മലയാളത്തിൽ മീനയുടെ അപൂര്‍വ ഭാഗ്യം…

ബാലനടിയായെത്തി പിന്നീടു നായികയായി മാറിയ ഒട്ടേറെപ്പേരുണ്ട്. ബാലനടിയായെത്തി പിന്നീട് തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് മീന. മലയാള ത്തിൽ ഒരു നായകന്‍റെ മകളായും പിന്നീടു നായികയായും അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടിയും കൂടിയാണ് മീന. സുരേഷ് ഗോപിയുടെ മകളായി സാന്ത്വനം എന്ന സിനിമയില്‍ അഭിനയിച്ച മീന ഡ്രീംസില്‍ സുരേഷ് ഗോപിയുടെ നായികയായി. വര്‍ണപ്പകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികള്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഷൈലോക്ക്, ദൃശ്യം 2 തുടങ്ങിയ ഒരുപിടി വിജയചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മീന മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീന. 1982-ല്‍ നെഞ്ചങ്ങള്‍ എന്ന ശിവാജി ഗണേശന്‍ ചിത്രത്തില്‍ ബാലതാരമായാണ് മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45 ല്‍ ഏറെ ചിത്രങ്ങളില്‍ ബാലതാരമായി മീന അഭിനയിച്ചു. മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും…

Read More

ഗൗരി… പ്രണയം തെളിയിച്ച ചിരാത്

പ്രണയം തെളിയിച്ച ചിരാതുമായി ഗൗരി എന്ന മ്യൂസിക് ആൽബം ജനഹൃദയങ്ങളിലേക്ക്.രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോയുടെ ബാനറിൽ രേഷ്മ കിരൺ നിർമിച്ച ഗൗരി ബ്രിജേഷ് മുരളീധരൻ സംവിധാനം ചെയ്യുന്നു. രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോയുടെ ബാനറിൽ രേഷ്മ കിരൺ നിർമിക്കുന്ന ഗൗരിയുടെ രചന, എഡിറ്റിംഗ്, സംവിധാനം – ബ്രിജേഷ് മുരളീധരൻ. ഗാനങ്ങൾ, സംഗീതം – കിരൺ കൃഷ്ണ, ആലാപനം – ഡോ.അശ്വതി ജയരാജ്, ഛായാഗ്രഹണം -നിരൺ ഘോഷ്, ഓർക്കസ്ട്രേഷൻ, പ്രോഗ്രാമിങ്ങ് – ഷിബിൻ പി സിദ്ദിഖ്, സ്റ്റിൽ – ഉല്ലാസ് വോക് ,പി.ആർ.ഒ- അയ്മനം സാജൻ. സ്മിത സതീഷ്, നിധീഷ് വേഗ, ആര്യൻ സതീഷ്, അഭിരാമി ജ്യോതിഷ്, ഗിരിജ വേണുഗോപാൽ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഗൗരിയിൽ, സീനിയ പ്രവീൺ, പ്രവീൺ, കണ്ണൻ, രേഷ്മ കിരൺ, ദൃശ്യ ഷൈൻ, വിപിൻ എന്നിവരും അഭിനയിക്കുന്നു. -അയ്മനം സാജൻയിച്ച ചിരാത്

Read More

നദിയയെപ്പോലെ മമ്മൂക്കയെ നോക്കുന്ന നിഖില

  ദി പ്രീസ്റ്റ് എന്ന സിനിമയുടെ വിജയാഘോഷത്തിനിടെ എടുത്ത മമ്മൂട്ടിയും നിഖില വിമലും ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂക്ക സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്. മെഗാസ്റ്റാറിന്‍റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചു. ദി പ്രീസ്റ്റ് പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി മറുപടി പറയവെയാണ് മമ്മൂക്കയെ കണ്ണെടുക്കാതെ നിഖില നോക്കിയിരുന്നത്. പിന്നാലെ ഈ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുകയും വൈറലാവുകയുമായിരുന്നു. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. ദി പ്രീസ്റ്റില്‍ ജെസി എന്ന പ്രാധാന്യമുളള കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് നിഖിലയ്ക്ക് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ആദ്യാവസാനം നിഖില ദി പ്രീസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.മമ്മൂട്ടിക്കൊപ്പം ആദ്യമായി നടി അഭിനയിച്ച ചിത്രം…

Read More

പ്രിയ അനു, നിങ്ങൾ എവി‌ടെയാ? കീർത്തി സുരേഷിനെ ‘കാണാനില്ലെന്ന്’ സഹതാരം; കിടിലൻ മറുപടിയുമായി പോലീസ്

നടി കീർത്തി സുരേഷിനെ കാണാനില്ലെന്ന് സഹതാരം നിതിൻ. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ രംഗ് ദേ ഈ മാസം 26ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നത് അനു എന്ന കഥാപാത്രത്തെയും നിതിൻ അർജുൻ എന്ന കഥാപത്രത്തെയുമാണ്. പ്രിയ അനു, നിങ്ങൾ എവി‌ടെയാണ് രംഗ് ദേയുടെ പ്രമോഷനുകളിൽ ചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അർജുൻ എന്നാണ് നിധിൻ ട്വിറ്റ് ചെയ്തത്. കീർത്തിയുടെ സ്കൂൾ കാലത്തെ ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തത്. ‌‌നിധിന്‍റെ ട്വീറ്റിന് ഹൈദരാബാദ് പോലീസ് കിടിലൻ മറുപടിയുമായി എത്തി. നിധിൻ, ആശങ്കപ്പെടേണ്ട, ഞങ്ങൾ നോക്കികൊള്ളമെന്നായിരുന്നു പോലീസിന്‍റെ മറുപടി. തിരക്കു കാരണം രംഗ് ദേ‌യു‌‌‌‌ടെ ചില പ്രമോഷനുകളിൽ നിന്ന് കീർത്തി വിട്ടുനിന്നിരുന്നു. വെങ്കി അത്‌ലൂരി സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്‍റർറ്റൈൻമെന്‍റാണ്. കീർത്തി സുരേഷിനെയും നിഥിനെയും കൂടാതെ വെന്നേല കിഷോർ, കൗസല്യ, രോഹിണി, ബ്രഹ്മജി എന്നിവരും…

Read More

എത്ര മനോഹരമായ യാത്രയായിരുന്നു ഈ പത്തു വര്‍ഷത്തേത്…! താജ്മഹലിൽ വിവാഹം വാർഷികം ആഘോഷിച്ച് അല്ലു അര്‍ജുൻ

താജ്മഹലിൽ വിവാഹം വാർഷികം ആഘോഷിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും. വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് താജ്മഹലിനു മുന്നില്‍ നിന്നുള്ള ചിത്രങ്ങളും അല്ലു പങ്കുവച്ചിട്ടുണ്ട്. പത്തു വര്‍ഷത്തെ ജീവിതം മനോഹരമായിരുന്നു. “പത്താം വാര്‍ഷികാശംസകള്‍ ക്യൂട്ടീ. എത്ര മനോഹരമായ യാത്രയായിരുന്നു ഈ പത്തു വര്‍ഷത്തേത്… ഇനിയുമെത്രയോ വരാനിരിക്കുന്നു’ അല്ലു കുറിച്ചു. 2011ല്‍ ഹൈദരാബാദില്‍ വെച്ചാണ് അല്ലുവും സ്നേഹയും വിവാഹിതരായത്. അല്ലു അയാൻ, അല്ലു ആര്‍ഹ എന്നിങ്ങനെ രണ്ടു മക്കളും ഇവര്‍ക്കുണ്ട്.

Read More

ബറോസിൽ അജിത്ത് എത്തുന്നു? മോഹൻലാൽ ചെന്നൈയിലേക്ക്

അജിത്തിനെ കാണാൻ മോഹൻലാൽ ചെന്നൈയിൽ എത്തുമെന്ന് റിപ്പോർട്ട്. സിനിമാപ്രവർത്തകനായ എബി ജോർജാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും ഉടൻ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്. മോഹൻലാലുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരമാണ് ഇതെന്നും എബി ജോർജ് ട്വീറ്റിൽ പറയുന്നു. ഇതോടെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ അജിത്തുമുണ്ടെന്ന നിഗമനത്തിലാണ് ആരാധകർ. ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയ സന്തോഷം അണിയറ പ്രവര്‍ത്തകർ പങ്കുവെച്ചിരുന്നു. പൃഥ്വിരാജും ജിജോയും ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. നവോദയയില്‍ വെച്ചായിരുന്നു ഇവരുടെ ചര്‍ച്ചകള്‍ നടന്നത്. സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയതിനെക്കുറിച്ച് പൃഥ്വിരാജും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ആരാധകരോട് താരം വ്യക്തമാക്കിയത്. തനിക്ക് കിട്ടിയ സ്‌ക്രിപ്റ്റിന്‍റെ കോപ്പിയുടെ ചിത്രവും പൃഥ്വി പങ്കുവെച്ചിരുന്നു.

Read More

ചിത്രയുടെ നല്ല മനസ്

വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര. അത് ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്‍റെ ഭാര്യാ സഹോദരന്‍ രാമചന്ദ്രന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്. രാമചന്ദ്രന്‍ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്ക്കും റഹ്മാനും ഉള്‍പ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞര്‍ക്കുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്‍റിലേറ്ററില്‍ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തി. രാമചന്ദ്രന്‍റെ കട്ടിലില്‍ ഇരുന്ന് അദ്ദേഹത്തിന്‍റെ ചെവിയോടു ചേര്‍ന്ന് പാടറിയേന്‍ പടിപ്പറിയേന്‍… എന്ന പാട്ടിന്‍റെ ഏതാനും വരികള്‍ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പ്രതികരിച്ചു. ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചു വന്നു. ചിത്രയുടെ നല്ല…

Read More

മുഖത്തിന് നേരേ ചെരുപ്പെറിഞ്ഞതെന്തിന്…

ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലൂടെയാണ് നടി രമ്യ കൃഷ്ണന്‍ ഇപ്പോൾ‌ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് രമ്യ. രജനികാന്തിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമ പടയപ്പയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ആ ചിത്രത്തില്‍ തന്നെക്കാളും ഏറെ പ്രായമുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്. നാളുകള്‍ക്ക് മുന്പു രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പടയപ്പ സിനിമയെ കുറിച്ചും അതിന്‍റെ ചിത്രീകരണത്തിനിടയിലെ ചില സംഭവികാസങ്ങളും രമ്യ തുറന്ന് പറഞ്ഞിരുന്നു. രാധികയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴും പടയപ്പയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ട്. രമ്യയുടെ ഏത് കഥാപാത്രമാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ നീലാംബരി എന്ന ഉത്തരമായിരിക്കും തരികയെന്നും രാധിക സൂചിപ്പിച്ചു. പേടിച്ചു പേടിച്ചാണ് ഞാന്‍ ആ കഥാപാത്രം…

Read More

വിമര്‍ശകന് മറുപടിയുമായി പ്രിയങ്ക

93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശപ്പട്ടിക പുറത്തുവിടാന്‍ ഇത്തവണ അവസരം ലഭിച്ചത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജോനാസിനുമായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ ഫോര്‍ഡ്. ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് യോഗ്യത എന്നായിരുന്നു ഇയാളുടെ വിമര്‍ശനം. എന്നാല്‍ ഇയാള്‍ക്ക് കൃത്യമായ മറുപടിയും പ്രിയങ്ക നല്‍കുകയും ചെയ്തു.ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണിത് എന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കിയിരിക്കുന്നത്. 60 ചിത്രങ്ങളുടെ പട്ടികയും പ്രിയങ്ക എഴുതിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്‌കാര്‍ പട്ടിക പുറത്ത് വിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ സന്തോഷവും…

Read More

അന്ന് ഞാനും സിദ്ദിഖും എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇന്ന് ഞാനും ജീനും..! ബഹുമാനം വന്നു കഴിഞ്ഞാല്‍…

അന്ന് ഞാനും സിദ്ദിഖും എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇന്ന് ഞാനും ജീനും. ഇപ്പോള്‍ ഞാനും സിദ്ദിഖും കൂടെ ഒരു പടം ചെയ്താല്‍ നന്നാകണമെന്ന് നിര്‍ബന്ധമില്ല. അന്ന് ഞങ്ങള്‍ ഫ്രണ്ട്സായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിനൊപ്പം ബഹുമാനത്തിന്‍റെ ഒരു അംശം കൂടെ കടന്നുവന്നിട്ടുണ്ട്. മുമ്പ് സിദ്ദിഖ് വീടിന് മുന്നില്‍ വന്നുവെന്ന് അറിഞ്ഞാല്‍ ഞാന്‍ വീടിനകത്ത് തന്നെ ഇരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിദ്ദിഖ് വീടിന് മുന്നില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഞാന്‍ ഓടി ചെല്ലും. അത് എവിടെയോ ബഹുമാനത്തിന്‍റെ അംശം കയറിതുകൊണ്ടാണ്. ആ ബഹുമാനം ഉളളപ്പോള്‍ നമുക്ക് ഓപ്പണ്‍ ചര്‍ച്ചകള്‍ നടത്താന്‍ ബുദ്ധിമുട്ടായിരിക്കും. ബഹുമാനം വന്നു കഴിഞ്ഞാല്‍ ഫ്രണ്ട്ഷിപ്പിലെ സ്വാതന്ത്ര്യമൊക്കെ ഒരുപാട് കുറഞ്ഞുപോകും. പക്ഷെ ജീനിന്‍റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ബഹുമാനത്തെക്കാള്‍ ഫ്രണ്ട്ഷിപ്പിനാണ് മുന്‍തൂക്കം. -ലാല്‍

Read More