ഹരികൃഷ്ണൻസിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത് ഷാറൂഖാൻ;  ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഫാസിൽ

ഹരികൃഷ്ണൻസിൽ പലര്‍ക്കും പലതും ഞാന്‍ അഭിനയിച്ചു കാണിക്കുന്നത് തുടക്കം മുതലേ ജൂഹി ചൗള ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ ലാലിനോടും മമ്മൂട്ടിയോടും പറഞ്ഞു, ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ അഭിനയിച്ചു കാണിക്കുന്ന ആരുമില്ല എന്ന്. ആ സമയത്ത് ഏതോ സിനിമയുമായി ബന്ധപ്പെട്ട് ഊട്ടിയിലുള്ള ഷാരൂഖ് ഖാനോടും ജൂഹി ഈ വിവരം പറഞ്ഞു. അടുത്ത ദിവസം ഷാരൂഖ് ഖാന്‍ ഹരികൃഷ്ണന്‍സിന്‍റെ ലൊക്കേഷനിലെത്തി. സര്‍ എനിക്കീ സിനിമയില്‍ ഒരു ഷോട്ടെങ്കിലും വേണം, എപ്പോള്‍ വിളിച്ചാലും വരാമെന്നു പറഞ്ഞു. ബോളിവുഡിന്‍റെ മെഗാ താരമാണ് ഓഫര്‍ തരുന്നത്. എന്ത് ചെയ്യും? ഒടുവില്‍ എന്‍റെ മനസിലൊരു വഴി തെളിഞ്ഞു. ഹരിക്കാണോ കൃഷ്ണനാണോ  മീര എന്ന ആകാംക്ഷ കത്തി നില്‍ക്കുമ്പോള്‍ ഷാരൂഖ് വന്ന് മീരയെ സ്വന്തമാക്കുന്നതായി ഒരു ക്ലൈമാക്‌സ്. അതിന്‍റെ ചില സ്റ്റില്ലുകളും എടുത്തു. അപ്പോള്‍ അടുത്ത പ്രശ്‌നം. ഷാരൂഖ് ഖാന്‍ സിനിമയിലുണ്ടെന്ന വാര്‍ത്ത…

Read More

ഫോട്ടോയെടുക്കാൻ ആരാധകനൊപ്പം നിന്ന് തമന്ന; ചിലനടിമാർ ഇത് കണ്ട് പഠിക്കട്ടെയെന്ന് സോഷ്യൽ മീഡിയ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് തമന്ന. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച താരത്തിന് നിരവധി ഹിറ്റ് ചിത്രങ്ങളാണുളളത്. ബോളിവുഡിലും സാന്നിധ്യം അറിയിച്ച നടിയാണ് തമന്ന. ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലും തമന്ന അഭിനയിച്ചുകഴിഞ്ഞു. തമന്നയുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വീഡിയോ നമ്മുടെ കേരളത്തിൽനിന്നുള്ളതാണെന്നതാണ് ഏറെ കൗതുകം. കൊല്ലത്ത് ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയതാണ് താരം. സെക്യൂരിറ്റി ജീവനക്കാരുടെ വലയത്തിൽ നടന്നു പോകുന്നതിനിടെ ഒരു ആരാധകന്‍ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുകയുമായിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികള്‍ ഇയാളെ തടയുകയും അവിടെനിന്നു മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാൽ യുവാവിനോട് തമന്ന വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാള്‍ പ്രകടിപ്പിച്ചപ്പോള്‍, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ നിരവധി പേരാണ് തമന്നയെ…

Read More

എല്ലാവര്‍ക്കും അറിയേണ്ടത് ‘ഞാന്‍ ഗര്‍ഭിണിയാണോ’ എന്ന കാര്യം മാത്രം ! എല്ലാം തുറന്നു പറഞ്ഞ് മാളവികയും തേജസും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക കൃഷ്ണദാസ്. മിനിസ്‌ക്രീനിലെ മിന്നും താരമായ മാളവിക ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയായത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്. അടുത്തിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരുന്നു. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷവും സോഷ്യല്‍മീഡിയയില്‍ സജീവമാണ് മാളവികയും തേജസും. ഇപ്പോഴിതാ വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. തങ്ങള്‍ക്ക് വിവാഹശേഷം വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കുറച്ച് അടുക്കും ചിട്ടയും വന്നുവെന്നും രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു. താന്‍ 1993യിലാണ് ജനിച്ചത്. മാളുവിനേക്കാള്‍ ആറുവയസ്സിന് മൂത്തതാണെന്നും 99ലാണ് മാളു ജനിച്ചതെന്നും തേജസ് പറയുന്നു. തനിക്ക് തേജസിന്റെ നേവി ഓഫീസര്‍ ജോലിയെ കുറിച്ച് നേരത്തെ തന്നെ നന്നായി അറിയാമെന്നും തിരികെ പോകുമ്പോള്‍ വിഷമം തോന്നുമെന്നും മാളവിക പറയുന്നു.…

Read More

സൂപ്പർ താരത്തെക്കുറിച്ച് പറയാനില്ല; മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ച് നാസറിന് പറയാനുള്ളത്…

ഒരു സൂപ്പർതാരത്തിന് അപ്പുറം മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്. വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ല. ഞാൻ മോഹൻലാലിനെ വച്ച് സംവിധാനം ചെയ്ത സിനിമ (തമിഴ് ചിത്രം പോപ്കോൺ) വളരെ മോശമായിരുന്നു. അതിന് മാപ്പ്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ യാതൊരു മാനസിക സമർദവുമില്ലാതെ, ആകുലതകളുമില്ലാതെ അഭിനയിക്കാം. മുഖം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാൻ സാധിക്കില്ലെങ്കിലും ഇപ്പോൾ കേട്ടാൽ മനസിലാകും. അന്ന് അത്ര പോലും നിശ്ചയമില്ല. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹൻലാലാണ്. സംഭാഷണങ്ങളുടെ അർഥം പറഞ്ഞു തരുന്നതിനൊപ്പം എവിടെയാണ് പറഞ്ഞു നിർത്തേണ്ടത് എന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു. -നാസർ  

Read More

ഗതിപിടിക്കില്ല, അഭിനയം പോരായെന്ന കമന്‍റുകൾ; പിന്തുണച്ചത് മമ്മൂട്ടി, അവാര്‍ഡ് വേദിയില്‍ ജോജുവിന്‍റെ വെളിപ്പെടുത്തല്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ മലയാള സിനിമയില്‍ മുന്‍നിര താരങ്ങള്‍ക്കാെപ്പം നില്‍ക്കുകയാണ് ജോജു ജോര്‍ജ്. ഒരു സിനിമാക്കഥപോലെയായിരുന്നു ജോജുവിന്‍റെ ജീവിതവും. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജോജു. അഭിനയ മികവുകൊണ്ട് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളക്കം ജോജുവിന്‍റെ കൈപ്പിടിയിലെത്തി. എന്നാല്‍ തന്‍റെ  സിനിമ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് ജോജു വെളിപ്പെടുത്തിയിരിക്കുകയാണ്. ആനന്ദ് ടിവി അവാര്‍ഡ് വേദിയില്‍വെച്ചാണ് ജോജു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ ജോജു വളരെ വൈകാരികമായാണ് സംസാരിച്ചത്. ഇതിനിടയില്‍ വേദിയിലേക്ക് മമ്മൂട്ടിയും കയറിവന്നു. തുടര്‍ന്ന് മമ്മൂട്ടിയെ കുറിച്ച് ജോജു വാചാലനവാകുയായിരുന്നു. താന്‍ മമ്മൂക്കയുടെ പടത്തിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞത്. ഞാന്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്നും ഗതിപിടിക്കില്ലെന്നും ആളുകള്‍ പറഞ്ഞിരുന്നു. അതിനുശേഷം ബെസ്റ്റ് ആക്ടര്‍ കണ്ടുക‍ഴിഞ്ഞാണ് നീ കുഴപ്പമില്ലടാ എന്ന് ആളുകള്‍…

Read More

അമ്മയാണ് പ്രേരണയായത്; ചാരിറ്റി പ്രവർത്തനം തുടങ്ങിയിട്ട് 15 വർഷമെന്ന് സീമാ ജി നായർ

  എന്‍റെ പ്രവർത്തന മേഖല കഴിഞ്ഞ 15 വർഷമായിട്ട് ചാരിറ്റി ആയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ വന്നിട്ട് ഒരിക്കൽ പോലും ഇതിന്‍റെ പേരിൽ ഡയലോഗ് അടിച്ച് പോകാൻ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ശരണ്യയുടെ ഒപ്പം ഞാൻ ഒന്പതു വർഷം ഉണ്ടായിരുന്നു. അത്രയും നാൾ ഒപ്പം നിന്നിട്ടും സോഷ്യൽ മീഡിയയിലൂടെ ഞാൻ അതൊന്നും പറഞ്ഞിരുന്നില്ല. ശരണ്യയുടെ കാര്യങ്ങളിലൂടെയാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെട്ടത്. അവസാന നിമിഷം വല്ലാത്തൊരു സ്റ്റേജിൽ എത്തിപ്പെട്ടപ്പോഴാണ് അവൾക്ക് വേണ്ടി ഞാൻ സോഷ്യൽ മീഡിയയിലൂടെ കൈനീട്ടിയത്. അപ്പോഴാണ് പലരും അറിഞ്ഞത് ഇങ്ങനെയൊരാൾ ഉണ്ട്. അവർ ഇങ്ങനെ പലതും ചെയ്തിട്ടുണ്ടെന്ന്. അമ്മയായിരുന്നു ഈ മേഖലയിലേക്ക് വരാൻ എനിക്ക് പ്രേരണയായത്. അമ്മ നാടക നടിയായിരുന്നു. തുച്ഛമായ വരുമാനമേ കിട്ടിയിരുന്നുള്ളൂ. എന്നിട്ടും കടം വാങ്ങി അമ്മ നാട്ടുകാരെ സഹായിക്കുമായിരുന്നു. എത്രത്തോളം ആളുകളെ സഹായിക്കാൻ പറ്റുമോ അത്രത്തോളം സഹായിക്കണം എന്ന ലക്ഷ്യം…

Read More

മാനസീകാരോഗ്യ വിദഗ്ധരെ കാണാറുണ്ട് ! 20 വര്‍ഷമായി താന്‍ ഒസിഡി രോഗിയാണെന്ന് സന്തോഷ് വര്‍ക്കി;ഓര്‍മക്കുറവുണ്ടെന്നും വെളിപ്പെടുത്തല്‍

യൂട്യൂബര്‍ ചെകുത്താന്റെ വീട്ടില്‍ കയറി അതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തു വിട്ട് നടന്‍ ബാല. ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്‌സിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാല വ്യക്തമാക്കി. ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പമാണ് താരത്തിന്റെ വീഡിയോ. ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങള്‍ സന്തോഷ് വര്‍ക്കി പാടെ തള്ളി. തനിക്ക് ഒബ്‌സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗമുണ്ട്. 20 വര്‍ഷമായി ഇതിന്റെ ചികിത്സയിലാണ്. മരുന്നു കഴിക്കുന്നതിനാല്‍ തനിക്ക് ഓര്‍മക്കുറവുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. തന്റെ മാതാപിതാക്കള്‍ രോഗാവസ്ഥയില്‍ ഏറെ അശങ്കയിലാണ്. താന്‍ മാനസീകാരോഗ്യ വിദഗ്ധരെ കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വരെ ഡോക്ടറെ കണ്ടിരുന്നു എന്നുമാണ് സന്തോഷ് വിഡിയോയില്‍ പറയുന്നത്. തന്റെ വണ്ടിയില്‍ ഒറ്റയ്ക്കാണ് താന്‍ ബാലയുടെ വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവും എംഡിഎംഎയുമെല്ലാം ഉപയോഗിച്ചാണ് ചെകുത്താന്‍ വീഡിയോ ചെയ്യുന്നത്. 10 വര്‍ഷമായി അയാള്‍…

Read More

ദിലീപ് ചെയ്തത് വലിയ കാര്യം ! കാവ്യയുമായുള്ള ബന്ധത്തിന്റെ പേരിലല്ല മഞ്ജുവിനെ ഉപേക്ഷിച്ചതെന്ന് ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം വിവാഹമോചനത്തിനു ശേഷം സിനിമയില്‍ തിരികെയെത്തി ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍ തീര്‍ക്കാനും താരത്തിനായി. തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകന്‍ ശാന്തിവിള ദിനേശ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ദിലീപ് തെറ്റ് ചെയ്യുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കില്ല. അമ്മയേയും സഹോദരിയേയുമൊക്കെ പൊന്നുപോലെയാണ് അദ്ദേഹം നോക്കുന്നതെന്നും കാണുന്നവരെല്ലാം കൊതിച്ചുപോകുമെന്നും മഞ്ജുവുമായി വേര്‍പിരിയാമെന്ന് ആദ്യം തീരുമാനിച്ചത് ദിലീപായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. എല്ലാവരും കരുതുന്നത് പോലെ കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍അല്ല ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ചതെന്നും തന്റെ പേരില്‍ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതെന്നും തെറ്റ് മനസ്സിലാക്കി മഞ്ജു ഒത്തുപോകാന്‍ തയ്യാറായിരുന്നുവെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ദിലീപെന്നും ശാന്തിവിള ദിനേശ് പറയുന്നു. ദിലീപ് കാവ്യയോട്…

Read More

ദിലീപിനൊപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമെന്ന് ഷക്കീല ! എത്രയും പെട്ടെന്ന് ആഗ്രഹം സഫലമാകട്ടെയെന്ന് ആരാധകരും

സ്വപ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ ഉയരത്തിലെത്തിയ നടനാണ് ദിലീപ്. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഒരുകാലത്ത് ഷക്കീല തരംഗം ആഞ്ഞടിച്ച് കാലഘട്ടത്തില്‍ പല തീയേറ്ററുകളും കല്യാണം മണ്ഡപങ്ങള്‍ ആയി മാറി. ഈ സമയത്ത് വീണ്ടും കുടുംബപ്രേക്ഷകരെ വീണ്ടും തീയറ്ററുകളില്‍ എത്തിച്ചത് ദിലീപ് ചിത്രങ്ങള്‍ തന്നെ. ഒരു ഇടവേളയ്ക്കുശേഷം വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയിലൂടെ ദിലീപ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട് നടി ഷക്കീലയുടെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളത്തിലെ ഏത് താരത്തിനൊപ്പം അഭിനയിക്കാനാണ് താല്പര്യം എന്ന് ചോദിച്ചപ്പോള്‍ ഷക്കീല പറഞ്ഞത് ദിലീപിന്റെ പേരായിരുന്നു. ചാന്തുപൊട്ട് എന്ന സിനിമ കണ്ടത് മുതല്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഷക്കീല പറഞ്ഞു. ദിലീപ് നല്ല നടനാണ് ഒരുമിച്ചുള്ള സിനിമയില്‍ ഒരു സീന്‍ എങ്കിലും നല്ലത് ആണെങ്കില്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതേസമയം ദിലീപിനെ…

Read More

വിശാല്‍ പകര്‍ന്ന വിഷം ടീമിലെ മറ്റുള്ളവരിലേക്കും വ്യാപിച്ചു ! താന്‍ നാടു വിടാന്‍ കാരണമായതിനെക്കുറിച്ച് അബ്ബാസ് പറയുന്നതിങ്ങനെ…

ഒരു സമയത്ത് പ്രണയനായകനായി മലയാളം, തമിഴ് സിനിമകളില്‍ വിലസിയിരുന്ന നടനായിരുന്നു അബ്ബാസ്. ചോക്ലേറ്റ് ലുക്കും മികച്ച അഭിനയശേഷിയുമുള്ള താരം തമിഴ് സിനിമയില്‍ സൂപ്പര്‍താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീട് താരത്തെ കാണുന്നത് ന്യൂസിലാന്‍ഡിലാണ് അതും കുടുംബത്തോടൊപ്പം. ഇപ്പോഴിതാ തമിഴ് നടന്‍ വിശാലുമായി ഒരു ബന്ധത്തിനും തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അബ്ബാസ്. തന്റെ തിരിച്ച് വരവിനെ കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കവെ ആണ് താരത്തിന്റെ പരാമര്‍ശം. ഒരു സമയത്ത് വിശാല്‍ കാരണമാണ് അബ്ബാസ് സിനിമ വിട്ട് ഓടിയത് എന്ന വരെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അബ്ബാസിന്റെ വാക്കുകള്‍ ഇങ്ങനെ…സിസിഎല്ലിന്റെ സമയത്ത് ഞങ്ങളുടെ ടീമിന് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനുള്‍പ്പടെയുള്ള സംഘമാണ് സൗത്ത് ഇന്ത്യന്‍ സിനിമയും നോര്‍ത്ത് ഇന്ത്യന്‍ സിനിമയും ഒരുമിപ്പിച്ചു കൊണ്ടുള്ള സിസിഎല്‍ പ്ലാന്‍ ചെയ്തത്. എല്ലാവരും അന്ന് ആവേശത്തിലായിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെ…

Read More