ചുനക്കര രാമൻകുട്ടിക്ക് യാത്രാമൊഴി

തിരുവനന്തപുരം: മലയാളികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന മനോഹര ഗാനങ്ങളുടെ രചയിതാവിന് യാത്രാമൊഴി. ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) യുടെ ഭൗതിക ശരീരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. രാവിലെ 8.30ന് തിരുമലയിലെ വീട്ടിൽ എത്തിച്ച ഭൗതികശരീരം 9.30 വരെ പൊതുദർശനത്തിനു വച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങളിലെഴുതി പ്രശസ്തനായ ചുനക്കര രാമൻകുട്ടി പിന്നീട് നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതി. കൊല്ലം അസീസി, മലങ്കര തിയറ്റേഴ്‌സ്, കേരളാ തിയറ്റേഴ്‌സ്, നാഷണൽ തിയറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി ഗാനങ്ങളെഴുതി. 1978ൽ ആശ്രമം എന്ന ചിത്രത്തിനുവേണ്ടി അപ്സര കന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. എഴുപത്തഞ്ചോളം സിനിമകൾക്കായി ഇരുനൂറിലേറെ ഗാനങ്ങൾ എഴുതി. സിന്ദൂരത്തിലകവുമായ്, ദേവീ നിൻ രൂപം, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ, നീ അറിഞ്ഞോ…

Read More

കത്രീന-വിക്കി പ്രണയത്തിലോ?

ബോളിവുഡ് സിനിമയിൽ വർഷങ്ങളായി സജീവമായി തുടരുന്ന കത്രീന കെയ്ഫ് അടുത്തിടെയാണ് പിറന്നാൾ ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ കത്രീനയ്ക്ക് ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളുമൊക്കെ എത്തിയിരുന്നു. എന്നാൽ അവിടെയും ചർച്ചയായത് കത്രീനയുടെ ചില പ്രണയങ്ങളെ കുറിച്ചായിരുന്നു. കത്രീന പ്രണയത്തിലാണെന്ന് പറഞ്ഞ് നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ കുടുങ്ങിയിരുന്നു. സൽമാൻ ഖാനും രണ്‍ബീർ കപൂറുമായിട്ടുള്ള പ്രണയം സംബന്ധിച്ച് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു യുവതാരവുമായി കത്രീന പ്രണയം ആരംഭിച്ചെന്ന് പ്രചാരണമുണ്ടായിരുന്നു. ഉറി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി വിക്കി കൗശലാണ് ആ താരം. ഇരുവരും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് കഴിഞ്ഞ വർഷം മുതൽ നിരന്തരം വാർത്തകൾ വരാറുണ്ട്. അടുത്തിടെ കത്രീനയുടെ പിറന്നാളിന് വിക്കി നൽകിയ ആശംസയും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പ്രിയതമയെ കാണാൻ വിക്കി എത്തി എന്ന തരത്തിൽ ചില ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമാവുകയാണ്.…

Read More

ആറ് ദിവസം… 16 ഫോണ്‍ വിളികൾ… റിയയ്ക്കും മഹേഷ് ഭട്ടിനും കുരുക്ക് മുറുകുന്നോ?

നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുശാന്തിന്‍റെ കാമുകിയും നടിയുമായ റിയ അടക്കമുള്ളവർക്കെതിരേ നടന്‍റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സുശാന്തിന്‍റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ റിയ നടത്തിയ ചില ഫോണ്‍ വിളികൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടും ഈ ദിവസങ്ങളിൽ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണു റിപ്പോർട്ടുകൾ. ജൂണ്‍ എട്ടാം തിയതി മുതൽ 13-ാം തീയതി വരെ ഇരുവരും തമ്മിൽ 16 തവണ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. സുശാന്തിന്‍റെ മുൻ മാനേജർ ദിഷ ആത്മഹത്യ ചെയ്ത ജൂണ്‍ എട്ടാം തിയതി തന്നെയാണ് റിയ നടന്‍റെ വീട്ടിൽ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങൾക്ക് ശേഷം സുശാന്തിനെ…

Read More

ബോളിവുഡിലെത്തിയ മലയാളിമങ്കമാർ

ഏത് ഇന്ത്യൻ ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ അഭിനയിക്കാനുള്ള അവസരം ഒരു ഭാഗ്യം തന്നൊണ്. ആ ഭാഗ്യം ഭാഗ്യം ലഭിച്ചവർ ചുരുക്കവുമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ, പേളി മാണി, അമലാപോൾ തുടങ്ങിയവർ. വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിൻ: കേരളത്തിൽ ജനിച്ചു വളർന്ന് ബോളിവുഡ് നടിയായി മാറിയ നായികയാണ് അസിൻ. മലയാളത്തിൽ നിന്നും തെലുങ്കിലേക്കും അവിടെ നിന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലും എത്തി തിളങ്ങി. തമിഴിലെ തിരക്കേറിയ നായികയായി നിൽക്കുന്പോഴാണ് ഗജിനിയുടെ ഹിന്ദി റീമേയ്ക്കിൽ ആമിർ ഖാന്‍റെ നായികയായി ബോളിവുഡിലേക്ക് അസിൻ ചേക്കേറുന്നത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗണ്‍ തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു. നിത്യ മേനോൻ: 1998-ൽ പുറത്തിറങ്ങിയ ദി…

Read More

നീ എന്തൊരമ്മ… മറുപടിയുമായി സാന്ദ്ര തോമസ്

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പങ്കു‌വയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായി സാന്ദ്ര പങ്കു‌വയ്ക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും ഇരട്ട കുട്ടികളായ കെൻഡലിനും കാറ്റ് ‌ലിനും ആണ് താരങ്ങൾ. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികളെ സാന്ദ്രയും ഭർത്താവ് വിൽസണും വിളിക്കുന്നത്. കുഞ്ഞുങ്ങൾ പാടത്തും പറന്പിലും കളിക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന്‍റെ പേരിൽ സാന്ദ്രക്ക് വിമർശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോൾ വിമർശകരുടെ വായ അടപ്പിക്കുന്ന രീതിയിലാണ് സാന്ദ്ര മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. സാന്ദ്രയുടെ കുറിപ്പിന്‍റെ പൂർണരൂപം… എന്‍റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞ് ആസ്വദിച്ച കുട്ടികളാണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ…

Read More

യുറോപ്പ് ട്രിപ്പിനു ശേഷം സുശാന്തിന് മാറ്റങ്ങൾ!

ബോളിവുഡിനെ ഞെട്ടിച്ച മരണമായിരുന്നു യുവനടൻ സുശാന്ത് സിംഗിന്‍റേത്. സുശാന്തിന്‍റെ മരണത്തോടെ നിരവധി വിവാദങ്ങളും വാർത്തകളുമാണ് ബോളിവുഡിൽനിന്നു വന്നുകൊണ്ടിരിക്കുന്നത്. പല ഉന്നതരെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയും അന്വേഷണസംഘം ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2019-ൽ റിയയുമായുള്ള യൂറോപ്പ് യാത്രയ്ക്കു ശേഷമാണ് സുശാന്തിന്‍റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങിയതെന്നാണ് സുഹൃത്തുക്കളും ജോലിക്കാരും വെളിപ്പെടുത്തിയത്. 2019 ഒക്ടോബറിലാണ് റിയയും സുശാന്തും ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ അവധി ആഘോഷിക്കുന്നതിനായി പോയത്. റിയ ആദ്യമായി സുശാന്തിനൊപ്പമുളള ചിത്രം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും ആ ട്രിപ്പിനിടെ എടുത്ത ഒരു ഫോട്ടോയായിരുന്നു. സുശാന്തിന്‍റെ 33-ാം പിറന്നാൾ ദിനത്തിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇരുവരും യാത്ര പോകുന്പോൾ തങ്ങളുടെ ബന്ധം ഇവർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ അവരവരുടെ സ്വന്തം ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തത്. ഇരുവരും…

Read More

ഹോട്ട് നായികമാർ മലയാളത്തിലെത്തുന്പോൾ ക്യൂട്ട് സുന്ദരികൾ

മലയാളികൾക്ക് ഒരു സംസ്കാരമുണ്ട്. ആ സംസ്കാരമാണ് നമ്മുടെ സിനിമകളിലും പ്രതിഫലിക്കുന്നത്. തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന യഥാർഥ കഥകളാണ് മലയാളികൾ അംഗീകരിക്കുന്നത്. മലയാളത്തിൽ വിജയിച്ച സിനിമകൾ എടുത്തുനോക്കിയാൽ അക്കാര്യം വ്യക്തമാകും. അതുകൊണ്ടുതന്നെയാകണം മലയാളസിനിമയിലെ നായികമാരുടെ വേഷവിധാനവും മാന്യമായിരിക്കും. തമിഴ് തെലുങ്ക് ബോളിവുഡ് സിനിമകളിൽ ടൂ പീസ് വസ്ത്രം പോലുമണിഞ്ഞ് ഹോട്ട് സെക്സി നായികമാരായി അഭിനയിക്കുന്ന പല നായികമാർക്കും കാന്പുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് മലയാള സിനിമയിൽ എത്തുന്പോഴാണ്. അങ്ങനെ മലയാളത്തിലെത്തുന്പോൾ ശാലീനസുന്ദരികളായി മാറുന്ന ചില നായികമാരെക്കുറിച്ചറിയാം.. റായ്‌ലക്ഷ്മി: മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നടിയാണ് റായ്‌ലക്ഷ്മി. ഒരു മലയാളസിനിമയിൽ പോലും മാന്യമല്ലാത്ത വേഷത്തിൽ റായിലക്ഷ്മി എത്തിയിട്ടില്ല.അതേ സമയം അന്യഭാഷയിൽ നായകനെ ചുറ്റിപ്പറ്റുന്ന നടിയായും, ഗാനരംഗങ്ങളിൽ വന്ന് മേനി പ്രദർശിപ്പിക്കുന്ന നടിയുമായിട്ട് മാത്രമേ റായിയെ കണക്കാക്കിയിട്ടുള്ളു. രാധിക ആപ്തേ: ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക…

Read More

അവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് ജീവനൊടുക്കിയതിനു പിന്നാലെ ബോളിവുഡിൽ സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചർച്ചകൾ സജീവമായിരുന്നു. താരങ്ങളുടെ മക്കൾക്കാണ് കൂടുതൽ അവസരം ലഭിക്കുന്നതെന്നും മറ്റുളളവർ തഴയപ്പെടുന്നു എന്നുമായിരുന്നു പലരുടെയും ആരോപണം. തുടർന്ന് ബോളിവുഡ് സിനിമാ ലോകത്തിനെതിരെ രൂക്ഷവിമർശനം നടത്തിയാണ് അധികംപേരും രംഗത്തെത്തിയത്. അതേസമയം സ്വജനപക്ഷപാത വിഷയത്തിൽ തന്‍റെ നിലപാടുകൾ തുറന്നുപറഞ്ഞ് നടി കരീന കപൂർ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇതേക്കുറിച്ച് സംസാരിച്ചത്. യഥാർഥ സാഹചര്യം മനസിലാക്കുന്നതിന് പകരം ആളുകളെല്ലാം ഞങ്ങൾക്ക് നേരേ തിരിയുകയാണെന്ന് നടി പറയുന്നു. സിനിമാ പാരന്പര്യമുളളവരെയെല്ലാം നെഗറ്റീവ് ആയി കാണാതെ അതിനെ കൂടുതലായി മനസിലാക്കുകയാണ് വേണ്ടത്. ജനങ്ങളാണ് താരങ്ങളെ സൃഷ്ടിക്കുന്നത്. ഈ ചർച്ച എനിക്ക് തീർത്തും അസ്വഭാവികമായാണ് തോന്നുന്നത്. സിനിമാ കുടുംബത്തിൽ നിന്ന് വരുന്നവരും കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ആളുകൾ അവരുടെ സിനിമകൾ സ്വീകരിക്കുന്നതും. 21 വർഷം സിനിമയിൽ നിൽക്കാൻ…

Read More

സുചിക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെ ന്നു വച്ച മോഹൻലാൽ-സുചിത്ര കല്യാണാലോചന രണ്ട ു വർഷങ്ങൾക്കു ശേഷം വീണ്ട ും നിയോഗം പോലെ വീട്ടുകാർ നടത്തിക്കൊടുക്കുകയായിരുന്നു. സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജിയാണ് അക്കാലത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുന്പേ സുചിത്ര മോഹൻലാലിന്‍റെ ആരാധികയായിരുന്നു എന്നും സുരേഷ് ബാലാജി വെളിപ്പെടുത്തിയിരുന്നു. “”സുചിക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകൾ കണ്ട ് വലിയ ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാൽ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട ് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോൾ എന്‍റയൊരു അമ്മായിയാണ് ലാലിന്‍റെ കുടുംബത്തിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു”- സുരേഷ് ബാലാജി പറഞ്ഞു. നിർത്തിവച്ച സിനിമാ ജീവിതം വീണ്ട ും ആരംഭിച്ചതിന് കാരണക്കാരൻ സഹോദരീ ഭർത്താവ് മോഹൻലാലാണന്നും സുരേഷ്…

Read More

മാമാങ്കത്തിലൂടെ മലയാളികളുടെ മനംകവർന്ന നടി! പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

മാമാങ്കത്തിലൂടെ മലയാളികളുടെ മനംകവർന്ന നടി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ. ഈ മാസം ഏഴിന് ഡൽഹിയിലെ ഒരു ഫാം ഹൗസിൽ വച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾ നടത്തുക. എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇൻഡ്യൻ നെറ്റ്ബാൾ ടീമിന്‍റെ മുൻ കാപ്റ്റനായിരുന്നു പ്രാചി. അർജാൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രാചി വെള്ളിത്തിരയിലെത്തിയത്.

Read More