന് പിന്നിലെ മറ്റു ചിത്രങ്ങളിലേക്ക് നടിയെത്തി. വെള്ളേപ്പം എന്ന ചിത്രത്തിലാണ് ഒടുവില്‍ താരം അഭിനയിച്ചത്. ഷാഹിമും നിരവധി സിനിമകളില്‍ അഭിനയിച്ചു. മധുരം എന്ന സിനിമയുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ ഇവര്‍ ചേര്‍ന്ന് പുതിയ സിനിമ ഒരുക്കേണ്ട തിരക്കിലാണ്. ഇപ്പോള്‍ വിവാഹം കഴിഞ്ഞുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. സിനിമയാണ് ഇവരെ ഒന്നിപ്പിച്ചത്. എപ്പോഴും ഞങ്ങള്‍ സിനിമയെ കുറിച്ചാണ് സംസാരിക്കാറ് എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. ഫാഹിമുമായി പ്രണയത്തിലായശേഷം…

Read More

റാംജി റാവുവിലൂടെ വില്ലന്‍ ടൈറ്റില്‍ തന്ന ആത്മസുഹൃത്ത്; അച്ഛന്‍റെ പ്രിയപ്പെട്ട  മക്കളില്‍ ഒരാള്‍; അപ്രതീക്ഷിത വേർപാടിൽ തേങ്ങി വിജയരാഘവൻ

സീമ മോഹന്‍ലാല്‍ കൊച്ചി: സംവിധായകന്‍ സിദിഖിന്‍റെ മരണവിവരം ഇന്നലെ രാത്രി അറിയുമ്പോള്‍ നടന്‍ വിജയരാഘവന്‍ പാലക്കാട് കിഷ്‌കിന്ധകാണ്ഡം എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലന്‍ ടൈറ്റില്‍ നല്‍കിയ ആത്മസുഹൃത്തിന്‍റെ വിയോഗം വിജയരാഘവന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ആത്മമിത്രമായിട്ടുള്ള സിദിഖിനെ ഷൂട്ടിംഗ് തിരക്കുകളാണെങ്കിലും ഇടയ്‌ക്കൊക്കെ വിജയരാഘവന്‍ ഫോണില്‍ വിളിക്കാറുണ്ട്. ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോഴും ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. പക്ഷേ പ്രിയ സുഹൃത്തിന്‍റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ അദ്ദേഹം തേങ്ങുകയാണ്.  സിദിഖിനെ അവസാനമായി കാണാന്‍ അദ്ദേഹം പാലക്കാടു നിന്ന് രാവിലെത്തന്നെ കൊച്ചിയിലേക്കു പുറപ്പെട്ടു.  “ആലപ്പുഴ കടപ്പുറത്തുവച്ചാണ് ഞാന്‍ ആദ്യമായി സിദിഖിന് പരിചയപ്പെട്ടത്. കൂടെ സംവിധായകന്‍ ഫാസിലും ലാലുമുണ്ടായിരുന്നു. കുടുംബസമേതം ബീച്ചു കാണാനെത്തിയ എന്നോട് റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലേക്കു ക്ഷണിക്കുന്ന വിവരം ആദ്യം പറഞ്ഞത് ഫാസിലായിരുന്നു. തുടര്‍ന്ന് സിദിഖ്…

Read More

ഓര്‍മയില്‍ തേങ്ങി അപരന്‍ സര്‍ജി; തന്‍റെ പ്രോഗ്രാം കണ്ടശേഷം സിദ്ദിഖ് പറഞ്ഞ  വാക്കുകള്‍ അവാര്‍ഡിനു തുല്യമെന്ന് സര്‍ജി

സ്വന്തം ലേഖികകൊച്ചി: “ഞാനും ലാലുമൊക്കെ മിമിക്രിയില്‍ നിന്നാണ് തുടങ്ങിയത്. ഞങ്ങളുടെ ഒരു ഭാഗ്യമായിരുന്നു മിമിക്രി. കലാഭവനിലൂടെയാണ് ഞങ്ങളുടെ തുടക്കം. മിമിക്രിക്കാരായിട്ടുള്ളവരെ കാണുമ്പോള്‍ നമുക്കും വലിയ സന്തോഷമാണ്. നമ്മുടെ മേഖലയിലേക്ക് അവര്‍ വരുന്നതുകാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്’ – സംവിധായകന്‍ സിദ്ദിഖ് ജഡ്ജായി എത്തിയ വേദിയില്‍ അദേഹത്തിന്‍റെ ഈ ഡയലോഗ് പറഞ്ഞ് കൈയടി നേടിയ മിമിക്രിതാരം സര്‍ജി വിജയന്‍ ചെല്ലാനം സിദ്ദിഖിന്‍റെ ഓര്‍മകളില്‍ തേങ്ങുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി സിദ്ദിഖിന്‍റെ അപരനായി സര്‍ജി മിമിക്രി വേദികളിലുണ്ട്. 50 ലധികം വേദികളില്‍ ഇദ്ദേഹം സിദ്ദിഖിന്‍റെ ഡ്യൂപ്പായി എത്തി. 2011 ല്‍ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ കോമഡി കിംഗ്‌സിലൂടെയായിരുന്നു സിദ്ദിഖിന്‍റെ അപരനായി സര്‍ജിയുടെ അരങ്ങേറ്റം. അന്ന് മിമിക്രിതാരങ്ങളായ രാജേഷ് പറവൂര്‍, സാജു നവോദയ എന്നിവരുടെ സ്കിറ്റില്‍ സിദ്ദിഖിന്‍റെ ഡ്യൂപ്പായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചു. 2012 ല്‍ മറ്റൊരു ചാനലിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ്…

Read More

യൂട്യൂബര്‍ ചെകുത്താനെതിരേ വക്കീല്‍ നോട്ടീസയച്ച് നടന്‍ ബാല

അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി ‘ചെകുത്താന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിന് വക്കീല്‍ നോട്ടീസ് അയച്ച് നടന്‍ ബാല. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. യുട്യൂബര്‍ അജു അലക്‌സിനെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയുടെ വീട്ടിലെത്തി പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്‍. തനിക്കെതിരേ അജു അലക്‌സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്‌ഐആര്‍. ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് അജുവിന്റെ പരാതി. തൃക്കാക്കര പോലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയില്‍…

Read More

ദിലീപായിരുന്നോ സല്‍മാന്‍ ഖാന്‍ ആയിരുന്നു ബോഡിഗാര്‍ഡില്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ? ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഉത്തരവുമായി സിദ്ദിഖും

അന്തരിച്ച പ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ ഓര്‍മകളിലാണ് മലയാള സിനിമാപ്രേമികളെല്ലാവരും. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ളപ്പോഴും ആ പഴയ റാംജി റാവ് സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറുമൊക്കെയാണ് സിദ്ദിഖിന്റെ മികച്ച സൃഷ്ടികളായി വിലയിരുത്തപ്പെടുന്നത്. കലാഭവനിലിലെ മിമിക്രിവേദികളില്‍ നിന്ന് മലയാള സിനിമയിലേക്ക് നടന്നുകയറിയ സിദ്ദിഖ് എന്ന സംവിധായകന്റെ ഹൈലൈറ്റ് അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി രംഗങ്ങളായിരുന്നു. ജീവിതത്തിലും ഈ നര്‍മ്മബോധം കാത്തുസൂക്ഷിച്ച അദ്ദേഹം പല ടെലിവിഷന്‍ പരിപാടികളിലും അതിഥിയായെത്തുമ്പോള്‍ ചിരിയുടെ മാലപ്പടക്കം തന്നെ തീര്‍ത്തു. സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിനിമകളില്‍ ഏറ്റവും സക്‌സസായ ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. 2010ല്‍ റിലീസ് ചെയ്ത സിനിമയില്‍ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ വിജയും അസിനും പ്രധാന വേഷങ്ങളിലെത്തി കാവലന്‍ എന്ന പേരില്‍ സിദ്ദിഖ് തന്നെ…

Read More

മിമിക്സ് പരേഡ് സൂപ്പർ ഹിറ്റ്; പരിപാടി കഴിഞ്ഞപ്പോൾ കിട്ടിയത് കരിക്കിൻ കുലകൾ; കൊച്ചിയിലെ പോലീസ് തേങ്ങാക്കള്ളനാക്കിയ കഥ സിദ്ദിഖ് പറഞ്ഞതിങ്ങനെ…

അനില്‍ തോമസ് കൊച്ചി: കോട്ടയം മാമ്മന്‍മാപ്പിള ഹാളിലെ കലാഭവന്‍റെ പരിപാടി. മിമിക്‌സ് പരേഡിന്‍റെ മുഴുവന്‍ ടീമുമുണ്ട്. പരിപാടി വന്‍ വിജയമായിരുന്നു. സംഘാടകര്‍ക്ക് വലിയ സന്തോഷം. മടങ്ങാന്‍ നേരം ഹാളിനു മുന്നില്‍ അലങ്കാരമായി വച്ചിരുന്ന ചെന്തെങ്ങിന്‍റെ കരിക്കിന്‍കുല വെട്ടിയെടുത്ത് സംഘാടകര്‍ വാഹനത്തില്‍ ഇട്ടു. കരിക്കിന്‍ കുല സന്തോഷത്തോടെ സ്വീകരിച്ചു മടങ്ങിയ സംഘം, പക്ഷേ ക്ഷീണം മൂലം യാത്രയിലുടനീളം ഉറങ്ങിപ്പോയി. കരിക്ക് കഴിക്കുന്ന കാര്യം മറന്നു. ഓരോരുത്തര്‍ ഓരോരോ സ്ഥലങ്ങളിൽ ഇറങ്ങിയതോടെ എറണാകുളത്തെ കലാഭവൻ കെട്ടിടത്തിനു മുന്നില്‍ വാഹനം എത്തിയപ്പോള്‍ അവശേഷിച്ചത് സിദ്ദിഖും ലാലും മാത്രം. സമയം പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു. വാഹനത്തിന് പുറത്തിറങ്ങുന്നതിനിടെ കരിക്കിന്‍കുല കണ്ണില്‍പ്പെട്ടു. രണ്ടുപേരും ഓരോ കുല കരിക്കുമായി കലാഭവന്‍ റോഡിലൂടെ സൊറ പറഞ്ഞ് പുല്ലേപ്പടിയിലെ വീട്ടിലേക്ക് നടക്കുന്നതിനിടെ പെട്ടെന്നാണ് രണ്ടു പോലീസുകാര്‍ മുന്നില്‍ വന്നുപെട്ടത്. സമ്മാനമായി കിട്ടിയതാണെന്നു പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ പോലീസുകാര്‍ തയാറായില്ല. കലാഭവന്‍റെ…

Read More

മിമിക്‌സ് പരേഡിന്‍റെ നര്‍മശില്പി; മറുനാട്ടിലും ചിരി പടർത്തി; കലാഭവനെന്ന പഠനക്കളരി

അനില്‍ തോമസ് കൊച്ചി: അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാള്‍ വേദികളിലും വലിയ വലിയ പരിപാടികള്‍ക്കിടയിലെ ചെറിയ ചെറിയ മിമിക്രികള്‍ അവതരിപ്പിച്ച് ചിരിപ്പടക്കങ്ങളുമായി നടന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍. എന്താകുമെന്നോ, എവിടെ എത്തുമെന്നോ ഒരു രൂപവും അവര്‍ക്കുണ്ടായിരുന്നില്ല. സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും നിര്‍മാണത്തിലുമൊക്കെ പിന്നീട് മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയ സിദ്ദിഖിന്‍റെയും കൂട്ടാളി ലാലിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം കൊച്ചിയിലെ കലാഭവനില്‍നിന്നായിരുന്നു. കലാഭവനെന്ന പഠനക്കളരി കലാഭവനില്‍ മിമിക്‌സ് പരേഡ് എന്ന മുഴുനീള ഹാസ്യപരിപാടിയാണ് ഇരുവരുടെയും തലേവര മാറ്റിയത്. മിമിക്രി പ്രധാന ഇനമാക്കി എന്തോ പരിപാടി ആലോചിക്കുന്നതായി കലാഭവനിലെ തബല അധ്യാപകനായിരുന്ന ലാലിന്‍റെ അച്ഛന്‍ വഴി ഇവരും അറിഞ്ഞു. ആബേലച്ചനെ നേരില്‍ കണ്ടാലോ എന്ന് ലാല്‍ അഭിപ്രായപ്പെട്ടപ്പോള്‍ സിദ്ദിഖ് ആദ്യമൊന്ന് അമ്പരന്നു. “”കലാഭവനൊക്കെ വലിയ സ്ഥാപനമല്ലേ, അതൊക്കെ നമുക്ക് പറ്റുമോ” എന്നതായിരുന്നു സിദ്ദിഖിന്‍റെ ആശങ്ക. വിടാന്‍ ലാല്‍ കൂട്ടാക്കിയില്ല. അച്ഛന്‍ വഴി ആബേലച്ചനെ കാണാനുള്ള…

Read More

അതില്‍ ഞാനൊരു ശാഠ്യക്കാരനാണ്; നിരവധിതവണ നോ പറഞ്ഞിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ

റീമേക്കുകളോട് എനിക്ക് താത്പര്യമില്ല. ഒറിജിനല്‍ കണ്ടന്‍റ് കണ്ടെത്താന്‍ ശ്രമിക്കണം. റിലീസിനുശേഷം വിജയിച്ച ഒരുപാട് സിനിമകളുടെ റീമേക്കുകളോടു ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. അതില്‍ ഞാനൊരു ശാഠ്യക്കാരനാണ്. ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് ആഗ്രഹിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്കിലേക്കും എന്നെ വിളിച്ചിരുന്നു. അതേ കഥാപാത്രം തന്നെ ചെയ്യാനായി. ഒരേ കഥാപാത്രം എന്തിനാണ് വീണ്ടും ചെയ്യുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് റീമേക്ക് ചെയ്യുന്നവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. -ദുൽഖർ സൽമാൻ

Read More