ഒടിടി കൊണ്ട് നാടിന് ഒരു ഗുണവും ഇല്ല;നാളെ ഒടിടികള്‍ നമ്മുടെ കാര്യം നിയന്ത്രിക്കുന്ന അവസ്ഥ വരുമെന്ന്  ഷൈന്‍ ടോം ചാക്കോ

ഒടിടി കൊണ്ട് നാടിന് ഒരു ഗുണവും ഇല്ല. പണ്ട് ഷൂട്ടിംഗ് നടക്കുമ്പോള്‍ മുതല്‍ മുനിസിപ്പാലിറ്റി അടക്കമുള്ളവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. അത് കാണാന്‍ വരുമ്പോള്‍ ഓട്ടോക്കാരന് വരെ കാശ് കിട്ടും. ഇതെല്ലാം നാടിന്‍റെ പുരോഗതിക്കായിട്ടാണ് പോകുന്നത്. എന്നാല്‍ ഒടിടിയുടെ കാര്യത്തില്‍ അത് ആ കമ്പനിക്ക് മാത്രമാണ് ലാഭം കിട്ടുന്നത്. നമ്മുടെ നാടിന്‍റെ പണം വിദേശ കമ്പനിയിലേക്കാണ് പോകുന്നത്. ഒരിക്കല്‍ നമ്മുടെ നാട് വിദേശകളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതല്ലേ. നമ്മുടെ കച്ചവടം ഒടിടിക്കാർ ചെയ്യുന്നത് പോലെയാണ് കാര്യങ്ങള്‍. ഞാന്‍ ഈ പറയുന്നത് പലതും പല മച്ചാന്‍മാര്‍ക്കും മനസിലാവുന്നില്ല. ഞാന്‍ കിളി പോയിട്ട് എന്തൊക്കെയോ പറയുകയാണെന്ന് അവര്‍ പറയുന്നുണ്ട്. നമുക്ക് കിട്ടുന്ന കച്ചവടമാണിത്. കുറച്ച് കഴിഞ്ഞ് അവര്‍ തീരുമാനിക്കും ഇതിന് എന്ത് വില കിട്ടണമെന്ന്. അത് ശരിയായ കാര്യമല്ല. മലയാള സിനിമയില്‍ ചിലര്‍ ഈ ഒടിടിക്കള്‍ക്കായി പടമെടുക്കുന്നുണ്ട്. അതിന് പണം കിട്ടും.…

Read More

ബ്രോ ഡാഡിയിൽ പൃഥ്വിയോടൊപ്പം അഭിനയി ച്ചപ്പോൾ മകനിൽ നിന്ന് കേൾക്കേണ്ടി വന്നത്; അന്നത്തെ സംഭവം തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

ഞാന്‍ എന്‍റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഇത്ര പേടിച്ചിട്ടില്ല. പൃഥ്വിയുടെ കൂടെ ബ്രോ ഡാഡിയില്‍ അഭിനയിച്ചത് ഒരല്പം പേടിയോടെയായിരുന്നു. എങ്ങനെ ചെയ്യണമെന്ന് നമുക്കൊരു ധാരണയുണ്ടെങ്കിലും പൃഥ്വി പറയുന്നതേ ചെയ്യാന്‍ സാധിക്കൂ. അവന്‍ അത് കൃത്യമായി നമുക്ക് കാണിച്ചുതരികയും ചെയ്യും. ഒരിക്കല്‍ ഇതുപോലെ ഷൂട്ടിനിടയില്‍ എന്‍റെ സീന്‍ കഴിഞ്ഞ് കട്ട് പറഞ്ഞശേഷം “ആ അമ്മച്ചിയ്ക്ക് ഭാവിയുണ്ട്’ എന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. എങ്ങനെ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. തൊട്ടു മുകളിലേക്ക് നോക്കാനാണ് പൃഥ്വി പറഞ്ഞത്. അവിടെ സുകുവേട്ടന്‍റെ ഫോട്ടോയിരിപ്പുണ്ട്. ഈശ്വരാ ഭാവി നിശ്ചയിച്ച കാര്‍ന്നോരേ, മോന്‍ പറയുന്നത് കേട്ടോ എന്നായിരുന്നു മനസില്‍ അപ്പോള്‍ വന്നത്. – മല്ലിക സുകുമാരന്‍

Read More

ആ സമയം ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നതേയില്ല..! ഞങ്ങളുടെ ജോലി അങ്ങനെയായിരുന്നു; സോണാലി ബിന്ദ്ര മനസുതുറന്നു പറയുന്നു…

ഫറാ ഖാന്‍ കോറിയോഗ്രഫി ചെയ്ത ഛം ഛം കര്‍ത്ത എന്ന ഗാനത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ആ സമയം ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നതേയില്ല. ഗോള്‍ഡി എനിക്ക് പഞ്ചാബി ഭക്ഷണം തന്ന് വയര്‍ വീര്‍പ്പിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് ഫറാ ഖാന്‍ കുറേ തമാശ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഗര്‍ഭിണിയായിരുന്ന എട്ടാം മാസം വരെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, കാരണം ഞാന്‍ ആപ്കി സോണിയ എന്ന പേരില്‍ ഒരു നാടകം ആ സമയത്ത് ചെയ്യുന്നുണ്ടായിരുന്നു. നാടകത്തോടൊപ്പം ഞങ്ങള്‍ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു. പക്ഷേ അവസാന മാസങ്ങളായപ്പോഴേക്കും വയറ്റിനുള്ളിലെ കുഞ്ഞ് എന്നെ ചവിട്ടാന്‍ തുടങ്ങിയിരുന്നു. കിക്കുകള്‍ക്ക് ശക്തി കൂടുകയും എന്‍റെ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ ഞാന്‍ അന്ന് ഒരു തീരുമാനമെടുത്തു. പ്രസവശേഷം കുഞ്ഞിന് മുന്‍ഗണന കൊടുക്കണം. കുട്ടിക്ക് അത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടെ ജോലി അങ്ങനെയായിരുന്നു, സമയം മുന്‍കൂട്ടി പറയാനേ…

Read More

പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി, ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല..! അനുശ്രീ പറയുന്നു…

ട്വൽത്ത്മാനിലേക്ക് ജിത്തു സാർ വിളിപ്പച്ചോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്നുപേർ ഉണ്ടായിരിക്കും, അനുവിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു. ഞാനപ്പോൾ തന്നെ ജിത്തു സാറിന്‍റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കിൽ വൺ ലൈൻ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്ക്രിപ്റ്റ് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നു. അങ്ങനെ ജിത്തു സാറിന്‍റെ വീട്ടിൽ പോയാണ് വായിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേർ അവിടെ ഓരോ മൂലകളിൽ ഇരുന്ന് സ്ക്രിപ്റ്റ് വായിക്കുന്നുണ്ടായിരുന്നു. പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട്. നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്. അതില്ലാത്തപ്പോൾ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണിൽ കുത്തിരിയിരുന്നില്ല.…

Read More

ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍..! ആന്‍റണി പെരുന്പാവൂർ

ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍. എനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണ്. 30 വര്‍ഷം മുമ്പ് കിലുക്കം എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്‍റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്‍റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ആന്‍റണി ഇതില്‍ അഭിനയിക്കുന്നില്ലേ… എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്. -ആന്‍റണി പെരുന്പാവൂർ

Read More

നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് അനന്യ പാണ്ഡേ

സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അത് മറികടക്കാന്‍ എന്‍റെ കുടുംബത്തിന്‍റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ട്. എനിക്ക് കരണ്‍ ജോഹറിനെ കാണാന്‍ കഴിയുന്നത് എന്‍റെ മാതാപിതാക്കളിലൂടെ ലഭിച്ച അവസരമാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവേശനം ലഭിച്ചു, എന്നാല്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ ആളുകള്‍ അവരുടെ പണം നിങ്ങളില്‍ നിക്ഷേപിക്കില്ല. ഇന്‍ഡസ്ട്രികള്‍ നിലനില്‍ക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനില്‍ക്കും. അത് ബോളിവുഡില്‍ മാത്രമല്ല.

Read More

ലൗ റിവഞ്ച്..! മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി എത്തുന്നത് സോഷ്യല്‍ മീഡിയ താരം നിമിഷ ബിജോ

മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവും തമ്മിലുള്ള പ്രണയവും, തുടർന്നുണ്ടാവുന്ന പൊട്ടിത്തെറികളുമാണ് ലൗ റിവഞ്ച്എന്ന ചിത്രം അവതരിപ്പിക്കുന്നത്. എഞ്ചിനീയർ പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. അപ്പോഴും അനാമികയെ സേതു ഗാഡമായി പ്രണയിച്ചു കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു. സേതു അനാമികയെ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ, അനാമിക അതൊരു നേരമ്പോക്കായി കണ്ടു. അവൾക്ക് അവനെ പ്രാപിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു മനസ്സിലാക്കിയ സേതു ആകെ തകർന്നു. അവൻ ഒരു…

Read More

ഉണ്ണി മുകുന്ദന്‍ ഫിലിംസ് ഒറ്റക്ക് നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്പനി ;ഷൂട്ടിംഗ് ഫണ്‍ ആയിരിക്കണമെന്ന് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്‍ ഫിലിംസ് ഞാന്‍ ഒറ്റക്ക് നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്പനിയാണ്. എനിക്ക് എന്‍റേതായ രീതിയിലുള്ള ഫങ്ഷനിംഗ് ഉണ്ട്. കാരണം ഞാന്‍ പഠിച്ച സ്‌കൂളും എന്‍റെ ലൈഫ്സ്‌റ്റൈലും ഞാന്‍ ജോലി ചെയ്ത സ്ഥലവുമെല്ലാം അങ്ങനെയായിരുന്നു. പിന്നെ, സമയത്തിന് ഞാന്‍ വാല്യു കൊടുക്കാറുണ്ട്. യുഎംഎഫില്‍ രാവിലെ ആറരക്ക് തന്നെ വര്‍ക്ക് തുടങ്ങും. എന്‍റെ കമ്പനിയില്‍ എനിക്ക് ചില കാര്യങ്ങള്‍ മസ്റ്റ് ആണ്. പ്രൊഡക്ടീവ് മണിക്കൂറുകള്‍ പ്രധാനമാണ്. ടീം ഹാപ്പിയാണ്. സിനിമ അഞ്ചോ ആറോ ഏഴോ മാസം കഴിഞ്ഞാണ് പ്രേക്ഷകര്‍ കാണുക. അതിന് മുമ്പെ തന്നെ എന്‍റെ കൂടെ വര്‍ക്ക് ചെയ്ത ആളുകള്‍ ഹാപ്പിയായിരിക്കണം. ഷൂട്ടിംഗ് ഒരു ഫോര്‍മാലിറ്റി ആയാണ് ഞാന്‍ കാണുന്നത്. പ്രധാനപ്പെട്ട വര്‍ക്കുകളെല്ലാം പ്രീ പ്രൊഡക്ഷനിലാണ്. ഷൂട്ടിംഗ് ഫണ്‍ ആയിരിക്കണം, ഞാന്‍ ഇമോഷണലി എന്‍ഗേജ്ഡ് ആകുന്ന സ്ഥലമാണ് ഷൂട്ടിംഗ്. അവിടെ എനിക്ക് മറ്റ് കാര്യങ്ങള്‍ ചോദിക്കാന്‍ സമയമുണ്ടാകില്ല.…

Read More

കമൽ സാറിന്‍റെ ആ പടം കാണാനാഗ്രഹിച്ചപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്; ഒടുവിൽ പടംകണ്ട് ഇറങ്ങിയപ്പോൾ….

ഒരുപാട് കാത്തിരുന്നു തിയറ്ററില്‍ പോയി കണ്ട കമല്‍ സാറിന്‍റെ സിനിമ വിരുമാണ്ടിയാണ്. ആ സിനിമ കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ ആ സമയത്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. എനിക്ക് അപ്പോള്‍ 18 വയസായിട്ടില്ല. തിയറ്ററില്‍ പോയി കാണാനാവില്ല. എനിക്ക് സങ്കടമായി. സുഹൃത്തുക്കളുടെ കൂടെ പോയി കാണാമെന്ന് വിചാരിച്ച് പ്ലാന്‍ ചെയ്‌തെങ്കിലും നടന്നില്ല. സത്യം തിയറ്ററില്‍ കമല്‍ സാര്‍ തന്നെ ഒരു ഷോ നടത്തുന്നുണ്ടായിരുന്നു. അതിലേക്ക് അച്ഛന് ക്ഷണം വന്നു. അന്ന് വീട്ടില്‍ അച്ഛനെ കുറെ ടോര്‍ച്ചര്‍ ചെയ്തു, എന്നെ കൂടെ കൊണ്ടുപോവാന്‍ വാശി പിടിച്ചു. അങ്ങനെ ഫസ്റ്റ് ഡേ തന്നെ ഞാനും പോയി. സിനിമ കണ്ട് പുറത്ത് വന്നപ്പോള്‍ എന്നെ കണ്ട് കമല്‍ സാര്‍ അച്ഛനോട് പറഞ്ഞു, ഇത് കുട്ടികള്‍ക്ക് പറ്റിയ പടമാണെന്ന് തോന്നുന്നില്ലെന്ന്. ആ സംഭവം ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ഒരു സിനിമ എന്ന…

Read More

അന്നു മത്സരം… ഇന്നു കരുതൽ…! തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ചിത്രമാണ് ജീ ലെ സാറാ. ബോളിവുഡിലെ മുന്‍നിര നായികമാര്‍ ഒന്നിച്ച് ഒരു സ്‌ക്രീനില്‍ എത്തുന്ന ആവേശത്തിലാണ് ബോളിവുഡ് ആരാധകർ. എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ ആയിരുന്നില്ല കെട്ടോ. ഒരു ചിത്രത്തിൽ രണ്ടു നായികമാർ വന്നാൽ തന്‍റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുപോയി എന്നു പറഞ്ഞു പരസ്പരം കലഹിക്കുകയും ഒടുവിൽ ആരെങ്കിലുമൊരാൾ പിന്മാറുന്നതും പതിവായിരുന്നു. എന്നാലിന്നു കഥ മാറിയിരിക്കുന്നു. ജീ ലെ സാറാ എന്ന ചിത്രത്തെക്കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചതും തുറന്നു പറയുകയാണ് പ്രിയ ചോപ്ര ജോനാസ്. 2000 കാലഘട്ടങ്ങളില്‍ നിന്ന് ഇന്നത്തെ സിനിമാ ലോകം ഏറെ മാറിയെന്നും അന്ന് നായികമാര്‍ തമ്മില്‍ മത്സരമാണ് എങ്കില്‍ ഇന്ന് പരസ്പരം താങ്ങായും പിന്തുണ നല്‍കിയും നില്‍ക്കുന്നവരാണ് പുതിയ നായികമാർ എന്നാണു പ്രിയങ്ക പറയുന്നത്. ഒരേ സിനിമയില്‍ മൂന്നു…

Read More