എന്‍റെ അവസാന ശ്വാസം വരെ നിന്നെ ഞാന്‍ മിസ് ചെയ്യും… മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു..! പാര്‍വതി

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്‍റെ കൊച്ചനുജത്തി, എന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരി…എക്കാലത്തെയും ആത്മാര്‍ഥ സുഹൃത്ത്.. എന്‍റെ അവസാന ശ്വാസം വരെ നിന്നെ ഞാന്‍ മിസ് ചെയ്യും. മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. എന്‍റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടുപോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളജുകളുടെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും, അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും. -പാര്‍വതി

Read More

ആ ദിവസങ്ങളില്‍ ആരും മൈന്‍ഡ് ചെയ്തിട്ടില്ല..! ആ ചിത്രം വലിയ അംഗീകാരം നേടിത്തന്നു, പക്ഷേ…! ഊര്‍മിളയുടെ വെളിപ്പെടുത്തല്‍

മലയാളികളുടെ മനസ് കീഴടക്കിയ അഭിനേത്രികളില്‍ ഒരാളാണ് ഊര്‍മ്മിള ഉണ്ണി. തേടി വന്ന ഒട്ടനവധി അമ്മവേഷങ്ങളെ അതിന്‍റെ പൂര്‍ണതയില്‍ അവതരിപ്പിച്ച ഈ നടി സിനിമയേക്കാള്‍ അധികം സ്‌നേഹിച്ചത് നൃത്തത്തെയായിരുന്നു. സ്ഥിരമായി അമ്മ വേഷങ്ങള്‍ ചെയ്യുന്ന സ്റ്റീരിയോ ടൈപ്പ് ആയി ഒതുങ്ങിയപ്പോള്‍ താന്‍ ജീവന് തുല്യം സ്‌നേഹിച്ച കലയെ വേണ്ട എന്നു വയ്ക്കുകയായിരുന്നുവെന്ന് ഊര്‍മ്മിള ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. മാറാട്ടം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ഊര്‍മിളയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ… രണ്ടാമത്തെ സിനിമയായ സര്‍ഗത്തില്‍ കോവിലകത്തെ തമ്പുരാട്ടിയായുള്ള വേഷമാണ് കിട്ടിയതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. എന്നാല്‍ അതില്‍ പ്രായമായ വയ്യാത്ത തമ്പുരാട്ടിയുടെ വേഷമായിരുന്നു ലഭിച്ചത്. ആ ദിവസങ്ങളില്‍ ആരും മൈന്‍ഡ് ചെയ്തിട്ടില്ല. ഫോട്ടോഗ്രാഫര്‍മാര്‍ മറ്റു നടീനടന്മാരുടെ പിന്നാലെ പോകുന്നത് കണ്ടപ്പോള്‍ വിഷമവും തോന്നിയിരുന്നു. എന്നാല്‍ ആ ചിത്രം നേടിത്തന്നത് വലിയ അംഗീകാരമാണ് . സുഭദ്രതമ്പുരാട്ടി എന്ന കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങള്‍ കൊണ്ടുവന്നു…

Read More

രാജുവിന് സ്വാതന്ത്യമുണ്ട്! പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ എനിക്ക് യോജിപ്പില്ല; മേജര്‍ രവി

പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ എനിക്ക് യോജിപ്പില്ല. എന്നാല്‍ അദ്ദേഹത്തെ തെറി വിളിക്കുന്നതില്‍ അനുകൂലിക്കാന്‍ പറ്റില്ല. അനാര്‍ക്കലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനും അറിയാവുന്നതാണ്. രാജുവിന് സ്വന്തം അഭിപ്രായം പങ്കുവയ്ക്കാം. സോഷ്യല്‍ മീഡിയയില്‍ ഫേസ് ഇല്ലാതെ എന്ത് കമന്‍റും ഇടാം എന്ന ധാരണ തെറ്റാണ്. രാജു ചെയ്തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കില്‍ കൂടെ ഞാന്‍ രാജുവിനെ സപ്പോര്‍ട്ട് ചെയ്യും. കാരണം രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. രാജു ആരെയും തെറി വിളിച്ചിട്ടില്ല. രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. രാജുവിന് അയാള്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

Read More

ജയസൂര്യ എങ്ങനെ സിനിമയിലെത്തി ? വിനയൻ ഓർക്കുന്നു…

നടൻ ജയസൂര്യയുടെ സിനിമപ്രവേശനം എങ്ങനെയായിരുന്നുവെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലായി. ദിലീപിന്‍റെ ദുർവാശിയാണ് ജയസൂര്യ എന്ന താരത്തിന് സിനിമയിലേക്ക് വഴിതുറന്നതെന്ന് വിനയൻ വ്യക്തമാക്കുന്നു. “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ജയസൂര്യ നായകനാകുന്ന കന്നി ചിത്രത്തിലേക്ക് ആദ്യം സംവിധായകൻ വിനയൻ നിശ്ചയിച്ചിരുന്നത് ദിലീപിനെയാണ്. പ്രതിഫലമായി നിർമാതാവ് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിനെ മാറ്റണമെന്ന ദിലീപിന്‍റെ പിടിവാശിക്ക് വിനയൻ വഴങ്ങാതിരുന്നതോടെ ജയസൂര്യ എന്ന താരത്തിന് സിനിമയിലേക്ക് വാതിൽ തുറക്കുകയായിരുന്നു. ദിലീപിന്‍റെ പിടിവാശിയും ജയസൂര്യയുടെ മാതാപിതാക്കളുടെ സന്തോഷവും നിലപാടുകളിൽ ഉറച്ചുനിന്ന തന്‍റെ മുൻകാല അനുഭവങ്ങളുമെല്ലാംഅദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ദീലിപിന്‍റെ ചെറിയ പിടിവാശി, ജയസൂര്യ എന്ന നടന്‍റെ ഇന്നത്തെ ഉന്നതി

സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നുവെന്ന് വിനയൻ. അതിനു കാരണമായത് മറ്റു ചില പിടിവാശികളായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമുള്ള തിരക്കഥാകൃത്തിനെ മാറ്റണമെന്ന നടന്‍ ദിലീപിനന്‍റെ ചെറിയ പിടിവാശിയാണ് ചിത്രത്തില്‍ ദിലീപിന് പകരം ജയസൂര്യയെ നായകനാക്കാനുള്ള തീരുമാനത്തിന് പിന്നില്‍. തങ്ങളുടെ മകന്‍ സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംക്ഷയുടെയും പ്രാര്‍ഥനയോടും കൂടി ചോദിച്ച ജയസുര്യയുടെ സ്‌നേഹ നിധികളായ മാതാപിതാക്കളുടെ പ്രാര്‍ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്ന നടന്‍റെ ഇന്നത്തെ ഉന്നതി.

Read More

രജനിസർ പറഞ്ഞത് അതുകേട്ട് ഷോക്കായി മീന

ഒരു ദിവസം രജനീകാന്ത് സര്‍ എന്‍റെ അടുത്ത് വരികയും സാറ് പറഞ്ഞൊരു കാര്യം കേട്ട് താന്‍ ഞെട്ടിപ്പോവുകയും ചെയ്തെന്ന് മീന. എനിക്ക് നിങ്ങളോട് നിരാശ തോന്നുന്നു മീന എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത് കേട്ട് ഷോക്കായി. കുറേപ്പേര്‍ ആ സമയത്ത് ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ അദ്ദേഹം വീണ്ടും പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം മാറ്റങ്ങള്‍ വന്നു. എന്നാല്‍ നീ ഇപ്പോഴും വീര എന്ന ചിത്രത്തില്‍ ഞാന്‍ കണ്ടത് പോലെ തന്നെയുണ്ടെന്നു പറഞ്ഞു. 

Read More

പലരും വേണ്ടെന്നു വച്ച മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം…

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ചിത്രത്തിന്‍റെപൂര്‍ത്തീകരണത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫാണ് കുഞ്ഞച്ചനെ സൃഷ്ടിച്ചത്. ടി.എസ്. സുരേഷ് ബാബു ആയിരുന്നു ചിത്രത്തിനന്‍റെ സംവിധായകന്‍. പത്തോളം നിര്‍മാതാക്കളും അഞ്ച് പ്രമുഖ സംവിധായകരും കഥ കേട്ട് ഉപേക്ഷിച്ചതാണ് കോട്ടയം കുഞ്ഞച്ചനെന്ന് ഡെന്നീസ് ജോസഫ് മരണത്തിനു മുന്പ് ഒരിക്കല്‍ വെളിപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ… ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഞങ്ങള്‍ക്കിട്ട് പാര വയ്ക്കാനാണോയെന്നുപോലും ചോദിച്ച സംവിധായകര്‍ ഉണ്ട്. ഇങ്ങനെയൊരു കഥയില്‍ മമ്മൂട്ടി അഭിനയിച്ചാല്‍ സിനിമ ഓടില്ലെന്നായിരുന്നു മിക്ക നിര്‍മാതാക്കളും സംവിധായകരും പറഞ്ഞത്. അന്ന് ഈ കാര്യം സുരേഷ് ബാബുവിനോട് തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ ബാബുവിന് കോണ്‍ഫിഡന്‍റ് നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് മനഃപൂര്‍വ്വം ഞാന്‍ പറയാതിരുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഹണ്‍ഡ്രഡ് ആന്‍റ് വണ്‍ പെര്‍സന്‍റേജ് ഈ സിനിമ സക്സസാകുമെന്നറിയാമായിരുന്നു- ഡെന്നീസ് ജോസഫ് പറഞ്ഞു. എന്തായാലും സൂപ്പര്‍ഹിറ്റ് ആയി…

Read More

അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്..! ജയസൂര്യ

എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാളാണ് കോട്ടയം നസീര്‍ക്ക. അത് അദ്ദേഹത്തിന്‍റെ അദ്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലര്‍ത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്നും എനിക്ക് ഉറപ്പുണ്ട്. എല്ലായ്പ്പോഴും സ്‌നേഹവും ബഹുമാനവും മാത്രം. -ജയസൂര്യ

Read More

രാജ്യം കോവിഡ് രണ്ടാംതരംഗത്തെ നേരിടുന്നു..! കരുതലിന്റെ ഉപദേശവുമായി നടി ശില്പ ഷെട്ടി

രാജ്യം കോവിഡ് രണ്ടാംതരംഗത്തെ നേരിടുമ്പോൾ കരുതലിന്‍റെ ഉപദേശവുമായി രംഗത്തെത്തുകയാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. പരസ്പരം ഐക്യത്തോടെയിരിക്കാനും സഹായിക്കാനും ആദ്യം തന്നെ വേണ്ടത് നമ്മളോട് തന്നെ നന്നായി പെരുമാറുകയെന്നതാണെന്ന് ശില്പ പറയുന്നു. നിങ്ങളുടെ ശ്രദ്ധ ആദ്യ ലഭിക്കേണ്ടതിന് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യം, ഭക്ഷണം, ഉറക്കം തുടങ്ങി വെള്ളം കുടിക്കുന്നതിനെ പോലും അവഗണിക്കരുതെന്നും നടി പറയുന്നു. നിങ്ങള്‍ നന്നായിരുന്നാല്‍ മാത്രമേ ചുറ്റുമുള്ളവരെ നന്നായി നോക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശില്പ കൂട്ടിച്ചേർക്കുന്നു.

Read More

മമ്മൂട്ടി എപ്പോഴെങ്കിലും മകൻ ദുൽഖറിനെ വഴക്കുപറയാറുണ്ടോ ? വെളിപ്പെടുത്തലുമായി ദുൽഖർ

മെഗാസ്റ്റാർ മമ്മൂട്ടി എപ്പോഴെങ്കിലും മകൻ ദുൽഖറിനെ വഴക്കുപറയാറുണ്ടോ എന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അക്കാര്യത്തിൽ വെളിപ്പെടുത്തലുമായി ദുൽഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇലക്‌ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വാപ്പച്ചി കൂടുതല്‍ വഴക്ക് പറയാറുളളതെന്നാണ് ദുൽഖർ പറയുന്നത്. തനിക്ക് മാത്രമല്ല ഭാര്യയ്ക്കും മറ്റുളളവര്‍ക്കുമെല്ലാം ഇതുപോലെ ഓരോ കാര്യത്തിന് വഴക്ക് കേള്‍ക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ലൈറ്റ് അണയ്ക്കാതിരിക്കുക, എസി ഓഫാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും തനിക്ക് വാപ്പച്ചിയുടെ കൈയില്‍ നിന്ന് വഴക്ക് കേള്‍ക്കാറുണ്ട്. പിന്നെ വീടിനെ ബഹുമാനിക്കാതെയിരുന്നാല്‍ വാപ്പച്ചിക്ക് ദേഷ്യം വരുമെന്നും ദുൽഖർ പറയുന്നു. “എല്ലാം നല്ല ചിട്ടയാണ്. കുട്ടിക്കാലം തൊട്ടെ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വരുത്താറുണ്ട്. അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുണ്ട്. ടിവിയുടെ റിമോട്ട് കണ്‍ട്രോളര്‍ കണ്ടില്ലെങ്കിലും ഇതാണ് അവസ്ഥ’ -ദുല്‍ഖര്‍ പറയുന്നു..

Read More