ഗോപിയേട്ടനെ വിട്ടിട്ട് ഇദ്ദേഹത്തെ പിടിച്ചോ ? മോശം കമന്റുകളോട് രൂക്ഷമായി പ്രതികരിച്ച് അമൃത

സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപങ്ങള്‍ക്ക് വിധേയയാകുന്ന ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയും അമൃതയും വിവാഹമോചിതരായ അന്നു മുതലാണ് നടിയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പിന്നീട് അമൃത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അടുത്തതോടെ അതു പറഞ്ഞായി പിന്നീടുള്ള അധിക്ഷേപം. എന്നാല്‍ ഈ അടുത്ത് ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല. അന്നും ഇന്നും അമൃതയ്ക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞദിവസം ആദിശക്തി തീയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ നിന്നും നടന്‍ നാഗാര്‍ജുനയ്ക്ക് ഒപ്പം ഉള്ള ഒരു ഫോട്ടോ അമൃത പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകളാണ് കൂടുതലും വന്നത്. ‘ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?’, എന്നിങ്ങനെ ആയിരുന്നു കമന്റുകള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട അഭിരാമി…

Read More

നടി ഇല്യാന ഡിക്രൂസ് അമ്മയായി ! കുട്ടിയുടെ പേര് ‘കോവ ഫീനിക്‌സ് ഡോളന്‍’ ; പേരിന്റെ അര്‍ഥവും കുട്ടിയുടെ അച്ഛനെയും തിരഞ്ഞ് ആരാധകര്‍

പ്രമുഖ നടി ഇല്യാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ‘കോവ ഫീനിക്‌സ് ഡോളന്‍’ എന്നാണ് കുട്ടിയുടെ പേര്. മകന്റെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയമായ താരമാണ് ഇല്യാന ഡിക്രൂസ്. ഓഗസ്റ്റ് ഒന്നിനാണ് കുഞ്ഞിന്റെ ജന്മദിനം. അമ്മയായ ഇല്യാനയ്ക്ക് ആശംസാപ്രവാഹവുമായി ആരാധകരും സഹതാരങ്ങളുമെത്തി. അഥിത ഷെട്ടി, ഹുമ ഖുറേഷി, നര്‍ഗീസ് ഫക്രി, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തി. ഇല്യാനയുടെ മകന്റെ പേരിന്റെ അര്‍ഥം തിരയുകയാണ് ആരാധകരിപ്പോള്‍. ‘യോദ്ധാവ്’ ,’ധീരന്‍’ എന്നിങ്ങനെയാണ് പേരിന്റെ അര്‍ഥമെന്ന് ബംപ് ഡോട്ട് കോമിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ താരത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ഇവരെല്ലാം. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താരമാണ് ഇല്യാന. അടുത്തിടെയാണ് തന്റെ കാമുകന്റെ മുഖം വ്യക്തമാക്കാത്ത ഒരു ചിത്രം താരം…

Read More

പുള്ളിയുടെ ചുറ്റിനും കുറേ ആള്‍ക്കാര്‍ ഒന്നുമില്ല…അന്ന് ഞങ്ങള്‍ നിലത്തിരുന്ന് ഓറഞ്ച് കഴിച്ചു ! ആമിര്‍ ഖാനെപ്പറ്റി റിയാസ് ഖാന്‍ പറയുന്നതിങ്ങനെ…

ലാളിത്യം കൊണ്ട് തന്നെ അദ്ഭുതപ്പെടുത്തിയ ആളാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ എന്ന് നടന്‍ റിയാസ് ഖാന്‍ സൂര്യ ചിത്രം ‘ഗജിനി’യുടെ ഹിന്ദി റീമേക്കിലാണ് റിയാസ് ഖാന്‍ ആമിറിനൊപ്പം അഭിനയിച്ചത്. ഒരു അഭിമുഖത്തിലാണ് റിയാസ് ആമിറിനെക്കുറിച്ച് തുറന്നു പറഞ്ഞത്. റിയാസ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ…ആമിര്‍ ഖാന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എങ്ങനെ ഇത്രയും സിമ്പിള്‍ ആയി ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ട്. പുള്ളിയുടെ ചുറ്റിനും കുറേ ആള്‍ക്കാര്‍ ഒന്നുമില്ല. ഒറ്റയ്ക്ക് നടന്നു വന്ന് എന്നോട് ഒരു ഹെലോ പറഞ്ഞു. അവിടെ നിലത്ത് ഇരുന്നു, എനിക്കൊരു ഓറഞ്ച് തന്നു. ഞങ്ങള്‍ രണ്ടുപേരും നിലത്തിരുന്ന് ഓറഞ്ച് കഴിച്ചു. ടേക്ക് എടുത്തപ്പോ ബസ് കേറി ഓടി അവിടെ തന്നെ വന്നിരുന്നു. റോഡില്‍ ഷൂട്ട് ചെയ്തപ്പോള്‍ നമ്മള്‍ രണ്ടും ഓടുകയായിരുന്നു. പുള്ളി ഓടിപ്പോയി ഒരു കോഫീ ഷോപ്പ് പോയി ഇരുന്ന് ഇവിടെ വാ എന്ന്…

Read More

ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമ; യുട്യൂബ് ചാനലിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്സുമായി അഹാന

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിലും യുട്യൂബിലുമായി അഹാന കൃഷ്ണ എപ്പോഴും തിരക്കിലാണ്. അഹാന പങ്കുവയ്ക്കുന്ന കുഞ്ഞ് വലിയ വിശേഷങ്ങൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് അഹാന. തന്‍റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയ സന്തോഷമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഇതിന്‍റെ ഫോട്ടോകളും വീഡിയോകളും അഹാന ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തുന്നത്.ആദ്യമൊക്കെ യൂട്യൂബിനു വേണ്ടി കണ്ടന്‍റു കൾ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ല. ഒരു 25 വർഷം കഴിഞ്ഞാൽ എനിക്ക് ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയെ കുറിച്ചാണ് ഏതൊരു വീഡിയോ ചെയ്യുമ്പോഴും ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചെയ്ത വീഡിയോകളാണ് ചാനലിൽ ഉള്ളതും. അങ്ങനെ ചെയ്തിട്ടും ഇത്രയും വളർച്ച കിട്ടിയതിൽ സന്തോഷവതി ആണെന്നും അഹാന പറയുന്നു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും…

Read More

ചില കലാപരിപാടികള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു ! ഇതറിഞ്ഞ ദിലീപ് അങ്കിള്‍ വിളിച്ച് ചീത്ത പറഞ്ഞെന്ന് മാളവിക

മലയാളികളുടെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് മക്കളെപ്പോലെതന്നെയാണ്. ഇരുവരും പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ തന്നെ. കാളിദാസ് ഇതിനോടകം നിരവധി ചിത്രങ്ങളിലും നിരവധി ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ തുടക്കത്തില്‍ തനിക്ക് അഭിനയത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച മാളവിക പിന്നീട് സിനിമയിലേക്ക് തന്നെ വരാന്‍ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ താരപുത്രിയും മലയാള സിനിമയുടെ ഭാഗമാവും. നിരവധി ചിത്രങ്ങളുടെ കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ് മാളവിക. എന്നാല്‍ ഇതുവരെ തനിക്ക് ഓക്കെയായ ഒരു സ്‌ക്രിപ്റ്റ് കിട്ടാത്തത് കൊണ്ടാണ് സിനിമയിലേക്ക് എത്താത്തത് എന്ന് മാളവിക പറഞ്ഞിരുന്നു. അതേസമയം ചില പരസ്യ ചിത്രങ്ങളിലെല്ലാം മാളവിക അച്ഛനൊപ്പം തന്നെ എത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മാളവിക. ഒരഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്. മീനാക്ഷി തനിക്ക് തന്റെ ബേബി സിസ്റ്ററിനെ പോലെയാണെന്നാണ് മാളവിക പറയുന്നത്. കുഞ്ഞുനാളിലെ മീനൂട്ടിയെ…

Read More

കൊല്ലം സുധിയുടെ സ്വപ്‌നം യഥാര്‍ഥ്യമാകുന്നു; വീട് വയ്ക്കാന്‍ ഏഴ് സെന്‍റ് സ്ഥലം നല്‍കി ബിഷപ്

മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധിയുടെ വിയോഗത്തിന്‍റെ ആഘാതത്തില്‍ നിന്ന് ആരാധകര്‍ പുറത്തുവന്നിട്ടില്ല. മിമിക്രി വേദികളില്‍ നിന്നും തന്‍റെ കലാജീവിതം ആരംഭിച്ച സുധിയുടെ ജീവിതം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടമുഖമായി മാറിയിരുന്നു.  സിനിമയിലും ടെലിവിഷനിലുമായി പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും സ്വന്തമായൊരു വീടെന്ന സ്വപ്‌നം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയായിരുന്നു. തന്‍റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഒരു പുഞ്ചിരിയോടെ നേരിട്ടിരുന്ന സുധി സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോഴായിരിന്നു അപ്രതീക്ഷിതമായി മരണം സുധിയെ തട്ടിയെടുത്തത്. കോഴിക്കോട് വടകരയില്‍ സ്റ്റേജ് പരിപാടി കഴിഞ്ഞ് തിരിച്ചെത്തുന്ന വഴിയാണ് സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. സുധി വിട്ട് പിരിഞ്ഞപ്പോഴും കുടുംബവും സുഹൃത്തുക്കളും സംസാരിച്ചത് സുധിയുടെ ഈ സ്വപ്നത്തെ കുറിച്ചായിരുന്നു. എന്നാല്‍ ആ സ്വപ്‌നം ഇപ്പോൾ സാക്ഷാത്കരിക്കാന്‍ പോവുകയാണ്. കൊല്ലം സുധിയ്ക്ക് ചങ്ങനാശേരിയില്‍…

Read More

വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരേ അന്വേഷണത്തിനു നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് നടപടി.തന്‍റെ സിനിമയായ ‘19-ാം നൂറ്റാണ്ടിന്’അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്‍റെ ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും വിനയന്‍ പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്. വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരേ അന്വേഷണത്തിനു നിർദേശിച്ച് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട്…

Read More

താരപുത്രി സ്റ്റേജിൽ എത്തി;  മികച്ച നടിയായി അവാർഡ് വാങ്ങിയ  എന്നെ സ്റ്റേജില്‍ നിന്നിറക്കി വിട്ടു; ദുരനുഭവം പങ്കുവച്ച്  മൃണാൾ ഠാക്കൂര്‍

ടെലിവിഷനില്‍നിന്നു സിനിമയിലേക്ക് ചുവടുമാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് മലയാളത്തിലാണെങ്കിലും ബോളിവുഡിലാണെങ്കിലും. എന്നാൽ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി ടെലിവിഷനില്‍നിന്നു സിനിമയിലെത്തി ഇന്ന് ബോളിവുഡില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയായി മാറിയ നടിയാണ് മൃണാൾ ഠാക്കൂര്‍. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുള്ള താരമായി മൃണാൾ മാറി. താരകുടുംബത്തിന്‍റെ പിന്‍ബലമില്ലാതെയാണ് മൃണാൾ ഇതൊക്കെ നേടിയത്. ആ നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും സുഖകരമായിരുന്നില്ല. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ മൃണാല്‍ മുന്പു തുറന്നു പറഞ്ഞിട്ടുണ്ട്. താനൊരു താരപുത്രിയല്ലാത്തിനാല്‍ നേരിടേണ്ടി വന്ന രണ്ട് മോശം അനുഭവങ്ങളാണ് അടുത്തയിടെ മൃണാൾ പങ്കുവച്ചത്. ആദ്യത്തേത് നടക്കുന്നത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ്. മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാനായി ഞാന്‍ സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് വാങ്ങിയതും അവര്‍ എന്നോട് ഇതാണ് പുറത്തേക്കുള്ള വഴിയെന്ന് പറഞ്ഞു. എന്നാല്‍ ഒരു താരപുത്രി അതേ…

Read More

കുടുംബക്കാര്‍ ഉപേക്ഷിച്ചു, വാര്‍ധക്യ കാലത്ത് നോക്കാന്‍ ആരുമില്ല ! പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കവിയൂര്‍ പൊന്നമ്മ

ആറു പതിറ്റാണ്ടിലേറെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് കവിയൂര്‍ പൊന്നമ്മ. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയിരുന്ന നടി അമ്മ, മുത്തശ്ശി വേഷങ്ങളിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ല്‍ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്‍കി ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്. നിരവധി താരങ്ങള്‍ക്ക് സിനിമയിലൂടെ അമ്മയായ കവിയൂര്‍ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ അധികം സന്തോഷവും സമാധാനവും ഒന്നും അധികം അനുഭവിച്ചിട്ടുമില്ല. അടുത്തിടെ കവിയൂര്‍ പൊന്നമ്മയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. കുടുംബം…

Read More

ഞങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല ! വിവാഹിതയാവാതെ അമ്മയായത് ആലോചിച്ചെടുത്ത തീരുമാനമെന്ന് കല്‍ക്കി

ബോളിവുഡിലെ പ്രമുഖ താരമാണ് കല്‍ക്കി കൊച്ച്‌ലിന്‍. പലപ്പോഴും താരത്തിന്റെ പല തുറന്നു പറച്ചിലുകളും ശ്രദ്ധേയമായിട്ടുണ്ട്. കല്‍ക്കിയുടെ മാതാപിതാക്കള്‍ ഫ്രഞ്ചുകാരാണ്. താന്‍ ഒമ്പതാമത്തെ വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടതായും കല്‍ക്കി തുറന്നുപറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ഈ അനുഭവം പങ്കുവെക്കുന്നത് തന്നോട് ആര്‍ക്കും സഹതാപം തോന്നാന്‍ വേണ്ടിയല്ല. മാതാപിതാക്കളും കുട്ടികളും ഈ വിഷയത്തെ കുറിച്ച് തുറന്നുസംസാരിക്കണമെന്നും എന്നാല്‍ തങ്ങളുടെ കുട്ടികളെ ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ കഴിയുമെന്നും കല്‍ക്കി പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരം അമ്മയായത്. വിവാഹിതയാവും മുമ്പായിരുന്നു താരം അമ്മയായത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കല്‍ക്കി. വിവാഹം കഴിക്കേണ്ടെന്ന് താന്‍ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും തന്റെ പങ്കാളിയും വിവാഹത്തില്‍ താത്പര്യമുള്ള ആളല്ലെന്നും കല്‍ക്കി പറയുന്നു. തങ്ങള്‍ ഒന്നിച്ച് ഗോവയിലാണ് താമസം. മകള്‍ പച്ചപ്പൊക്കെയുള്ള സ്ഥലത്ത് വളരണം. അതുകൊണ്ടാണ്…

Read More