അന്നു മത്സരം… ഇന്നു കരുതൽ…! തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ചിത്രമാണ് ജീ ലെ സാറാ. ബോളിവുഡിലെ മുന്‍നിര നായികമാര്‍ ഒന്നിച്ച് ഒരു സ്‌ക്രീനില്‍ എത്തുന്ന ആവേശത്തിലാണ് ബോളിവുഡ് ആരാധകർ. എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ ആയിരുന്നില്ല കെട്ടോ. ഒരു ചിത്രത്തിൽ രണ്ടു നായികമാർ വന്നാൽ തന്‍റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുപോയി എന്നു പറഞ്ഞു പരസ്പരം കലഹിക്കുകയും ഒടുവിൽ ആരെങ്കിലുമൊരാൾ പിന്മാറുന്നതും പതിവായിരുന്നു. എന്നാലിന്നു കഥ മാറിയിരിക്കുന്നു. ജീ ലെ സാറാ എന്ന ചിത്രത്തെക്കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചതും തുറന്നു പറയുകയാണ് പ്രിയ ചോപ്ര ജോനാസ്. 2000 കാലഘട്ടങ്ങളില്‍ നിന്ന് ഇന്നത്തെ സിനിമാ ലോകം ഏറെ മാറിയെന്നും അന്ന് നായികമാര്‍ തമ്മില്‍ മത്സരമാണ് എങ്കില്‍ ഇന്ന് പരസ്പരം താങ്ങായും പിന്തുണ നല്‍കിയും നില്‍ക്കുന്നവരാണ് പുതിയ നായികമാർ എന്നാണു പ്രിയങ്ക പറയുന്നത്. ഒരേ സിനിമയില്‍ മൂന്നു…

Read More

ആദ്യം കണ്ടപ്പോൾ അവൾക്ക് പ്രായപൂർത്തിയായില്ല; 4വർഷം പ്രണയിച്ചു നടന്നു; വിവാഹം ആലോലിച്ച് ചെന്നപ്പോൾ, സംഭവിച്ചതിനെക്കുറിച്ച് വിജയ് യേശുദാസ്

ദര്‍ശനയെ ആദ്യമായി കാണുന്നത് 2002 ആണ് . ഷാര്‍ജയില്‍ വച്ച നട ഒരു പരിപാടിക്കിടെയായിരുന്നു കണ്ടത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാര്‍ജയിലെ പരിപാടിയ്ക്കിടെ ഫുഡ് പോയിസണ്‍ പിടിച്ചിരുന്നു. ആ ക്ഷീണത്തില്‍ വരുമ്പോഴായിരുന്നു ദര്‍ശനയെ കാണുന്നത്. എന്നെ കാണുന്നതിന് മുന്പ് താന്‍ ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ് എന്നായിരുന്നു ദര്‍ശന കേട്ടത്. എന്നാല്‍ അന്ന് ആരേയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു. പിന്നീട് കാണുന്നത് കുടുംബത്തോടൊപ്പം അച്ഛന്‍റെ ഫ്‌ളാറ്റില്‍ വന്നപ്പോഴിരുന്നു. ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്. അപ്പോഴാണ് 17 വയസ് മാത്രമേ ദര്‍ശനയ്ക്കുളളൂവെന്ന് മനസിലായത്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഞങ്ങള്‍ പ്രണയത്തിലായത്. വിവാഹം ആലോചിച്ച് ചെന്നപ്പോള്‍ മകളെ ഡിഗ്രി കഴിയാതെ കെട്ടിച്ച് വിടില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞത്. നാലു വര്‍ഷം പ്രണയിച്ചതിന് ശേഷം 2007 ല്‍ വിവാഹം…

Read More

വിവാഹം കഴിഞ്ഞിട്ടു നാലുവർഷം;  ദീപികയെക്കുറിച്ചും പത്ത് വർഷത്തെ പ്രണയത്തെക്കുറിച്ചും  രൺവീർ പറഞ്ഞത് കേട്ടോ!

ബാജിറാവു മസ്താനി എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാനും ദീപികയും ആദ്യമായി ഒരുമിച്ച് അഭിമുഖം നടത്തിയത്. അന്നാണ് അവളെ ആദ്യമായി കാമറയ്ക്കു മുന്നില്‍ വച്ച് ഞാന്‍ കെട്ടിപ്പിടിച്ചത്. പക്ഷ, ഞാന്‍ ആലിംഗനം ചെയ്തപ്പോള്‍ അവള്‍ എന്നോടു ദേഷ്യപ്പെടുകയായിരുന്നു. കാമറയ്ക്ക് മുന്നില്‍ വെച്ച് നീ എന്നെ ഇങ്ങനെയൊക്കെ കെട്ടിപ്പിടിക്കുമോ എന്നായിരുന്നു അവളുടെ ദേഷ്യഭാവത്തോടെയുള്ള ചോദ്യം. പക്ഷെ, ഇപ്പോള്‍ അവളെന്‍റെ നല്ല സുഹൃത്തും ഭാര്യയും കാമുകിയും എല്ലാമാണ്. എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപികയുമായുള്ള വിവാഹം. പ്രണയത്തിലായി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവള്‍ എന്നെ ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. -രൺവീർ സിംഗ്

Read More

തെലുങ്ക് അൽപം മുറ്റാ..! മലയാളവും തമിഴും കടന്ന് തെലുങ്കിൽ അരങ്ങേറ്റം കുറിച്ച്  നസ്രിയ

  വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. തമിഴിനു പുറമേ ഇപ്പോള്‍ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ് നസ്രിയ. നാനിയുടെ അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തെലുങ്കില്‍ ചുവടു വയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്കായി തന്‍റെ ശബ്ദത്തില്‍ തന്നെയാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെ പണിപ്പെട്ടാണ് തെലുങ്കില്‍ നടി ഡബ്ബ് ചെയ്തത്. അതിന്‍റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. എന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ഡബ്ബിംഗ് ഇങ്ങനെയൊക്കെയായിരുന്നു… എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ പങ്കിട്ടത്. വീഡിയോയ്ക്ക് കമന്‍റുകളുമായി ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, തന്‍വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, ബാറ്റ്മിന്‍റൺ താരം പി.വി. സിന്ധു തുടങ്ങിയവര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു.…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടനുള്ള അവാർഡുകൾ ജോജു ജോർജും ബിജു മേനോനും പങ്കിട്ടു; മികച്ച നടി രേവതി

തിരുവനന്തപുരം: 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ആവാസവ്യൂഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ മികച്ച നടൻമാരായി തെരഞ്ഞെടുത്തു. രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജുമേനോനും പുരസ്കാരം സമ്മാനിച്ചു. ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനമാണ് രേവതിക്ക് നടിക്കുള്ള പുരസ്കാരം നേടി നൽകിയത്. 142 ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിൽ എത്തിയത്. ഇതിൽ 29 ചിത്രങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ചു. രണ്ടു സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടുവെന്നും മന്ത്രി അറിയിച്ചു. ജോജി എന്ന ചിത്രം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ.…

Read More

ബോളിവുഡിലെ ഇണക്കവും പിണക്കവും;  സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട സുഹൃത്തിന്‍റെയും പേരുകൾ വെളിപ്പെടുത്തി പ്രീതി സിന്‍റ

  ബോളിവുഡിൽ താരങ്ങൾ തമ്മിലുള്ള ഇണക്കവും പിണക്കും തർക്കവും പതിവു സംഭവമാണ്. അതു നടനായാലും നടിയായാലും. താരങ്ങളുടെ പിണക്കവും വാക്പോരും എന്നും വലിയ വാർത്തയാകാറുണ്ട്. ബോളിവുഡിൽ ഒരു ഘട്ടത്തിൽ പരസ്പരം പിണങ്ങിയിരുന്ന താരങ്ങളായിരുന്നു പ്രീതി സിന്‍റയും കരീന കപൂറും. ഇരുവരും പരസ്യമായി തന്നെ രംഗത്തെത്തുക വരെയുണ്ടായിട്ടുണ്ട്. നേരത്തെ തങ്ങളുടെ പിണക്കത്തെക്കുറിച്ച് പ്രീതി മനസ് തുറന്നിരുന്നു. ഒപ്പം കരീന കപൂർ, റാണി മുഖർജി, ഐശ്വര്യ റായ് എന്നിവരെക്കുറിച്ച് പ്രീതി സിന്‍റ നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായിരുന്നു. അവർക്ക് ഒരിക്കലും എന്‍റെ ആത്മാർഥ സുഹൃത്താകാൻ കഴിയില്ല. പക്ഷെ അവർക്ക് സുഹൃത്താക്കളാകാം. കരീന വന്നപ്പോൾ എനിക്കവളോട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാനത് അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്കവളോട് പ്രശ്നങ്ങളൊന്നുമില്ല. കരീന, റാണി, ഐശ്വര്യ ഇവരിൽ എന്‍റെ പ്രിയപ്പെട്ടവൾ ഐശ്വര്യയാണ്. ഞങ്ങൾ ഒരുമിച്ചൊരു വേൾഡ് ടൂർ നടത്തിയിരുന്നു. അവൾക്കൊപ്പം വർക്ക് ചെയ്യുന്നത് ഞാൻ…

Read More

ആ സെറ്റിൽവച്ച് ആദിവാസിസ്ത്രീ മോഹൻലാലിന്‍റെ കരണം അടിച്ചു തകർത്തു; അന്നുണ്ടായ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്ത് പറഞ്ഞ് സന്തോഷ് ശിവൻ

കാലാപാനി എന്ന സിനിമ ഷൂട്ട് ചെയ്തത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു. ഒരിക്കല്‍ ഷൂട്ടിനായി ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട ഒരു ദ്വീപില്‍ പോയി. കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. മോഹന്‍ലാലും പ്രഭുവും ഉള്‍പ്പെടെ ക്രൂ മൂഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. ഇടയ്ക്ക് വിശ്രമിക്കാന്‍ ഈ സ്റ്റൂളില്‍ ഇരിക്കുമായിരുന്നു. സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ഥത്തില്‍ ചെയ്തതാണ്. ആ സ്ത്രീയോട് അടിക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്‍റെ കരണക്കുറ്റിക്ക് തന്നെ അടിക്കുകയായിരുന്നു. അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരല്ലേ, അവരുടെ കൈയ്ക്ക് നല്ല ബലം കാണും. ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും…

Read More

വലുപ്പം തോന്നിക്കാൻ ഓഡീഷന് പോയത് സാരിയുടത്ത്; ലുക്ക് ടെസ്റ്റിൽ ലാൽസാറിന് പ്രതീക്ഷയില്ലായിരുന്നെന്ന് മുക്ത

പണ്ടൊക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു. അന്ന് എന്‍റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും. അപ്പോൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാൽ ജോസ് സാറിന്‍റെ അച്ഛനുറങ്ങാത്ത വീടിന്‍റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്. ആ ധാരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്. പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്കൂൾ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങൾ കോതമംഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു. ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ…

Read More

പൊളിറ്റിക്കല്‍ സ്റ്റേറ്റ് മെന്‍റ് പറയാന്‍ 6കോടിയു ടെ സിനിമ ചെയ്യേണ്ട കാര്യമില്ലെന്ന് ഉണ്ണിമുകുന്ദൻ

ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് പറയാന്‍ ആറു കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ. ഏതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്‍റ് പറയുമ്പോഴും അതില്‍ ക്ലാരിറ്റി പ്രധാനമാണ്. ഈ സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്‌സ് ആണ് പറയുന്നതെന്ന്. മേപ്പടിയാന്‍ സിനിമയുടെ നല്ല കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം നായകന്‍ അമ്പലത്തില്‍ പോയി, മുസ്‌ലിംവില്ലന്‍, ക്രിസ്ത്യന്‍ വില്ലന്‍, സേവാഭാരതി ആംബുലന്‍സ് കാണിച്ചു എന്നിവയൊക്കെയാണ് ചര്‍ച്ചയാക്കിയത്. കേരളത്തില്‍ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നത്. എന്നെ സംബന്ധിച്ച് ഈ വിവാദങ്ങള്‍ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാന്‍ സിനിമയുടെ ഒരു മെറിറ്റും ഡിസ്‌കസ് ആയില്ല. ശബരിമലയില്‍ പോകുമ്പോള്‍ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിന്‍ ഫീഡ് ബാക്ക് ആയി തോന്നിയത്. സിനിമ ചെയ്യാന്‍…

Read More

വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ലെന്ന് ദുർഗാ കൃഷ്ണ

വിജയ് ബാബുവിന്‍റെ കേസില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. ഇതൊന്നും നോക്കാതെ നമ്മള്‍ ഒരാളെ കുറ്റം പറയുകയും, പിന്നീട് ആ വ്യക്തി തെറ്റു ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മൾ വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അതു തുറന്ന് പറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. അതൊരു മോശപ്പെട്ട കാര്യമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. വിജയ് ബാബു ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് കൊണ്ടു ശിക്ഷിക്കപ്പെടേണ്ടയാളാണ്. -ദുര്‍ഗാ കൃഷ്ണ

Read More