സംയുക്തയുടെ കൈയിൽ എന്തുപറ്റിയതാണ്; ആശങ്കയുമായി ആരാധകർ  

പുതിയ ചിത്രമായ സ്വയംഭൂവിന്‍റെ ടീസർ ലോഞ്ച് ചടങ്ങിൽ നടി സംയുക്ത മേനോനായിരുന്നു ശ്രദ്ധാകേന്ദ്രം. അതേസമയം താരത്തിന്‍റെ വലതുകൈയിലെ ഒരു ചുവന്ന പാടും ഇപ്പോൾ ആരാധകർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സിനിമയിലെ ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്‍റെ കൈയിലെ ഈ പാട് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കുന്നത്. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ സ്വയംഭു പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽ സിദ്ധാർഥയ്‌ക്കൊപ്പം സംയുക്ത മേനോൻ നായികയാകുന്ന ഈ ചിത്രം പിക്‌സൽ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. തന്‍റെ കഥാപാത്രത്തിന് ആധികാരികത നൽകാനായി ഏകദേശം രണ്ട് വർഷത്തോളം നീണ്ട കഠിനമായ ശാരീരിക പരിശീലനത്തിലൂടെയാണ് നിഖിൽ കടന്നുപോയത്. പ്രശസ്ത ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ ദൃശ്യവിസ്മയമൊരുക്കുന്ന ചിത്രത്തിന്…

Read More

താരരാജക്കാൻമാരുടെ ഒത്തുചേരൽ; പേട്രിയാറ്റ് അണിയറക്കാഴ്ചകൾ

മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം പേട്രിയാറ്റിന്‍റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു. ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2026 ഏപ്രിൽ 23 നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രം നിർമിക്കുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും…

Read More

പി.സി. ജോർജ് അഭ്യന്തര മന്ത്രിയായി ഒരു സിനിമ: കെ.കെ.കെ. മൂന്ന് രാജ തിയറ്ററുകളിലേയ്ക്ക്

കേരളത്തിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ പി.സി.ജോർജ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന് രാജ എന്ന ചിത്രം. രേവതി ഫിലിംസ് ഇന്‍റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ, നിർമാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം, എരുമേലി, കമ്പം, തേനി, കൊടൈക്കനാൽ,ചങ്ങനാശേരി എന്നിവിടങ്ങളിലായി പൂർത്തിയായി. ഫെബ്രുവരി അവസാനം തിയറ്ററിലെത്തും. കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും, അഭ്യന്തര മന്ത്രി എന്ന നിലയിൽ, പി.സി.ജോർജ് ഇടപെടുന്നതും അതെല്ലാം പരിഹരിക്കുന്നതും പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡിവൈഎസ്പി സൂര്യദേവയെ അവതരിപ്പിക്കുന്നത് ചിത്രത്തിന്‍റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്. ഒരു ഗ്രാമത്തിൽ കുറച്ച് ചീട്ടുകളിഭ്രാന്തന്മാർ ജീവിച്ചിരുന്നു. കുടുംബം അന്വേഷിക്കാതെ നടന്നത് കാരണം ഒരുവന്‍റെ രണ്ട് സ്ക്കൂൾ കുട്ടികൾ മിസിംഗ് ആകുന്നു. ഈ കേസ് അന്വേഷിക്കാൻ, ക്രൈം…

Read More

‘ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ല, എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും’: വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ

വെള്ളിമല എന്ന മലയോര ഗ്രാമത്തിന്‍റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. പ്രശസ്തനടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നതിന്‍റെ മുന്നോടിയായിട്ടാണ് ട്രയിലർ പുറത്തുവിട്ടത്. ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നത്. ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങൾ…ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെ യൊന്നും കാണുന്നില്ലല്ലോ? വാവച്ചൻ എന്ന കഥാപാത്രത്തിന്‍റെ വാക്കുകളാണ്. ആ മലയിപ്പോ ഒരു തലവേദനക്കേസാണല്ലോ? പണം കായ്ക്കുന്ന മരമാ.. വെള്ളിമല….ആ മല നമ്മളെ നശിപ്പിക്കും… ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ… എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.’ ട്രയിലറിൽ കേൾക്കുന്നതാണ് മേൽപ്പറഞ്ഞതൊക്കെ. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും ഈ…

Read More

‘ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു, എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ല’: അനൂപ് മേനോന്‍റെ ‘ഈ തനി നിറം’ ടീസർ എത്തി

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ, ഇത് ഇവന്മാരും ആ നവാസും കൂടി ഒപ്പിച്ച പണിയാണ്. അങ്ങനെയൊന്നുമല്ലങ്കിലോ? ഒരാളെക്കൂടി കിട്ടണം. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസറിലെ പ്രസക്ത ഭാഗങ്ങളാണിത്. അനൂപ് മേനോന്‍റെ ചടുലമായ ഈ സംഭാഷണങ്ങൾ ഒരു സമർഥനായ പോലീസ് ഉദ്യോഗസ്ഥന്‍റേതെന്ന് വ്യക്തം. ഒരു കൊലപാതകവും, അതിന്‍റെ ചുരുളുകൾ നിവർത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവിട്ട ടീസറിൽ നിന്നും മനസിലാക്കാവുന്നത്. പൂർണമായും, ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം. ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്‍റേത്. അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായിട്ടുള്ള ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ. എസ്ഐ ഫെലിക്സ് ലോപ്പസ്…

Read More

‘വസ്ത്ര സ്വാതന്ത്ര്യം എന്നാല്‍ എന്ത് വൃത്തികേടും ആവാം എന്നല്ല, പൊതു സമൂഹത്തിന്‍റെ മുൻപിൽ വരുന്പോൾ മാന്യമായ വേഷം ധരിക്കണം’: ഇന്ദ്രജ

ക്രോണിക് ബാച്ചലർ, ഉസ്താദ്, ഇൻഡിപെൻഡൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഇന്ദ്രജ. സിനിമാ താരങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഇന്ദ്രജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പൊതു ഇടങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ഇന്ദ്രജ പറഞ്ഞു. വസ്ത്രധാരണം എപ്പോഴും സ്‌റ്റൈലിഷും ട്രെൻഡിംഗും ആയിരിക്കണം, പക്ഷേ അതൊരിക്കലും കാണുന്നവരെ അണ്‍കംഫര്‍ട്ടബിള്‍ ആക്കുന്ന തരത്തില്‍ ആയിരിക്കരുത്. തീര്‍ച്ചയായും അത്തരം കാര്യങ്ങളില്‍ സെലിബ്രിറ്റികള്‍ അമിതശ്രദ്ധ നല്‍കേണ്ടത് തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു. ഇന്ദ്രജയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എല്ലാവർക്കും ഇതേ മനോഭാവത്തിൽ ആയിരുന്നെങ്കിൽ എന്ത് നന്ന‌ായേനെ എന്നാണ് പലരും പറഞ്ഞത്.

Read More

‘നാണമില്ലേ അപ്പുപ്പന് എന്നെ തൈക്കിളവി എന്നു വിളിക്കാൻ, എന്‍റെ തുണി പറിച്ച് ആടുന്ന വീഡിയോ ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ ഷെയർ ചെയ്യ്’: ശാന്തിവിള ദിനേശിന് മറുപടിയുമായി രേണു സുധി

റീൽസുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രേണു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്നതിലുപരി അഭിനയത്തിലൂടെ സമൂഹത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ രേണുവിനു കഴിഞ്ഞു. കഴിഞ്ഞ ദിവസം സംവിധായകൻ ശാന്തിവിള ദിനേശ് രേണുവിനെ വിമർശിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ അതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. ‘കുറേക്കാലമായല്ലോ എന്നെക്കുറിച്ച് തന്നെ പറയുന്നു. തനിക്ക് നാണമില്ലേ, താന്‍ എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍. എനിക്ക് 34 വയസേയുള്ളൂ. എനിക്ക് അങ്ങനെ വിളിക്കാന്‍ അപ്പൂപ്പന് നാണമില്ലേ താങ്കള്‍ക്ക്. ഞാന്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ കിട്ടിയെന്ന് പറഞ്ഞല്ലോ, ധൈര്യമുണ്ടെങ്കില്‍ സോഷ്യല്‍മീഡിയയില്‍ ഇട് എന്നുമായിരുന്നു രേണു പറഞ്ഞത്. ഒരു ശാന്തിയും ഇല്ലാത്ത അപ്പൂപ്പന് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. നിരവധി പേരായിരുന്നു രേണുവിന് പിന്തുണ അറിയിച്ചത്. കേരളത്തിലെ അവതാരക ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം…

Read More

ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം വൈകാന്‍ കാരണക്കാര്‍ നടീനടന്‍മാരെന്ന് ബി. ഉണ്ണികൃഷ്ണന്‍

ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാന്‍ കാരണക്കാര്‍ നടീനടന്‍മാരെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോന്‍ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്‍റെ പേരു പറയാന്‍ തനിക്ക് മടിയും പേടിയും ഇല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുകയുണ്ടായി. മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്‍ പ്രമോഷനു പോകാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. പേരുപറയാന്‍ മടിയുള്ള ആളല്ല ഞാന്‍. പ്രമോഷന്‍ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി. ഉണ്ണികൃഷ്ണന്‍ ചോദിക്കുകയുണ്ടായി. അടുത്തിടെ ഇറങ്ങിയ വലതുവശത്തെ…

Read More

കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്‌ടലൊക്കേഷനായി വീണ്ടും കുമരകം

കുമരകം: കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്‌ടലൊക്കേഷനായി മാറുന്നു. നീണ്ട ഇടവേളയ്ക്ക് ഒടുവിൽ ഇലവൺ ഐക്കൺസിന്‍റെ ബാനറിൽ ഷഹദ് സംവിധാനം ചെയ്യുന്ന കോട്ടയം സ്വദേശി കൂടിയായ വിജയരാഘവൻ മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ’ സിനിമയുടെ ചിത്രീകരണമാണ് ഇന്നലെ മുതൽ കവണാറ്റിൻകര-ചീപ്പുങ്കൽ ഭാഗത്ത് പുരോഗമിക്കുന്നത്. വിജയരാഘവനെ കൂടാതെ പാർവതി തിരുവോത്ത്, വിനയ് ഫോർട്ട്, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നതിനൊപ്പം ആസിഫ് അലി ഗസ്റ്റ് റോളിലും എത്തുന്നുണ്ട്. 2019 ഡിസംബറിൽ റിലീസ് ചെയ്ത മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ ‘പ്രതി പൂവൻ കോഴി’യുടെ ഷൂട്ടിംഗിന്‍റെ ഭൂരിഭാഗവും നടന്നത് കുമരകത്തായിരുന്നു. മുൻ വർഷങ്ങളിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു കുമരകം. നെൽപാടങ്ങളും തോടുകളും വേമ്പനാട്ടുകായലിന്‍റെ മനോഹാരിതയും ഒക്കെയാണ് കുമരകം സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയതിനുള്ള കാരണം. കോട്ടയം, കുമരകം,…

Read More

എന്‍റെ എല്ലാ സിനിമകളും രാമന്‍റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് രാജമൗലി

എന്‍റെ എല്ലാ സിനിമകളും രാമന്‍റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ, രാമായണത്തിൽ നിന്നുള്ള ഒരു യഥാർഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്. രാമന്‍റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസിലായേക്കില്ല, പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസിലാക്കിയാൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. രാമന്‍റെയും ദശരഥന്‍റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് വാരണാസി. -രാജമൗലി

Read More